Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ശ്ലാഘനീയം ഈ പുനരധിവാസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2018, 04:22 am IST
inEditorial

ഹിന്ദുത്വത്തില്‍ ഉറച്ചു നിന്നതിന്റെ പേരില്‍ ത്രിപുരയിലേയ്‌ക്കു പലായനം ചെയ്യേണ്ടിവന്ന മിസോറാമിലെ ബ്രൂ (റിയാങ്) വനവാസി ഗോത്ര വിഭാഗക്കാരെ മിസോറാമില്‍ത്തന്നെ പുനരധിവസിപ്പിക്കാനുള്ള തീരുമാനം സ്വതന്ത്ര ഭാരത ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളില്‍ രേഖപ്പെടുത്തേണ്ടതാണ്. കേന്ദ്ര സര്‍ക്കാരും മിസോറാം – ത്രിപുര സര്‍ക്കാരുകളും തമ്മില്‍ ഇക്കാര്യത്തില്‍ കരാറായിക്കഴിഞ്ഞു. റിയാങ്ങുകളുടെ സംഘടനയായ മിസോറാം ബ്രൂ ഡിസ്പ്ളെയ്സ്ഡ് പീപ്പിള്‍സ് ഫോറവും കരാറില്‍ ഒപ്പുവച്ചു. വലിയൊരു തുടക്കം എന്നു വേണം ഇതിനെ വിശേഷിപ്പിക്കാന്‍. സമാന ദുരിതം അനുഭവിക്കുന്ന മറ്റു പലവിഭാഗങ്ങള്‍ക്കും ഇത് ആശ്വാസം പകരുകയും പ്രതീക്ഷ നല്‍കുകയും ചെയ്യും. 

വ്യാപകമായി നടക്കുന്ന ക്രിസ്ത്യന്‍ മതംമാറ്റ ഭീഷണിയുടേയും പീഡനങ്ങളുടേയും ഫലമായി 1997ല്‍ മിസോറാമില്‍ നിന്നു പലായനം ചെയ്തു ത്രിപുരയിലെ കുന്നുകളില്‍ അഭയം തേടിയ ഇവര്‍ താത്ക്കാലിക ക്യാംപുകളില്‍ ദുരിത ജീവിതം നയിച്ചു വരുകയായിരുന്നു. 5407 കുടുംബങ്ങളിലെ 32876 പേര്‍ക്കാണ് ഇതോടെ ശാപമോക്ഷമാകുന്നത്. സംഘടിത മതംമാറ്റ ശ്രമങ്ങളെ ചെറുത്തു നിന്നു എന്നതു മാത്രമാണ് ഇവര്‍ ചെയ്ത തെറ്റ്. 

പല വിഭാഗങ്ങളും വഴങ്ങിയപ്പോഴും, ക്രിസ്ത്യന്‍ മിഷനറിമാരുടെ പ്രലോഭനങ്ങളേയും ഭീഷണികളേയും ചെറുത്തു നിന്നതോടെ ഇവര്‍ക്കെതിരെ പീഡനമുറയായി. വസ്തുസംബന്ധിച്ച തര്‍ക്കവും അതിനായി ഉപയോഗിച്ചു. ഇവര്‍ മിസോറാംകാരല്ലെന്നും അതിനാല്‍ സംസ്ഥാനം വിട്ടുപോകണമെന്നുമായിരുന്നു ഭൂരിപക്ഷവിഭാഗമായ ക്രിസ്ത്യന്‍ മതക്കാരുടെ ആവശ്യം. ഗത്യന്തരമില്ലാതെ പലായനം ചെയ്ത ഇവരെ പുനരധിവസിപ്പിക്കുമെന്ന് എന്‍ഡിഎ സര്‍ക്കാര്‍ വാക്കു നല്‍കിയിരുന്നു. അതാണിപ്പോള്‍ നടപ്പാകാന്‍ പോകുന്നത്. പുനരധിവാസ പദ്ധതിക്ക് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ വ്യക്തമായ ധാരണയിലെത്തി. ഘട്ടംഘട്ടമായുള്ള പുനരധിവാസം സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കും. പണം കേന്ദ്രം നല്‍കും. സുരക്ഷ, തൊഴില്‍, ജീവനോപാധി തുടങ്ങിയവ സംബന്ധിച്ചും ധാരണയായി. 

