Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പാറമടയെചൊല്ലി സംഘര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2016, 10:22 pm IST
in Kottayam

ഇളങ്കാട് (മുണ്ടക്കയം): പാറമടയുടെ പ്രവര്‍ത്തനത്തെചൊല്ലി നാട്ടുകാര്‍ക്കിടയിലുണ്ടായ ചേരിതിരിവ് വാക്കേറ്റത്തിലും സംഘട്ടനത്തിലും കലാശിച്ചു. സംഘര്‍ഷത്തില്‍ പതിനൊന്നു പേര്‍ക്കു പരി ക്കേറ്റു, സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപിയും പ്രകൃ തി സംരക്ഷണ സമിതിയും ബുധനാഴ്ച മേഖലയില്‍ ഹര്‍ത്താല്‍ ആചരിച്ചു.

കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളങ്കാട് കൊടുങ്ങയിലുളള സ്വകാര്യ പാറമടക്ക് അനുമതി നല്‍കിയത് സംബന്ധിച്ചുണ്ടായ വാഗ്വാദമാണ് സംഘട്ടനത്തില്‍ കലാശിച്ചത്. അഞ്ചു വര്‍ഷംമുമ്പ് പ്രവര്‍ത്തനം ആരംഭിച്ച വാഴത്തറ ഗ്രാനേറ്റ് കമ്പനിയുടെ പാറമടക്ക് ചൊവ്വാഴ്ച ഗ്രാമ പഞ്ചായത്ത് പ്രവര്‍ത്തനാനുമതി ഒരു വര്‍ഷത്തേക്കു കൂടി നീട്ടി നല്‍കുകയായിരുന്നു.ഇതാണ് നാട്ടുകാര്‍ തമ്മിലടിക്കാന്‍ ഇടയാക്കിയത്. പാറമടയുടെ പ്രവര്‍ത്തനം ആരംഭിച്ച കാലം മുതല്‍ ഇവിടെ ഇതേ ചൊല്ലി പ്രശ്‌നങ്ങളായിരുന്നു. ലൈസന്‍സ് നല്‍കരുതെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. അന്ന് നാട്ടുകാര്‍ ഒന്നടങ്കമായിരുന്നു പാറമടക്കെതിരായി നിലപാട് സ്വീകരിച്ചത്. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടതോടെ നാട്ടുകാരില്‍ ഒരുവിഭാഗം പാറമടയ്‌ക്ക് അനുകൂലമാവുകയായിരുന്നു.

പാറമടയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനാനുമതി ഈമാസം 31ന് അവസാനിക്കുകയായിരുന്നു. ഫെബ്രുവരി 28ന് കൊടുങ്ങയില്‍ ചേര്‍ന്ന ഗ്രാമസഭയോഗം തുടര്‍ന്ന് പ്രവര്‍ത്തനാനുമതി നല്‍കേണ്ടതില്ലെന്ന് തീരുമാനമെടുത്തിരുന്നു. എന്നാല്‍ നാട്ടുകാരില്‍ ഒരു വിഭാഗം തിങ്കളാഴ്ച രാവിലെ കൂട്ടിക്കല്‍ പഞ്ചായത്ത് ആഫീസിലെത്തി പാറമടക്ക് ലൈസന്‍സ് നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയിരുന്നു. പാറമടക്ക് അനുമതി നല്‍കരുതെന്നാവശ്യപെട്ട് പ്രകൃതി സംരക്ഷണ സമിതി പഞ്ചായത്തിനു പരാതിയും നല്‍കിയിരുന്നു. ഇത് നാട്ടുകാരില്‍ രണ്ടു വിഭാഗങ്ങളാവാന്‍ ഇടയാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതി പ്രകൃതി സംരക്ഷണ സമിതി അംഗം, ബിജെപി അംഗം എന്നിവരുടെ എതിര്‍പ്പോടെ പാറമടക്കു ഒരു വര്‍ഷം കൂടി പ്രവര്‍ത്തനാനുമതി നല്‍കി.

