Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കോംട്രസ്റ്റ് ഫാക്ടറിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ സംഘത്തിന്റെ പരിശോധന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2016, 10:45 am IST
in Kozhikode

കോഴിക്കോട്: മാനാഞ്ചിറയിലെ കോംട്രസ്റ്റ് കെട്ടിടവും സ്ഥലവും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ വിദഗ്ധസംഘം സന്ദര്‍ശിച്ചു. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സംഘം ഇന്നലെ സന്ദര്‍ശനം നടത്തിയത്. കെട്ടിടത്തിന്റെ പുരാവസ്തു പ്രാധാന്യം, പഴക്കം എന്നിവ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. കെട്ടിടവും സ്ഥലവും പരിശോധിച്ചതിനുശേഷമുള്ള റിപ്പോര്‍ട്ട് ഒരു മാസത്തിനകം നല്‍കുമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ ഡെപ്യൂട്ടി സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റ് സ്മിത എസ് കുമാര്‍ പറഞ്ഞു.

ഇന്നലെ കാലത്ത് 11 മണിയോടെയാണ് വിദഗ്ധസംഘം കോംട്രസ്റ്റ് സന്ദര്‍ശിച്ചത്. കോംട്രസ്റ്റ് വീവിംഗ് ഫാക്ടറി കെട്ടിടങ്ങള്‍, നൂല്‍ ബയിന്റിംഗ്, ഡൈയിംഗ് മെഷീനുകള്‍, വലിയനെല്ലി തുടങ്ങി നെയ്‌ത്തു യന്ത്രസാമഗ്രികള്‍ സംഘം വിശദമായി പരിശോധിച്ച് ചിത്രങ്ങള്‍ എടുത്തു. ഒരു മണിയോടെയാണ് പരിശോധന പൂര്‍ത്തീകരിച്ചത്. യന്ത്രസാമഗ്രികള്‍ ദീര്‍ഘകാലമായി ഉപയോഗിക്കാത്തതു കാരണം തുരുമ്പെടുത്തിരുന്നു. ഫാക്ടറി പൂട്ടുമ്പോള്‍ നിലവിലുണ്ടായിരുന്ന ടണ്‍കണക്കിന് തുണിത്തരങ്ങള്‍ കെട്ടിടത്തിനുള്ളില്‍ നശിച്ച നിലയിലാണ്. കെട്ടിടവും കോമ്പൗണ്ടും രണ്ട് വലിയ കിണറുകളും കാട് മൂടിക്കിടക്കുകയാണ്. എഎസ്‌ഐയിലെ അസിസ്റ്റന്റ് ആര്‍ക്കിയോളജിസ്റ്റ് ഗംഗാദേവി, സര്‍വെയര്‍ എല്‍.ആര്‍. രാഗേഷ്, സംസ്ഥാന പുരാവസ്തുവകുപ്പിലെ ഫീല്‍ഡ് അസിസ്റ്റന്റും പഴശ്ശിരാജ മ്യൂസിയത്തിന്റെ ചാര്‍ജ് ഓഫീസറുമായ കെ. കൃഷ്ണരാജ്, തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ പാലസ് മ്യൂസിയം ചാര്‍ജ് ഓഫീസര്‍ കെ.വി. ശ്രീനാഥ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

2014ല്‍ സംസ്ഥാന ആര്‍ ക്കിയോളജി വകുപ്പ് കോംട്രസ്റ്റിന്റെ സ്‌കെച്ചും പ്ലാനും നല്‍കാന്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രണ്ട് വര്‍ഷത്തോളം ഫയല്‍ ജില്ലാ കലക്ടറേറ്റില്‍ ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. സംയുക്തസമരസമിതി നേതാക്കള്‍ ഇടപെട്ടാണ് ഫയല്‍ പുറത്തുകൊണ്ടുവന്നത്. എന്നിട്ടും നാലു മാസം കഴിഞ്ഞതിനുശേഷമാണ് റിപ്പോര്‍ട്ട് അയച്ചത്. ജില്ലാ ഭരണകൂടത്തിന്റെ ഉദാസീനതയാണ് ഇതിനു കാരണമെന്ന് സമരസമിതി കണ്‍വീനര്‍ ഇ. സതീശന്‍ പറഞ്ഞു.