രാജ്യത്തു പലയിടത്തും വ്യാപകമായി  നിര്‍ബന്ധിത മതംമാറ്റം നടക്കുമ്പോള്‍ ഇവരുടെ ഉറച്ച നിലപാടും ചെറുത്തു നില്‍പ്പും ഏറെ ശ്രദ്ധേയം തന്നെ. ശക്തമായ സാംസ്‌കാരിക അടിത്തറയുള്ള റിയാങ്ങുകള്‍ ക്ഷത്രിയവിഭാഗക്കാരാണ്. സ്വ സംസ്‌കാരത്തെ ജീവനുതുല്യം കരുതുന്നവര്‍. പ്രലോഭനവും ഭീഷണിയും അവരുടെയടുത്തു വിലപ്പോവാത്തത് അസ്തിത്വത്തില്‍ അവര്‍ക്ക് അടിയുറച്ച വിശ്വാസവും അഭിമാനവും ഉള്ളതുകൊണ്ടാണ്. ഭാരതത്തിലെ ഹൈന്ദവ മത വിഭാഗക്കാര്‍ക്ക് സ്വന്തം ജീവിതംകൊണ്ട് കുരുത്തുറ്റൊരു സന്ദേശം നല്‍കിയവരാണ് ഈ റിയാങ്ങുകള്‍. രാജ്യമെങ്ങുമുള്ള മറ്റു ഹിന്ദു വിഭാഗങ്ങള്‍ക്കും ഇത് ആത്മവിശ്വാസം പകരേണ്ടതാണ്. ഹിന്ദുത്വത്തിന്റെ പേരില്‍ ഇവര്‍ പീഡനത്തിന് ഇരയാകുന്നതിനേക്കുറിച്ച് എല്‍.കെ.അദ്വാനി ഒന്നര പതിറ്റാണ്ടു മുന്‍പുതന്നെ സൂചിപ്പിച്ചിരുന്നു. 

 മതതീവ്രവാദത്തേത്തുടര്‍ന്നു നാടുവിട്ട മറ്റു പലവിഭാഗങ്ങളും ഭാരതത്തിലുണ്ട്. മുസ്ലീം ഭീകരവാദികളുടെ ഭീഷണിയേത്തുടര്‍ന്നു കശ്മീര്‍ താഴ്വരയില്‍ നിന്ന് രക്ഷപ്പെട്ട് ഓടേണ്ടിവന്ന ഹിന്ദുക്കള്‍ വര്‍ഷങ്ങളായി ദല്‍ഹിയിലെ അഭയാര്‍ഥി ക്യാംപുകളില്‍ കഴിയുന്നു. ബിജെപി ഒഴിച്ച് ഒരു രാഷ്‌ട്രീയ കക്ഷിയും അവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയിട്ടില്ല. മതേതര ഭാരതത്തില്‍ സ്വന്തം വിശ്വാസത്തെ ആദരിക്കുന്നതിനു ഹിന്ദുക്കള്‍ക്കുമാത്രം മറ്റുള്ളവരുടെ തിട്ടൂരം വാങ്ങണമെന്ന അവസ്ഥയ്‌ക്കെതിരെ ശബ്ദിക്കാന്‍ രാജ്യത്തെ മതേതര മുഖംമൂടി വച്ച കക്ഷികള്‍ക്കൊന്നും ചങ്കൂറ്റമില്ലാതെ പോയി. 

റിയാങ്ങുകളുടെ പുനരധിവാസക്കാര്യത്തില്‍ കേന്ദ്രം കാണിച്ച തന്റേടം  ഇക്കാര്യത്തില്‍ പുതിയൊരു തുടക്കമിടുമെങ്കില്‍ രാജ്യത്തിന് ഈ സര്‍ക്കാരില്‍ വിശ്വാസം അര്‍പ്പിക്കാം. ഭരതത്തിന്റെ പൈതൃകമാണു ഹിന്ദുത്വം. അതിന്റെ രക്ഷയ്‌ക്കാണ് സര്‍ക്കാര്‍ ധീരമായൊരു നടപടിയെടുത്തിരിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പിതാവ് ശാസിച്ചു: 13 കാരി ജീവനൊടുക്കി

India

ഗാന്ധി എന്ന് കുടുംബപ്പേരുള്ള ഒരാൾക്ക് ഇത്രയും ലജ്ജാകരമായ പരാമർശം നടത്താൻ കഴിയുമോ ? രാഹുലിനെതിരെ രാജ്നാഥ് സിംഗ് 

Kerala

‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ : പുരുഷന്മാര്‍ക്ക് റോഡിലൂടെ നടക്കാം, കോണ്‍ക്‌ളേവില്‍ പങ്കെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍

