Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

പട്ടിണി തിന്നുന്ന സോമാലിയ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 05:00 pm IST
inSpecial Article

നരക വാതിലുകള്‍ ആകാന്‍വേണ്ടിമാത്രം എന്തിനു സോമാലിയ സൃഷ്ടിക്കപ്പെട്ടു. മാറാത്ത ഭീകരത. തീരാത്ത ആഭ്യന്തര കലാപം. അവസാനിക്കാത്ത പട്ടിണി. കളവും പിടിച്ചുപറിയും. ഇങ്ങനെ എന്തുകൊണ്ടും ദാരുണാനുഭവങ്ങളില്‍ മുങ്ങി നിവര്‍ന്നൊരു നാട്. ഇപ്പോള്‍ പട്ടിണി മരണവും പലായനവുമായ സോമാലിയ ലോകത്തിനു മുന്നില്‍ ഭിക്ഷാപാത്രം നീട്ടുന്നു.

കഴിഞ്ഞ ദിവസം നൂറിലധികം പേരാണ് പട്ടിണികൊണ്ട് സോമാലിയയില്‍ മരിച്ചത്. അതില്‍ അധികവും കുട്ടികളാണ്. തലസ്ഥാന നഗരിയായ മൊഗദിഷുവിലേക്ക് അളുകള്‍ പലായനം ചെയ്യുകയാണ്. ഭക്ഷണവും മരുന്നുമില്ലാതെ നരകിക്കുകയാണിവര്‍. പട്ടിണിയോടൊപ്പം വയറിളക്കം പോലുള്ള രോഗവും. പകര്‍ച്ച വ്യാധികള്‍ തീക്കാറ്റുപോലെ പടരുകയാണ്. ജനസംഖ്യയില്‍ 43ശതമാനവും പട്ടിണിയിലാണ്. 55 ലക്ഷംപേര്‍ ഇപ്പോള്‍ തന്നെ കൊടും പട്ടിണിയിലാണ്. ഇത്തവണ നാട്ടു പ്രദേശങ്ങളെയാണ് പട്ടിണി കൂടുതല്‍ വേട്ടയാടുന്നത്.

അതുകൊണ്ട് നഗരങ്ങളിലേക്കാണ് ആളുകള്‍ കൂടുതലും ഓടിപ്പോകുന്നത്. പട്ടിണി കൂടുതല്‍ ബാധിക്കുന്നത് കുട്ടികളേയും വൃദ്ധരേയുമാണ്. വിശപ്പുകൊണ്ട് മൃഗങ്ങളുടെ വിസര്‍ജ്യംപോലും ഭക്ഷിക്കുന്നവെന്നത് പട്ടിണിയുടെ രൂക്ഷതയാണ് വെളിവാക്കുന്നത്.

90കളുടെ അവസാനത്തിലും ഉണ്ടായിരുന്നു ഇങ്ങനെയാരു പട്ടിണി. സാമ്പത്തികം തന്നെയാണ് പ്രധാനകാരണം. പിന്നെ അസ്ഥിരമായ ഭരണവും. എല്ലാം തകര്‍ക്കുന്നത് ആഭ്യന്തര കലാപമാണ്. നിലനില്‍ക്കാന്‍ വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത ജനതയെന്നും ചീത്തപ്പേരുണ്ട് സോമാലിയക്കാര്‍ക്ക്. കൊള്ളയും പിടിച്ചുപറിയുമായി ഒരു ആള്‍ക്കൂട്ടം തന്നെയുണ്ട് അവിടെ. മികച്ചതും ക്രൂരവുമായ കപ്പല്‍കൊള്ളസംഘമെന്ന കുപ്രസിദ്ധിയും സോമാലിയക്കാര്‍ക്കാണ് സ്വന്തം.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കപ്പല്‍കൊള്ളയായിരുന്നു ഈ തെമ്മാടിക്കൂട്ടത്തിന്റെ പണി. ഇപ്പോള്‍ കുറവുണ്ട്. എന്നാലും പട്ടിണി മരണം എന്നു കേള്‍ക്കുമ്പോള്‍ മറ്റെല്ലാം മറന്നുപോകുന്നു. നിത്യവും ആഹാരം തരണേ എന്നാണല്ലോ ജാതി മത വര്‍ണ്ണ വര്‍ഗ ഭേദമില്ലായെ നമ്മള്‍ പ്രാര്‍ഥിക്കുന്നത്. അന്താരാഷ്‌ട്രാ സമൂഹം സോമാലിയയെ സഹായിക്കുന്ന തിരക്കിലേക്കാണ്.

പട്ടിണിയെന്നു കേള്‍ക്കുമ്പോള്‍ അങ്ങനെയുണ്ടോയെന്നു നമുക്കു തോന്നാം. ചുറ്റുപാടുകളുടെ പുറംപൂച്ചുകളെയാണല്ലോ നാം അധികവും കാണാറ്. പട്ടിണിയും പട്ടിണി മരണവും യാഥാര്‍ഥ്യമാണ്.

കഴിഞ്ഞിടെ ഹരിപ്പാട്ടില്‍ ഒരു പ്‌ളസ്‌ വന്‍ വിദ്യാര്‍ഥിനി പട്ടിണി സഹിക്കാനാവാതെ കായലില്‍ച്ചാടി ആത്മഹത്യ ചെയ്തത് ഇനിയും മറക്കാറായിട്ടില്ല. അവള്‍ പഠിക്കാന്‍ മിടുക്കിയായിരുന്നു, അനശ്വര. പക്ഷേ അവളുടെ സ്വപ്‌നങ്ങള്‍ പട്ടിണിതിന്നു തീര്‍ക്കുകയായിരുന്നു. അവളുടെ അച്ഛന്‍ ഹൃദ്രോഗി. അമ്മയ്‌ക്കു ക്യാന്‍സര്‍. ഒരേയൊരു സഹോദരനു വൃക്കരോഗം. അവളെ സംരക്ഷിക്കേണ്ടവരെല്ലാം മാറാരോഗികള്‍. അവസാനം അവള്‍ പട്ടിണികൊണ്ട് ജീവിതത്തെ തോല്‍പ്പിച്ച് മരണത്തിന്റെ അനശ്വരലോകത്തേക്കു കുതിച്ചു.

നമുക്കു സോമാലിയയ്‌ക്കുവേണ്ടി കുറഞ്ഞപക്ഷം വേദനിക്കാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)
India

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

Kerala

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

Kerala

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

Education

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

പുതിയ വാര്‍ത്തകള്‍

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.