Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

പരാധീനതയില്‍ നീലേശ്വരം ഗവ.താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗം പ്രവര്‍ത്തനം രാത്രി 7മണി വരെ മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2016, 10:56 am IST
inKasargod

നീലേശ്വരം: ഗവ.താലൂക്ക് ഹെഡ്ക്വാര്‍ട്ടേര്‍സ് ആശുപത്രി എന്നറിയപ്പെടുന്ന നീലേശ്വരം വള്ളിക്കുന്നിലെ ഗവ.താലൂക്ക് ആശുപത്രി പരാധീനതയില്‍ വീര്‍പ്പു മുട്ടുകയാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് താലൂക്ക് ഹെഡ്ക്വാര്‍ട്ടേര്‍സ് ആശുപത്രിയായി ഉയര്‍ത്തിയതല്ലാതെ സൗകര്യങ്ങള്‍ ഒന്നും തന്നെ ഉണ്ടാക്കിയിട്ടില്ല. കഴിഞ്ഞ 5 വര്‍ഷക്കാലം യുഡിഎഫ് അധികാരത്തില്‍ ഉണ്ടായിട്ടും ഈ ആശുപത്രിയെ അവഗണിക്കുകയാണ് ചെയ്തത്.

നഗരത്തില്‍ നിന്നും ഒന്നരക്കിലോമീറ്റര്‍ കിഴക്കായിട്ടുള്ള ഈ ആസുപത്രി പ്രദേശവാസികള്‍ക്ക് പുറമേ മലയോര മേഖലയിലുള്ളവരുടെ കൂടി ഏക ആശ്രയ കേന്ദ്രവുമാണ്. സാധാരണ താലൂക്ക് ആശുപത്രിയില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കേണ്ട അത്യാഹിത വിഭാഗം ഡോക്ടര്‍മാരുടെ അഭാവത്താല്‍ വൈകുന്നേരം 7മണിക്ക് നിര്‍ത്തി വെക്കുകയാണ് നിലവില്‍ ചെയ്യുന്നതെന്ന് ജീവനക്കാര്‍ തന്നെ പറയുന്നു. അപകടങ്ങള്‍ ഉണ്ടായാല്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപ്രത്രിയെയോ, സ്വകാര്യ ആശുപത്രിയെയോ ആശ്രയിക്കേണ്ട അവസ്ഥയാണ് ഉള്ളത്.

അത്യാഹിത വിഭാഗത്തില്‍ 4 ഡോക്ടര്‍മാര്‍ വേണ്ടിടത്ത് 2പേര്‍ മാത്രമാണുള്ളത്. താത്കാലിക ഡോക്ടര്‍മാരാണ് ഇപ്പോള്‍ പരിശോധന നടത്തുന്നത്. 5 അസിസ്റ്റന്റ് സര്‍ജന്‍മാരില്‍ 2 ഒഴിവുകള്‍ നികത്തിയിട്ടില്ല. അത്യാവശ്യമായി വേണ്ട ജനറല്‍ വിഭാഗത്തില്‍ ഡോക്ടറുടെ നിയമനം നടത്തിയിട്ടില്ല. അതുപോലെ എല്ലുരോഗം, ത്വക്ക് രോഗ വിഭാഗം, ഇഎന്‍ടി എന്നിവയില്‍ തസ്തികകള്‍ പോലും സൃഷ്ടിച്ചിട്ടില്ല. സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും, കുട്ടികള്‍ക്കും കിടത്തി ചികിത്സക്ക് വേണ്ടി 48 കിടക്കകളാണുള്ളത്. അതില്‍ 25 എണ്ണം മാത്രമേ ഉപയോഗിക്കപ്പെടുന്നുള്ളൂ.

പ്രസവ വാര്‍ഡിലെ ഉപകരണങ്ങള്‍ കാലപ്പഴക്കത്താല്‍ തുരുമ്പിച്ചതിനാല്‍ പരിശോധന മാത്രമാണ് നടക്കുന്നത്. സൂപ്രണ്ട് ഉള്‍പ്പെടെ 25 സ്റ്റാഫ് നഴ്‌സിനെ ആവശ്യമുള്ളിടതത് 9 പേരെക്കൊണ്ട് കാര്യങ്ങള്‍ നിര്‍വ്വഹിക്കുകയാണ് ചെയ്യുന്നത്. ഓഫീസ് സ്റ്റാഫിന്റെ എണ്ണത്തില്‍ 6 പേര്‍ വേണ്ടിടത്ത് 2പേര്‍ മാത്രമാണുള്ളത്. പ്രഭാകരന്‍ കമ്മീഷനില്‍ നബാര്‍ഡ് പദ്ധതിയില്‍ 100 കിടക്കകളുള്ള വാര്‍ഡ് നിര്‍മ്മാണത്തിന് 2കോടിയുടെ പ്രപ്പോസല്‍ അനുവദിച്ചിട്ടുണ്ടെങ്കിലും അത് കടലാസില്‍ മാത്രം ഒതുങ്ങുകയാണ്.

കഴിഞ്ഞ തവണ എംഎല്‍എ ഫണ്ടില്‍ നിന്നും അത്യാഹിത വിഭാഗത്തിന്റെ പ്രത്യേക കെട്ടിട നിര്‍മ്മാണത്തിന് 30 ലക്ഷം അനുവദിച്ചിരുന്നു. എന്നാല്‍ ഇതുവരെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് തുടക്കം കുറിച്ചിട്ടില്ല.

പ്രതിദിനം 300 മുതല്‍ 500 വരെ രോഗികള്‍ പരിശോധനക്കായി ആശുപത്രിയിലെത്തുന്നുണ്ട്. മഴക്കാലമായതോടെ കൂടാനാണ് സാധ്യത. താലൂക്ക് ഹെഡ്ക്വാര്‍ട്ടേര്‍സ് ആശുപത്രിയായി ഉയര്‍ത്തി അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാത്തത് ജനങ്ങളോട് ഇടത് വലത് സര്‍ക്കാറുകള്‍ കാണിക്കുന്ന വിവേചനമാണെന്നതിന്റെ ഉദാഹരണമാണ്.

അതേസമയം നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയെ സഹായക്കുന്നതിനു വേണ്ടി പ്രാദേശിക ജന പ്രതിനിധികള്‍ തന്നെയാണ് വികസന പ്രവര്‍ത്തനങ്ങള്‍ മുരടിപ്പിക്കുന്നതിന് പിന്നിലെന്ന് ആരോപണമുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെല്ലറ്റ് ഗൺ ആക്രമണം; എഫ്‌ഐആർ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പോലീസ് സ്റ്റേഷനിൽ, ഒപ്പം പരിക്കേറ്റതായി ആരോപിക്കുന്ന വിദ്യാർത്ഥിയും

India

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

Kerala

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

India

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍-2: സുരക്ഷ പൊതുചര്‍ച്ചയാകണം

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.