Kerala

കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാളെ കൊള്ളയടിക്കാന്‍ ശ്രമം, കര്‍ണാടകയില്‍ ചില്ലിന് നേരെ മുട്ടയെറിഞ്ഞു

India

സര്‍ക്കാര്‍ സ്‌കൂള്‍ വരാന്തയിലിരുന്ന് മദ്യപിക്കുന്ന വിദ്യാര്‍ത്ഥിനികള്‍; അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍

പുതിയ വാര്‍ത്തകള്‍

അമിത് ഷായ്‌ക്കെതിരെ പാർലമെന്ററി വിരുദ്ധ ഭാഷ ; രാഹുൽ ഗാന്ധിയ്‌ക്ക് അവകാശലംഘന നോട്ടീസ്

അറബ് യുവതി കോഴിക്കോട്ടെ ഹോട്ടലില്‍ മരിച്ച നിലയില്‍

അന്ന് മന്മോഹൻ പറഞ്ഞു ഏറ്റവും വലിയ ഭീഷണി മാവോയിസ്റ്റുകൾ ; ഏഴു പതിറ്റാണ്ട് ഭരിച്ചവര്‍ക്ക് സാധിക്കാത്തത് ഒരൊറ്റ പതിറ്റാണ്ട് കൊണ്ട് സാധിച്ച് ബിജെപി

യാത്രക്കാരന്‍ വായില്‍ കടിച്ചു പിടിച്ച ശേഷം നല്‍കിയ നോട്ട് വനിതാ കണ്ടക്ടര്‍ വാങ്ങിയില്ല:തര്‍ക്കത്തെ തുടര്‍ന്ന് കണ്ടക്ടര്‍ ഇറങ്ങിപ്പോയി,സര്‍വീസ് മുടങ്ങി

യെമനിലെ ഹൂതികള്‍ സൗദി അറേബ്യയ്ക്ക് നേരെ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആരാംകോയുടെ ഉപകമ്പനിയിലെ എണ്ണശുദ്ധീകരണശാലയ്ക്ക് തീപിടിക്കുന്നു (ഇടത്ത്) എര്‍ദോഗാനും ഷെഹ്ബാസ് ഷെരീഫും (വലത്ത്)

സൗദി എണ്ണശുദ്ധീകരണശാലയ്‌ക്ക് നേരെ ‍ഹൂതി ആക്രമണം; ഇസ്ലാമിക നാറ്റോയ്‌ക്ക് കരണത്തടി; സൗദിയെ സഹായിക്കാന്‍ പാകിസ്ഥാനുമില്ല, തുര്‍ക്കിയുമില്ല

കോൺഗ്രസിൽ നിന്നാൽ അഭിമാനത്തിന് മുറിവേൽക്കുമെന്ന് പറഞ്ഞ പ്രിയങ്ക : ഇന്ന് മെലോണിയെ പറഞ്ഞപ്പോഴും കേട്ട് നിന്ന് ആസ്വദിച്ച കോൺഗ്രസ് വനിതാ നേതാക്കൾ

കരാറുകാര്‍ സാധനങ്ങള്‍ പമ്പയിലെത്തിച്ചാല്‍ മതി,പരിശോധനയ്‌ക്ക് ശേഷം സാധനങ്ങള്‍ സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് എത്തിച്ചോളും,തട്ടിപ്പിന് തടയിടാന്‍ നടപടി

സുകുമാരൻ നായരെ വിമർശിച്ചതിന് പിന്നാലെ അനൂപിന്റെ സഹോദരഭാര്യയ്‌ക്ക് ട്രാൻസ്ഫർ ; എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി അനൂപ് ആണെന്ന് രാജശ്രീ

ഇന്ത്യയുടെ തേജസ് യുദ്ദവിമാനവും അതില്‍ ഘടിപ്പിക്കാന്‍ പോകുന്ന ഉത്തം എയ്സ റഡാറും

ലോകത്തിലെ സമാന യുദ്ധവിമാനങ്ങളേക്കാള്‍ ഇന്ത്യയുടെ സ്വന്തം തേജസിന് കരുത്തുകൂട്ടാന്‍ ഇന്ത്യയുടെ ഉത്തം റഡാര്‍; ഇനി ഇന്ത്യ ഇസ്രയേല്‍ റഡാറുകള്‍ക്ക് വിട

സ്വാതന്ത്രദിനം:സ്‌കൂളുകളില്‍ വന്ദേമാതരം പാടണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ നിര്‍ദേശമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.