Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

രാഹുലിന്റെ അ’ന്യായം’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2019, 04:53 am IST
in Editorial

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കോണ്‍ഗ്രസ്സിന് ജനങ്ങളോട് തോന്നുന്ന സ്‌നേഹത്തിന് ‘കീറത്തുണിയുടെ രാഷ്‌ട്രീയം’ എന്ന്‌പോലും പറയാനാവില്ല. അറുപത് വര്‍ഷം രാജ്യം ഭരിച്ചവര്‍ക്ക് ഇപ്പോഴും ജനസഹസ്രങ്ങള്‍ ദാരിദ്ര്യത്തില്‍ കഴിയുകയാണെന്ന തിരിച്ചറിവുണ്ടായത് ഒരുതരത്തില്‍ നല്ലതു തന്നെ.

ഗരീബി ഹഠാവോ എന്ന മുദ്രാവാക്യത്തിലൂടെ ജനസാമാന്യത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ചവര്‍ ചരിത്രത്തിന്റെ പരിഹാസ്യമായ ചവറ്റുകുട്ടയിലേക്ക് സ്വയം വീഴുമ്പോള്‍ നിലനില്‍പ്പിനായി ചില പുതിയ മുദ്രാവാക്യങ്ങള്‍ മുഴക്കുകയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസത്തെ രാഹുല്‍ഗാന്ധിയുടെ വാഗ്ദാനം.

പാവങ്ങള്‍ക്ക് വര്‍ഷം തോറും അക്കൗണ്ടിലേക്ക് 72,000 കോടി രൂപ നല്‍കുമെന്നാണ് പറഞ്ഞിരിക്കുന്നത്. കോണ്‍ഗ്രസ്സിനെ എങ്ങനെയെങ്കിലും അധികാരത്തിലേറ്റൂ എന്നാണ് അതിന്റെ പിന്നിലുള്ള ദയനീയമായ അപേക്ഷ. ജനസംഖ്യയുടെ 20 ശതമാനം വരുന്ന പാവങ്ങള്‍ക്കാണ് ഇത്തരത്തില്‍ പണം നല്‍കുക. ഇങ്ങനെയുള്ള കുടുംബങ്ങള്‍ക്ക് മാസം 12,000 രൂപയാണ് നല്‍കുക.

ഒരു തരത്തിലും കരകയറാന്‍ കഴിയില്ലെന്ന് ബോധ്യമായതോടെയാണ് രാഹുല്‍ തുരുപ്പുചീട്ട് ഇറക്കാന്‍ തയാറായത്. ഇത് പൊതുസമൂഹത്തില്‍ പരിഹാസ്യമായ ചലനമാണ് ഉണ്ടാക്കിയതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. നെഹറുവില്‍ തുടങ്ങി രാജീവ് ഗാന്ധിയിലും പിന്നീട് അതേ സംസ്‌കാരമുള്ള മന്‍മോഹനിലും എത്തിനിന്ന ഭരണത്തിന്റെ യഥാര്‍ഥചിത്രം എന്താണെന്ന് രാഹുലിന്റെ പുതിയ ‘നയുതം ആയ് യോജന’ (ന്യായ്) വഴി വ്യക്തമായിരിക്കുകയാണ്.