പഞ്ചായത്തുമായി ഉണ്ടാക്കിയ കരാറുകളുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് റോഡിന് അറ്റകുറ്റപണികള്‍ നടത്തുന്നതിനായി വൈകുന്നേരം അഞ്ചുമണിയോടെ കൊടുങ്ങയിലെത്തിയ പാറമട അധികൃതര്‍ സാമഗ്രികള്‍ ഇറക്കിയതോടെയാണ് സംഘര്‍ഷമുണ്ടായത്. പഞ്ചായത്ത് റോഡിനായി സ്ഥലം നല്‍കിയിരുന്ന പരുത്തിപാറ അമ്മിണി വിജയന്റെ പുരയിടത്തിന്റെ സംരക്ഷണ ഭിത്തി പാറമടവാഹനങ്ങള്‍ ഓടുന്നതുമൂലം ഇടിഞ്ഞെന്നും അത് നിര്‍മിച്ചു നല്‍കാമെന്ന വാഗ്ദാനം മടയുടമകള്‍ പാലിച്ചില്ലെന്നും ഇവര്‍ ആരോപിച്ചു. ഇതിനിടയില്‍ പാറമടയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്ന പ്രകൃതി സംരക്ഷണ സമിതി പ്രവര്‍ത്തകരും തമ്മില്‍ വാക്കു തകര്‍ക്കം നടത്തുകയായിരുന്നു. മുണ്ടക്കയം എസ്.ഐ.യുടെ സാന്നിധ്യത്തിലായിരുന്നു വാക്കേറ്റവും സംഘട്ടനവും ഉണ്ടായത്. നാട്ടുകാര്‍ ചേരി തിരിഞ്ഞ് അടിക്കുകയായിരുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപിയും പ്രകൃതി സംരക്ഷണ സമിതിയും സംയുക്താഭിമുഖ്യത്തില്‍ ഇളങ്കാട് മേഖലയില്‍ ഹര്‍ത്താല്‍ നടത്തി. കടകമ്പോളങ്ങള്‍ അടച്ചും വാഹനങ്ങള്‍ ഓടാതെയുമുള്ള ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റ പ്രകൃതി സംരക്ഷണ സമിതി പ്രവര്‍ത്തകരായ പഞ്ചായത്തംഗം എം.ബി.ചന്ദ്രദാസ്, സമിതി പ്രസിഡന്റ് കല്ലേപ്പളളില്‍ കെ.ജി.ഗംഗാധരന്‍ (65), സെക്രട്ടറി ചെളിക്കുഴിയില്‍ കെ.പി.സാബു (46), കല്ലേപ്പളളി ശാര്‍ങ്ധരന്‍ (38), പരുത്തുപാറ വീട്ടില്‍ അമ്മിണി വിജയന്‍ (68) പരുത്തുപ്പാറ അജേഷ് (35), പരുത്തുപ്പാറ അനു അജേഷ് (30), ചെളിക്കുഴിയില്‍ ബാബു(49)എന്നിവരും പാറമട അനുകൂലികളായ മുണ്ടു നടക്കല്‍ മനീഷ്, പരുത്തുപാറ അനീഷ്, മോനച്ചന്‍ എന്നിവരും പരിക്കുകളോടെ കാഞ്ഞിരപ്പളളി ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. മുണ്ടക്കയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

India

‘മരണങ്ങൾ ഉണ്ടായാൽ സർക്കാരിനു മേലുള്ള സമ്മർദ്ദം വർദ്ധിക്കും ‘ ; പ്രതിഷേധത്തിനിടെ നടന്ന അക്രമത്തിലെ ഗൂഢാലോചന വെളിപ്പെടുത്തി വാട്സാപ്പ് ചാറ്റുകൾ

Kerala

കാസര്‍കോട്  നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല

Kerala

കാസർകോട് സ്‌കൂൾ കുട്ടികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഏഴ് കുട്ടികള്‍ക്ക് പരിക്ക്

Kerala

വിമുക്തഭടനെ മദ്യം നൽകി മയക്കി മർദ്ദനം! സ്വർണ്ണവും പണവും കവർന്നു; മൂന്നംഗ സംഘം പിടിയിൽ

പുതിയ വാര്‍ത്തകള്‍

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി സിറാജ് പിടിയിൽ

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാന്‍സും;15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

New Delhi, Aug 8 (ANI): Union Parliamentary Affairs Minister Kiren Rijiju speaks in the Lok Sabha during the Monsoon Session of Parliament, in New Delhi on Thursday. (ANI Photo/SansadTV)

സഭയിൽ ചർച്ചയ്‌ക്ക് തയാറായി സർക്കാർ; നിസ്സഹകരിച്ച് പ്രതിപക്ഷം

‘പണത്തിനു മീതെ പരുന്തും പറക്കില്ല’; നിതിൻ രാജ് കേസിൽ പോലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

സമയം പാഴാക്കരുത് , ഞങ്ങൾക്ക് വീഡിയോകളൊന്നും കാണാൻ താൽപ്പര്യമില്ല ; പാറ്റകൾക്ക് തിരിച്ചടി നൽകി സുപ്രീം കോടതി ; അടിയന്തരമായി വാദം കേൾക്കാൻ പറ്റില്ല

വിദ്യാർത്ഥികളുടെ നേരെ പെല്ലറ്റ് തോക്കുകൾ പ്രയോഗിച്ചെന്നത് വ്യാജം; പ്രതിഷേധത്തിനിടയിൽ പാറ്റകൾ കുത്തിത്തിരിപ്പും നുണകളും പ്രചരണമാക്കുന്നു

അരുവിക്കരയിലെ ബലിമണ്ഡപങ്ങള്‍ കാടുമൂടിയ നിലയില്‍

വാവുബലിക്ക് ഒരുമാസം മാത്രം ബാക്കി; അധികൃതര്‍ മൗനത്തില്‍ ശാപമോക്ഷം കാത്ത് അരുവിക്കര ബലിമണ്ഡപങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.