Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സംഘ ശക്തിയുടെ ഉറച്ച ശബ്ദം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2018, 01:27 am IST
inEditorial

ആരോപണ ശരങ്ങളെ ആകമാനം ഒരൊറ്റ വാചകം കൊണ്ട് നിര്‍വീര്യമാക്കുന്ന ഇന്ദ്രജാലമാണ് സര്‍ സംഘ ചാലക് മോഹന്‍ ഭാഗവത് കഴിഞ്ഞ ദിവസം നടത്തിയത്. മുസ്ലിം വിരുദ്ധ സംഘടന എന്ന ലേബലൊട്ടിച്ച്, രാഷ്‌ട്രീയ സ്വയം സേവക സംഘത്തെ സമൂഹത്തില്‍ നിന്ന് അകറ്റി നിര്‍ത്തി ആക്രമിക്കുന്ന ശൈലി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കാലാകാലങ്ങളില്‍ അതിനു സംഘം മറു വിശദീകരണങ്ങള്‍ നല്‍കിയിട്ടുമുണ്ട്. 

അതിന്റെയൊക്കെ ആകെത്തുകയായിരുന്നു ആ വാചകം. ‘ഹിന്ദുരാഷ്‌ട്രമെന്നാല്‍ മുസ്ലിംങ്ങള്‍ ഇല്ലാത്ത രാജ്യമല്ല’ എന്ന മോഹന്‍ജിയുടെ വാചകത്തില്‍ ഏറെ അര്‍ദ്ധ തലങ്ങള്‍ അടങ്ങിയിരുന്നു. ‘ഭാരതത്തിന്റെ ഭാവി; സംഘത്തിന്റെ കാഴ്ചപ്പാടില്‍’ എന്ന വിഷയത്തില്‍ മൂന്നു ദിവസമായി അദ്ദേഹം നടത്തിയ പ്രഭാഷണ പരമ്പരയില്‍, സംഘത്തിന്റെ ലക്ഷ്യവും കാഴ്ചപ്പാടും സുവ്യക്തമായിരുന്നു. അയോദ്ധ്യ പ്രശ്‌നം, സംവരണ പ്രശ്‌നം, സാമുദായിക മൈത്രി, രാജ്യത്തിന്റെ അഖണ്ഡത തുടങ്ങി വിവിധ വിഷയങ്ങളിലൂടെയാണ് പ്രഭാഷണം കടന്നു പോയത് .

ഭാരതത്തിന്റെ മത, സാംസ്‌കാരിക, ഭാഷാ, വര്‍ണ വൈവിധ്യത്തിന്റെ കാവല്‍ ഭടന്മാരാണ് സംഘ സ്വയംസേവകര്‍ എന്ന യാഥാര്‍ഥ്യം അംഗീകരിക്കാന്‍ മടിക്കുന്നവര്‍ക്ക് ഇത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞേക്കില്ലെങ്കിലും സങ്കുചിത മന:സ്ഥിതിക്ക് അപ്പുറം നിന്നു ചിന്തിക്കുന്നവരിലേയ്‌ക്ക് ആ വാക്കുകള്‍ കടന്നു ചെല്ലുകതന്നെ ചെയ്യും .

‘അയോധ്യയില്‍ രാമ ക്ഷേത്രം ഉയരുക തന്നെ വേണം’ എന്ന പരാമര്‍ശം ഈ പശ്ചാത്തലത്തില്‍ വേണം കാണാന്‍. മുസ്ലിം അടക്കമുള്ള മതസ്ഥരുടെ വികാരങ്ങളെ ഹിന്ദുക്കള്‍ ആദരിക്കുമ്പോള്‍ ഹിന്ദു വിശ്വാസത്തെയും വികാരങ്ങളെയും ഉള്‍ക്കൊള്ളാന്‍ മറ്റു മതസ്ഥരും തയ്യാറാകുന്ന സര്‍വമത സംഭാവനയാണ് സംഘം വിഭാവനം ചെയ്യുന്നത്. അത് തന്നെയാണ് സര്‍സംഘചാലക് അര്‍ഥമാക്കിയതും. പ്രീണനമല്ല വ്യക്തതയും ദൃഢനിശ്ചയവുമാണ് ആ ശബ്ദത്തില്‍ നിറഞ്ഞു നിന്നത്. 