ഇന്ദിര ഗാന്ധി ഉയര്‍ത്തിയ ‘ഗരീബി ഹഠാവോ’ വഴി സ്വന്തം കുടുംബത്തിലെ ദാരിദ്ര്യം പോയ്‌മറഞ്ഞ്‌കോടികളുടെ ആസ്തിയില്‍ എത്തിയെന്നല്ലാതെ ഇന്ത്യയിലെ ദരിദ്രകോടികള്‍ക്ക് ഒരു ഗുണവുമുണ്ടായില്ല. അവര്‍ കൊടിയ ദാരിദ്ര്യത്തിലേക്ക് നിപതിച്ചു.  മുദ്രാവാക്യത്തിലൂടെ ഭരണത്തിലേറി എല്ലാം കൈപ്പിടിയിലൊതുക്കാമെന്ന കോണ്‍ഗ്രസ് സംസ്‌കാരത്തിന്റെ പുതിയ മുഖമാണ്  ‘ന്യായ്’ വഴി അനാവൃതമാകുന്നത്.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തെ ഭരണം എങ്ങനെയാണ് ഇന്ത്യയെയും ഇന്ത്യക്കാരെയും നോക്കിക്കണ്ടത് എന്ന് അറിയുമ്പോഴാണ് രാഹുലന്റെ മുദ്രാവാക്യം അപഹാസ്യമായിത്തീരുന്നത്. ഒരു തരത്തിലും ജനങ്ങളെയും അവരുടെ വികാരങ്ങളെയും കണക്കിലെടുക്കാതെയുള്ള കോണ്‍ഗ്രസ്സിന്റെ ഭരണ സംസ്‌കാരത്തിന്റെ വികൃത മുഖം പേടിപ്പെടുത്തുന്ന തരത്തില്‍ പിന്തുടരുമ്പോള്‍  ‘ന്യായ്’ പോലുള്ള അന്യായ വേലത്തരങ്ങള്‍ നടത്താതെ വയ്യ എന്നായിരിക്കുന്നു.

രാഹുലിന്റെ പുതിയ പദ്ധതി നടപ്പിലാക്കുമ്പോള്‍ വര്‍ഷം ഏതാണ്ട് 3.60 ലക്ഷം കോടി രൂപയാണ് വേണ്ടിവരിക. ഈ പണം എവിടെ നിന്ന് കണ്ടെത്തുമെന്നോ എങ്ങനെയൊക്കെയാണ് അത് രൂപപ്പെടുത്തിയെടുക്കുകയെന്നോ വ്യക്തമല്ല. ഒരു തരത്തിലുമുള്ള വിശദീകരണങ്ങളുമില്ലാതെയാണ് ‘വോട്ടിനുള്ള താങ്ങ്’ എന്ന നിലയില്‍ പദ്ധതി ഉയര്‍ത്തിക്കാണിച്ചിരിക്കുന്നത്. ജയ് ജവാന്‍ ജയ് കിസാന്‍ സംസ്‌കാരത്തിലൂടെ നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചതും നടപ്പിലാക്കിയതുമായ പദ്ധതികള്‍ രാഹുല്‍ സംഘത്തിനുമേല്‍ പതിച്ച ഇടിത്തീയായിട്ടുണ്ട്.

ഏറ്റവും ഒടുവില്‍ കര്‍ഷകര്‍ക്ക് വര്‍ഷം ആറായിരം രൂപ നല്‍കുന്ന മോദി സര്‍ക്കാരിന്റെ പദ്ധതി ഐതിഹാസികവിജയമായിരിക്കുകയാണ്. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത് മൂന്നാം നാള്‍ ബാങ്ക് അക്കൗണ്ടില്‍ ആദ്യ ഗഡു എത്തിയത് സര്‍വരേയും അമ്പരപ്പിച്ചിരുന്നു. ആ ആത്മാര്‍ഥതയ്‌ക്ക് അവര്‍ സര്‍ക്കാരിനോട് അങ്ങേയറ്റം കൃതാര്‍ഥരുമായി.

രാജ്യത്തിന്റെ മനസ്സ് മോദി സര്‍ക്കാരിനൊപ്പമാണെന്ന പരിഭ്രാന്തിയില്‍ കോണ്‍ഗ്രസ് എന്തൊക്കെയോ ചെയ്തുകൂട്ടുകയാണ്. അതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് രാഹുലിന്റെ പുതിയ മുദ്രാവാക്യം. മുദ്രാവാക്യങ്ങളൊന്നും പലപ്പോഴും ലക്ഷ്യം കാണില്ലെന്ന് അറിയുന്നവര്‍ അടുത്ത മുദ്രാവാക്യത്തിന് കാത്തിരിക്കുന്നു. ജനങ്ങളെ വഞ്ചിച്ച ചരിത്രമുള്ള കോണ്‍ഗ്രസ്സിന് ഇതൊന്നും പുത്തരിയല്ല എന്നത് വേറെ കാര്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലോകകപ്പ്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് മേഘാലയയും മണിപ്പൂരും

