Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

സഞ്ചാരികളുടെ മനം കവര്‍ന്ന് കേരളാംകുണ്ട് വെള്ളച്ചാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2016, 02:08 pm IST
in Malappuram

കരുവാരക്കുണ്ട്: വിനോദസഞ്ചാരികളുടെ മനംകവര്‍ന്ന കേരളാംകുണ്ട് വെളളച്ചാട്ടം ദേശീയ സാഹസിക ടൂറിസത്തില്‍ ഇടം നേടി. കേരളാംകുണ്ട് വെളളച്ചാട്ടം പദ്ധതി ഉദ്ഘാടനം ചെയ്ത് ആറു മാസത്തിനിടെ സന്ദര്‍ശിച്ചത് 35000 സഞ്ചാരികളാണ് ഇതോടെയാണ് സാഹസിക വെളളച്ചാട്ട മേഖലയായ കേരളാംക്കുണ്ട് ദേശീയ സാഹസിക ടൂറിസത്തില്‍ ഇടം നേടിയത്. ജില്ലയില്‍തന്നെ ആദ്യമായിട്ടാണ് ഒരു വെളളച്ചാട്ടം മേഖല ദേശീയ സാഹസിക ടൂറിസത്തില്‍ ഇടം നേടുന്നതെന്ന് ഡിടിപിസി സെക്രട്ടറി വി.ഉമ്മര്‍ക്കോയ അറിയിച്ചു.

പ്രകൃതിഭംഗി നിലനിര്‍ത്തി സഞ്ചാരികള്‍ക്ക് ദൃശ്യഭംഗി നല്‍കുന്ന പദ്ധതികളാണ് വിനോദ സഞ്ചാരവകുപ്പ് ആദ്യഘട്ടത്തില്‍ നടപ്പിലാക്കിയത്. പ്രരംഭഘട്ടത്തില്‍ തന്നെ ടൂറിസംവകുപ്പ് ഒരു കോടി രൂപ ചിലവില്‍ ഈ പ്രദേശത്ത് വിവിധ പദ്ധതിക്കള്‍ പൂര്‍ത്തികരിച്ചിരുന്നു. ഇതിനു പുറമെ സ്വകാര്യ പങ്കാളിത്വത്തോടുകൂടെ ഏഴ് പുതിയ സാഹസിക ടൂറിസം പദ്ധതികളും ഇവിടെ നടപ്പിലാക്കും. വെളളച്ചാട്ട മേഖലയിലേക്ക് ഇരുമ്പ് കമ്പിയിലുടെയുളള സഞ്ചാരം, വെളളച്ചാട്ടത്തിനു മുകളില്‍ ഗഌസ് ബ്രിഡ്ജ്, പാറയിലൂടെ 70 അടി ഉയരത്തിലേക്ക് റോക്ക് ക്ലാമ്പിംങ്, ബര്‍മ ബ്രിഡ്ജ്, കമാന്റോ വല, റോപ്പ് സൈക്കിളിംങ് തുടങ്ങി പദ്ധതികളാണ് സാഹസിക ടൂറിസത്തില്‍ ഉള്‍പ്പെടുത്തി മേഖലയില്‍ നിര്‍മ്മിക്കുന്നത്.

സമുദ്രനിരപ്പില്‍ നിന്നും 1350 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കുമ്പന്‍ മലയുടെ അടിവാരത്തിലാണ് കേരളാംകുണ്ട് വെളളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ പ്രകൃതിക്കിണങ്ങിയ ടൂറിസം പദ്ധതികളാണ് ഈ മേഖലകളില്‍ നടപ്പിലാക്കുന്നത്. മലമുകളില്‍ നിന്നും വിവിധ കൈവഴികളിലൂടെ ഒഴുകിയെത്തുന്ന നീര്‍ചോലകള്‍ സംഗമിച്ചാണ് കേരളാംകുണ്ട് വെളളച്ചാട്ടം രൂപപ്പെടുന്നത്.

കേരളത്തിന്റെ ചിറാപ്പുഞ്ചിയെന്നാന്ന് ഈ മേഖലയെ അറിയപ്പെടുന്നത്. വേനലിലും തണുത്ത കാലാവസ്ഥയാണ് ഇവിടുത്തെ പ്രത്യേകത. അപൂര്‍വ്വയിനം സസ്യജന്തുകളുടെ ആവാസകേന്ദ്രം കൂടിയാണ് കേരളാംകുണ്ട്. പ്രകൃതി പഠനത്തിനും, ഗവേഷണത്തിനും നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് മേഖലയില്‍ എത്തിചേരുന്നത് ഇതിനുപുറമെ കല്‍ക്കുണ്ടിന് സമീപമുള്ള സൈലന്റ് വാലിയില്‍ നിന്ന് ഒക്ടോബര്‍ മാസം അവസാനത്തോടെ കരുവാരകുണ്ടിലെത്തുന്ന വിവിധയിനം ചിത്രശലഭങ്ങള്‍ നയന മനോഹരമായ കാഴ്ചയാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്.

കരുവാരക്കുണ്ടില്‍ നിന്നും ആറ് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കല്‍കുണ്ടിലെത്താം. മലമുകളില്‍ നിന്നും പതിക്കുന്ന വെള്ളച്ചാട്ടത്തിനൊപ്പം അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന പ്രകൃതിയുമാണ് കല്‍ക്കുണ്ടിനെ വ്യത്യസ്തമാക്കുന്നത.്

വേനലിലും നിലക്കാത്ത ജലപ്രവാഹമാണ് മറ്റൊരു പ്രത്യോകത നൂറിലധികം ഇരുമ്പ് ഗോവണികള്‍ തീര്‍ത്ത് ഉയരത്തുനിന്നും ചാടുന്ന വെളളച്ചാട്ടത്തിന് കുറുകെ നിര്‍മ്മിച്ച ഇരുമ്പ് പാലമാണ് മുഖ്യ ആകര്‍ഷകകേന്ദ്രം.

വെളളച്ചാട്ടത്തിന്റെ മനോഹാരിത നഷ്ടപ്പെട്ടു പോവാതെ ഏറ്റവും അടുത്തു നിന്ന് സഞ്ചാരികള്‍ക്ക് ആസ്വാദിക്കാന്‍ വേണ്ടി മുകളില്‍ നിന്ന് വെളളച്ചാട്ടത്തിലേക്ക് നിര്‍മ്മിച്ച വ്യൂപോയന്റും സഞ്ചാരികളുടെ മനം കവരുന്നുണ്ട്. ഇതിനു പുറമെ ഭക്ഷണശാല, ഡ്രസ്സിംഗ് റൂം, പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടര്‍ തുടങ്ങിയവയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

India

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

പുതിയ വാര്‍ത്തകള്‍

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.