ഹിന്ദുവിന് വേണ്ടി സംസാരിക്കുന്നവര്‍ വര്‍ഗ്ഗീയ വാദികളായി ചിത്രീകരിക്കപ്പെടുന്ന കാലത്ത്, ശരിയായതിനെ തിരിച്ചറിഞ്ഞു ഉറക്കെ പറയാനുള്ള ഇച്ചാശക്തി നഷ്ടപ്പെടാത്ത പ്രസ്ഥാനത്തിന്റെ അമരക്കാരന്റെ വാക്കുകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടേക്കാം. പക്ഷെ, ഈ രാജ്യത്തിന്റെ അഖണ്ഡതയും കെട്ടുറപ്പും ആത്യന്തിക ലക്ഷ്യമാക്കി അചഞ്ചലമായി മുന്നോട്ടു നീങ്ങുന്ന സംഘത്തിന് അത് നല്‍കുന്ന ആത്മവിശ്വാസവും കരുത്തും, വരും നാളുകളില്‍ രാഷ്‌ട്രത്തിന്റെ കരുത്തായി മാറും. വ്യക്തി രൂപവല്‍ക്കരണമാണ് രാഷ്‌ട്രീയ സ്വയം സേവക് സംഘത്തിന്റെ അടിസ്ഥാന ലക്ഷ്യം. വര്‍ഗ്ഗീയതയ്‌ക്കും വിഘടനവാദത്തിനും ഉള്ള ശരിയായ പരിഹാരം, നേരിനെ തിരിച്ചറിയാന്‍ കഴിയുന്ന വ്യക്തികളുടെ സാന്നിധ്യമാണ് . അത്തരം വ്യക്തികളിലൂടെ നല്ല കുടുംബങ്ങളും നല്ല സമൂഹവും രൂപം കൊള്ളും. അവരിലാണ് രാജ്യത്തിന്റെ സുരക്ഷ. 

മോഹന്‍ജി തന്നെ സൂചിപ്പിച്ചതുപോലെ, പുറത്തു നിന്ന് നോക്കിയാല്‍ ഒരു കാലത്തും സംഘത്തെ മനസ്സിലാക്കാനാവില്ല. സംഘത്തിന്റെ ഭാഗമായി മാത്രമേ സംഘത്തെ ഉള്‍ക്കൊള്ളാനാവൂ. എല്ലാവരേയും തുറന്ന മനസ്സോടെ സ്വാഗതം ചെയ്യുന്നുവെന്ന സര്‍സംഘചാലകിന്റെ വാക്കുകള്‍ സംഘത്തിന്റെ വിശാലമായ വീക്ഷണം പ്രകടമാക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

Pathanamthitta

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

Travel

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

India

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

Kerala

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

ആക്രിക്കടയില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തു, മൂന്നു പൊലീസുദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഫോണ്‍ ചാര്‍ജറിന്റെ അഡാപ്റ്ററില്‍ എംഡിഎംഎ ഒളിപ്പിച്ച് കടത്താന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

ടാറ്റയിലെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ എന്‍. ചന്ദ്രശേഖരന്‍ (ഇടത്ത്) ടാറ്റയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മലയാളിയായ ടി.വി. നരേന്ദ്രന്‍ (വലത്ത്)

എന്‍. ചന്ദ്രശേഖരന്‍ പടിയിറങ്ങിയതോടെ ടാറ്റ ഓഹരികള്‍ ഇടിഞ്ഞു; ടാറ്റയുടെ രക്ഷകനായി ഇക്കണ്ടവാര്യരുടെ ചെറുമകനായ ടി.വി. നരേന്ദ്രന്‍ വരുമോ?

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.