Kerala

പിഎസ്‌സി ചോദ്യപേപ്പര്‍ കവര്‍ മാറിപൊട്ടിച്ചത്; ക്രെഡിറ്റടിക്കാന്‍ നോക്കി പുലിവാല് പിടിച്ചു

India

നിരാഹാര സമരം അവസാനിപ്പിക്കാൻ സന്നദ്ധത അറിയിച്ച് സോനം വാങ്ചുക്

Kerala

കെ ഫോണിന് പൂട്ട്; കോടികള്‍ വെള്ളത്തിലായി

India

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം

പുതിയ വാര്‍ത്തകള്‍

വിഎച്ച്പി കേന്ദ്രീയ സമിതിയില്‍ അന്താരാഷ്ട്ര അദ്ധ്യക്ഷന്‍ അഡ്വ. അലോക് കുമാര്‍ സംസാരിക്കുന്നു

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

തെലങ്കാനയിലെ വ്യവസായിയെ ഭീഷണിപ്പെടുത്തി 5കോടി തട്ടിയ യുവതി അറസ്റ്റിൽ, ഹണിട്രാപ് എന്ന് സംശയം, കുട്ടിയുടെ പിതൃത്വം ഇയാളുടേതെന്ന് ആരോപണം

ദല്‍ഹിയില്‍ റോഡിലെ കുഴിയടയ്ക്കാന്‍ ഉപയോഗിക്കുന്ന 'സ്പ്രേ, ഇന്‍ജക്ഷന്‍, പാച്ചിങ്' മെഷീന്‍

റോഡ് ബ്ലോക്ക് ചെയ്യണ്ട, റോളര്‍ ഉപയോഗിച്ച് സമയമോ കളയേണ്ട…അഞ്ച് മിനിട്ടില്‍ റോഡിലെ കുഴി അടയ്‌ക്കും, ഇത് ദല്‍ഹി മോഡല്‍

ബഹുരാഷ്ട്ര വ്യോമാഭ്യാസമായ എക്‌സര്‍സൈസ് പിച്ച് ബ്ലാക്ക് 2026ല്‍ മാറ്റുരയ്ക്കാനെത്തിയ ഭാരത വ്യോമസേനാംഗങ്ങള്‍

‘എക്‌സര്‍സൈസ് പിച്ച് ബ്ലാക്കി’നായി വ്യോമസേന ആസ്‌ട്രേലിയയില്‍

റോ​ഡ്രി ടൂ​ർ​ണ​മെ​ന്‍റി​ലെ താ​രം, പൗ ​കു​ബാ​ർ​സി മി​ക​ച്ച യു​വ​താ​രം; ഗോ​ൾ​ഡ​ൻ ഗ്ലൗ ​ഉ​നാ​യ് സി​മോ​ണി​ന്, ഗോ​ൾ​ഡ​ൻ ബൂ​ട്ട് എം​ബാ​പ്പെ​യ്‌ക്ക്

വയോജനപരിചരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: ഡോ. ജേക്കബ് തോമസ്

സാമ്പത്തിക വിപണിയും വൈകാരിക തീരുമാനങ്ങളും: സമ്പൂർണ്ണ രാശിഫലം (20 ജൂലൈ 2026) – AI ജ്യോതിഷം

രാഷ്ട്രീയ രാജ്യകര്‍മചാരി മഹാസംഘ് അഖില ഭാരതീയ കാര്യകാരി സമിതി യോഗം ബിഎംഎസ് അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണം: ബിഎംഎസ്

ക്ഷേത്രമാതൃകയില്‍ വീട്ടിൽ പൂജാമുറി പണിതാൽ……

മുത്തലാഖും ബഹുഭാര്യത്വവും നിരോധിക്കുന്ന ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി മധ്യപ്രദേശ്; കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.