കോംട്രസ്റ്റ് വീവിംഗ് ഫാക്ടറിയുടെ ഓഫീസ് കെട്ടിടം മാത്രം സംരക്ഷിക്കാമെന്നാണ് കോംട്രസ്റ്റ് മാനേജ്‌മെന്റിന്റെ നിലപാട്. ബാക്കിയുള്ള സ്ഥലവും കെട്ടിടവും പുരാവസ്തു പ്രാധാന്യമില്ലെന്നുമാണ് മാനേജ്‌മെന്റ് വാദം. എന്നാല്‍ ഓഫീസ് നിര്‍മ്മാണത്തിന് മുമ്പ് സ്ഥാപിച്ചതാണ് നെയ്‌ത്ത് ഫാകടറിയും കെട്ടിടങ്ങളുമെന്നും ഇവയും സംരക്ഷിക്കണമെന്നുമാണ് ആവശ്യമുയരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുല്‍ ഗാന്ധിയുടെ അറസ്റ്റില്‍ പ്രതിഷേധം: കേരളത്തില്‍ വിവിധയിടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രകടനം

India

പ്രിയങ്കയെയും രാഹുല്‍ ഗാന്ധിയേയും കാണാന്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തി സോണിയാ ഗാന്ധിയുടെ നാടകം

India

ട്രൈബ്യൂണലുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച പുതിയ ബില്‍ നടപ്പ് സമ്മേളനത്തില്‍ അവതരിപ്പിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍

India

മോദീഭരണം അട്ടിമറിക്കാന്‍ കലാപത്തിന് നീക്കം; രാഹുല്‍ ഗാന്ധിയയെയും പ്രിയങ്ക ഗാന്ധിയേയും അറസ്റ്റ് ചെയ്തു നീക്കി

Kerala

കുംഭമേള പെണ്‍കുട്ടി നേരിട്ടെത്തി അപേക്ഷ നല്‍കി, വീണ്ടും പൊലീസ് സംരക്ഷണം

പുതിയ വാര്‍ത്തകള്‍

രണ്ടുവർഷത്തിനിടെ 5756 കോടി രൂപയുടെ 117 ടൂറിസം പദ്ധതികൾക്ക് അനുമതി നൽകി

തിരുവനന്തപുരം മൃഗശാലയിലെ ബംഗാള്‍ കടുവ ‘ബബിത’യ്‌ക്ക് അര്‍ബുദം, കീമോതെറാപ്പി തുടങ്ങി

“പെട്ടെന്ന് വന്ന കോക്രോച്ച് ജനതാ പാർട്ടിയെക്കുറിച്ച് സൂക്ഷിക്കുക” ; അന്ന് ആശിഷ് ജോഷി ഐ എ എസും , സന്ദീപ് മനുധാനെയും നൽകിയ മുന്നറിയിപ്പ്

സോനം വാങ്ചുകിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി, ചികില്‍സയ്‌ക്കു വഴങ്ങണമെന്ന് നിര്‍ദേശിച്ച് ഹൈക്കോടതി

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച സംഭവം: ഡി.ജി.പിക്ക് വിശദീകരണം നല്‍കി എം ആര്‍ അജിത്കുമാര്‍

പാറ്റകൾ അടി കൊള്ളുമ്പോൾ ബർഗർ കഴിച്ച് ആസ്വദിച്ചു ; വിജേത ദാഹിയയെ വക്താവ് സ്ഥാനത്തുനിന്ന് മാറ്റി സി.ജെ.പി ;  അടി കൊള്ളാൻ പറ്റില്ലെന്ന് ദാഹിയ

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന രാഹുല്‍ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും

മോദിയുടെയും അമിത് ഷായുടെയും രാജി ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാട് ഭരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് സംശയം

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍

ഇങ്ങനെ കുറെ പാറ്റ, എലി, പഴുതാര ഒക്കെയുണ്ടെങ്കിലേ ഒരു രസം ഉള്ളു ; വലിയ ഹിറ്റ് വരാൻ പോകുന്നതേയുള്ളു ; ബി ഗോപാലകൃഷ്ണൻ

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.