Sunday, May 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കോംട്രസ്റ്റ് ഫാക്ടറിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ സംഘത്തിന്റെ പരിശോധന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2016, 10:45 am IST
in Kozhikode

കോഴിക്കോട്: മാനാഞ്ചിറയിലെ കോംട്രസ്റ്റ് കെട്ടിടവും സ്ഥലവും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ വിദഗ്ധസംഘം സന്ദര്‍ശിച്ചു. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സംഘം ഇന്നലെ സന്ദര്‍ശനം നടത്തിയത്. കെട്ടിടത്തിന്റെ പുരാവസ്തു പ്രാധാന്യം, പഴക്കം എന്നിവ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. കെട്ടിടവും സ്ഥലവും പരിശോധിച്ചതിനുശേഷമുള്ള റിപ്പോര്‍ട്ട് ഒരു മാസത്തിനകം നല്‍കുമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ ഡെപ്യൂട്ടി സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റ് സ്മിത എസ് കുമാര്‍ പറഞ്ഞു.

ഇന്നലെ കാലത്ത് 11 മണിയോടെയാണ് വിദഗ്ധസംഘം കോംട്രസ്റ്റ് സന്ദര്‍ശിച്ചത്. കോംട്രസ്റ്റ് വീവിംഗ് ഫാക്ടറി കെട്ടിടങ്ങള്‍, നൂല്‍ ബയിന്റിംഗ്, ഡൈയിംഗ് മെഷീനുകള്‍, വലിയനെല്ലി തുടങ്ങി നെയ്‌ത്തു യന്ത്രസാമഗ്രികള്‍ സംഘം വിശദമായി പരിശോധിച്ച് ചിത്രങ്ങള്‍ എടുത്തു. ഒരു മണിയോടെയാണ് പരിശോധന പൂര്‍ത്തീകരിച്ചത്. യന്ത്രസാമഗ്രികള്‍ ദീര്‍ഘകാലമായി ഉപയോഗിക്കാത്തതു കാരണം തുരുമ്പെടുത്തിരുന്നു. ഫാക്ടറി പൂട്ടുമ്പോള്‍ നിലവിലുണ്ടായിരുന്ന ടണ്‍കണക്കിന് തുണിത്തരങ്ങള്‍ കെട്ടിടത്തിനുള്ളില്‍ നശിച്ച നിലയിലാണ്. കെട്ടിടവും കോമ്പൗണ്ടും രണ്ട് വലിയ കിണറുകളും കാട് മൂടിക്കിടക്കുകയാണ്. എഎസ്‌ഐയിലെ അസിസ്റ്റന്റ് ആര്‍ക്കിയോളജിസ്റ്റ് ഗംഗാദേവി, സര്‍വെയര്‍ എല്‍.ആര്‍. രാഗേഷ്, സംസ്ഥാന പുരാവസ്തുവകുപ്പിലെ ഫീല്‍ഡ് അസിസ്റ്റന്റും പഴശ്ശിരാജ മ്യൂസിയത്തിന്റെ ചാര്‍ജ് ഓഫീസറുമായ കെ. കൃഷ്ണരാജ്, തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ പാലസ് മ്യൂസിയം ചാര്‍ജ് ഓഫീസര്‍ കെ.വി. ശ്രീനാഥ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

2014ല്‍ സംസ്ഥാന ആര്‍ ക്കിയോളജി വകുപ്പ് കോംട്രസ്റ്റിന്റെ സ്‌കെച്ചും പ്ലാനും നല്‍കാന്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രണ്ട് വര്‍ഷത്തോളം ഫയല്‍ ജില്ലാ കലക്ടറേറ്റില്‍ ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. സംയുക്തസമരസമിതി നേതാക്കള്‍ ഇടപെട്ടാണ് ഫയല്‍ പുറത്തുകൊണ്ടുവന്നത്. എന്നിട്ടും നാലു മാസം കഴിഞ്ഞതിനുശേഷമാണ് റിപ്പോര്‍ട്ട് അയച്ചത്. ജില്ലാ ഭരണകൂടത്തിന്റെ ഉദാസീനതയാണ് ഇതിനു കാരണമെന്ന് സമരസമിതി കണ്‍വീനര്‍ ഇ. സതീശന്‍ പറഞ്ഞു.

