Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വളപട്ടണത്ത് ദളിത് യുവാവിനെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ കൊലപ്പെടുത്തിയത് താലിബാന്‍ മോഡലില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2018, 06:22 pm IST
inKannur

കണ്ണൂര്‍: വളപട്ടണത്ത് ദളിത് യുവാവിനെ പോപ്പുലര്‍ ഫ്രണ്ട് സംഘം കൊലപ്പെടുത്തിയത് താലിബാന്‍ മോഡലില്‍. 2010 ഏപ്രില്‍ 17 നാണ് കുന്നുംകൈ സ്വദേശിയായ കാരക്കാടന്‍ വിനേഷിനെ പൊയ്തുംകടവില്‍ താലിബാന്‍ മോഡലില്‍ കൊലപ്പെടുത്തി റോഡരികിനോട് ചേര്‍ന്ന കടവരാന്തയില്‍ പരസ്യമായി കെട്ടിത്തൂക്കിയത്. വിനീഷിനെ മണിക്കൂറുകളോളം പീഡിപ്പിച്ച് രക്തക്കുഴലുകള്‍ മുറിച്ച് രക്തം വാര്‍ന്നൊഴുകി മരണം ഉറപ്പ് വരുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നു. 

വിനീഷിനെ പീഡിപ്പിച്ച മുറിയിലും തൂക്കിലേറ്റിയ ബില്‍ഡിങ്ങിന്റെ മുന്‍വശത്തെ ഓടയിലും മൃതശരീരം കൊണ്ടുപോയി കിടത്തിയ ടെറസ്സിലും വസ്ത്രങ്ങളിലുമെല്ലാം രക്തം കട്ടപിടിച്ചിരുന്നു. രക്തം ചോര്‍ത്തിക്കളയാനായി കൊലയാളികള്‍ കാലിലും കൈകളിലും മുറിവുകളുണ്ടാക്കിയിരുന്നു. വിദഗ്ദ പരിശീലനം ലഭിച്ചവര്‍ക്ക് മാത്രമേ ഇത്തരം കൊല നടപ്പാക്കാന്‍ സാധിക്കൂ എന്ന് വ്യക്തമാണ്. വിനീഷ് താമസിച്ചിരുന്ന ലോഡ്ജിന്റെ മുറിക്ക് മുന്നില്‍ റോഡിനഭിമുഖമായി പരസ്യമായി തൂക്കിലേറ്റിക്കൊണ്ട് സമൂഹത്തെ ഭയപ്പെടുത്തുന്നതിന് വേണ്ടിയാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. തുടക്കത്തില്‍ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തതെങ്കിലും വളപട്ടണം പോലീസ് നടത്തിയ അന്വേഷണത്തില്‍ പതിമൂന്ന് പേരെ പ്രതിചേര്‍ത്തിരുന്നു. 

എന്നാല്‍ കൊലപാതകം നടത്തിയ രീതിയും കൊലപാതകം നടത്തിയവരുടെ ക്രിമിനല്‍ പഞ്ചാത്തലവും പരിഗണിച്ച് സമ്രഗമായ അന്വേഷണം നടത്താനോ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനോ പോലീസ് തയ്യാറായില്ല. തുടക്കത്തില്‍ തന്നെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ നീക്കം നടക്കുന്നതിനിടെ തന്നെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിരുന്നു. മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയതായും ആരോപണമുയര്‍ന്നിരുന്നു. തുടക്കത്തില്‍ കസ്റ്റഡിയിലെടുത്തവരെ കൊലപാതകവുമായി ബന്ധമുള്ളവരാണെന്ന് വ്യക്തമായിട്ടും അറസ്റ്റ് ചെയ്യാതെ വിട്ടയച്ചു. 

കൊലപാതകം ആസൂത്രണം ചെയ്തുവെന്ന് കരുതുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ പ്രതിചേര്‍ക്കാതെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതായും ആരോപണമുയര്‍ന്നിരുന്നു. കൊലപാതകം, ദേശവിരുദ്ധ പ്രവര്‍ത്തനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തേണ്ട കേസായിട്ടും കേവലം ആത്മഹത്യാ പ്രേരണാക്കുറ്റം മാത്രമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. കുറ്റവാളികള്‍ക്ക് നിയമത്തിന്റെ മുന്നില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയും വിധം കേസ് അവസാനിപ്പിക്കാനാണ് പോലീസ് ശ്രമിച്ചത്. കണ്ണൂര്‍ ജില്ലയില്‍ പോപ്പുലര്‍ ഫ്രണ്ട് സംഘം 1995 മുതല്‍ 2018 വരെ പത്ത് പേരെ കൊലപ്പെടുത്തിയിട്ടുണ്ടെങ്കിലും അതിമൃഗീയമായി നടപ്പിലാക്കിയതാണ് വിനീഷിന്റെത്. മുസ്ലീം സ്ത്രീകളെ ഉപദ്രവിക്കുന്ന ആരെയും പോപ്പുലര്‍ ഫ്രണ്ടുകാര്‍ വെറുതെ വിടാറില്ലെന്ന് പ്രതികളുടെ കുറ്റസമ്മത മൊഴിയില്‍ നിന്ന് തന്നെ കൊലപാതകത്തിന്റെ കാരണം വ്യക്തമാക്കിയിരുന്നു. എന്നാല്‍ വസ്തുതകള്‍ പരിശോധിച്ച് സമഗ്രമായ അന്വേഷണം നടത്താതെ തിടുക്കപ്പെട്ട് പോലീസ് കേസ് അവസാനിപ്പിക്കുകയായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.