കോംട്രസ്റ്റ് വീവിംഗ് ഫാക്ടറിയുടെ ഓഫീസ് കെട്ടിടം മാത്രം സംരക്ഷിക്കാമെന്നാണ് കോംട്രസ്റ്റ് മാനേജ്‌മെന്റിന്റെ നിലപാട്. ബാക്കിയുള്ള സ്ഥലവും കെട്ടിടവും പുരാവസ്തു പ്രാധാന്യമില്ലെന്നുമാണ് മാനേജ്‌മെന്റ് വാദം. എന്നാല്‍ ഓഫീസ് നിര്‍മ്മാണത്തിന് മുമ്പ് സ്ഥാപിച്ചതാണ് നെയ്‌ത്ത് ഫാകടറിയും കെട്ടിടങ്ങളുമെന്നും ഇവയും സംരക്ഷിക്കണമെന്നുമാണ് ആവശ്യമുയരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുലിന്റെ നാടകം ഇവിടെ വേണ്ട , ഇത് എൻ‌ഡി‌എ 3.0 ; 1,250 ചതുരശ്ര കിലോമീറ്ററിലധികം കയ്യേറ്റ ഭൂമി തിരിച്ചു പിടിക്കാൻ ബുൾഡോസറുകൾ തയ്യാറാക്കി ഹിമന്ത ശർമ്മ

World

റഷ്യയുടെ ഡ്രോണ്‍ ആക്രമണത്തിന് പ്രതികാരം…ആയിരത്തില്‍ പരം ഡ്രോണുകള്‍ അയച്ച് ഉക്രൈന്‍; ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്

Kerala

മുഖ്യമന്ത്രിയും 20 മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും, മന്ത്രിമാര്‍ ഇവര്‍

Kerala

മുസ്ലിം ലീഗ് മന്ത്രിമാരെ പ്രഖ്യാപിച്ചു

തൃണമൂല്‍ ഗുണ്ടയും ഫാള്‍ട്ടയിലെ സ്ഥാനാര്‍ത്ഥിയുമായ ജഹാംഗീര്‍ ഖാന്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)
India

“പുഷ്പയുടെ ഉത്തരവാദിത്വം ഇനി എനിക്ക്, പുഷ്പയെ ഞാന്‍ കൈകാര്യം ചെയ്യും”: തൃണമൂല്‍ ഗുണ്ടാനേതാവ് ജഹാംഗീറിനെതിരെ ആഞ്ഞടിച്ച് സുവേന്ദു അധികാരി

പുതിയ വാര്‍ത്തകള്‍

മന്ത്രി സഭയില്‍ അപ്രതീക്ഷമായി ഒ ജെ ജനീഷ്, സിദ്ധിഖും മന്ത്രിയാകും

പഞ്ചപരിവര്‍ത്തനമാണ് ഹിന്ദുത്വത്തിന്റെ യുഗധര്‍മ്മം:ദത്താത്രേയ ഹൊസബാളെ

മന്ത്രിമാരെ നിശ്ചയിക്കുമ്പോള്‍ അര്‍ഹമായ പരിഗണന കിട്ടണമെന്ന് ലത്തീന്‍ സഭ, വോട്ട് ലഭിക്കാന്‍ പല മോഹന വാഗ്ദാനങ്ങളും നല്‍കി

പുതിയ മന്ത്രിമാര്‍ മുന്‍ മന്ത്രിമാരുടെ കാറുകള്‍ തന്നെ ഉപയോഗിക്കും

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയും ,അനൂപ് ജേക്കബിനും മാണി സി കാപ്പനും ടേം വ്യവസ്ഥ

മന്ത്രി സ്ഥാനം: ചാണ്ടി ഉമ്മന്റെ സാധ്യത മങ്ങി,തിരുവഞ്ചൂര്‍ മന്ത്രിയാകും, സമ്മര്‍ദ്ദവുമായി ഐ സി ബാലകൃഷ്ണന്‍

മുസ്ലിംലീഗ് മന്ത്രിമാരുടെ പട്ടിക സാദിഖലി തങ്ങള്‍ നിയുക്ത മുഖ്യമന്ത്രിക്ക് കൈമാറി

കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തിയേക്കാം ; അവർ മുകളിലേയ്‌ക്ക് വരും, വോട്ട് കൂടിയിട്ടുണ്ടെന്നും ജി. സുധാകരൻ

സത്യപ്രതിജ്ഞ ചടങ്ങിനായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു, സുരക്ഷാ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഡിജിപി

സംവരണം 8 ശതമാനമാക്കണം ; മതപരിവർത്തന നിരോധനവും, ഗോവധനിരോധനവും പിൻവലിക്കണം ; ആവശ്യവുമായി കർണാടക മുസ്ലീം സംഘടനകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.