Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടയം നഗരം ചീഞ്ഞുനാറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2016, 10:48 pm IST
inKottayam

കോട്ടയം: മാലിന്യ സംസ്‌കരണം നിലച്ച കോട്ടയം നഗരസഭാ പ്രദേശത്ത് കുന്നുകൂടിയ മാലിന്യങ്ങള്‍ ചീഞ്ഞുനാറുന്നു. സംഭരണ കേന്ദ്രങ്ങളില്‍നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ വഴിവക്കിലും പുഴയോരത്തും കുഴിച്ചുമൂടുന്നത് പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്നതായും പരാതിയുണ്ട്. നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലെ വഴിവക്കുകളില്‍ മാലിന്യം കുമിഞ്ഞുകൂടുകയാണ്. വടവാതൂരിലെ നഗരസഭാ ഡംബിംഗ് യാര്‍ഡില്‍ മാലിന്യം തള്ളുന്നത് നാട്ടുകാര്‍ തടഞ്ഞതോടെ ഇപ്പോള്‍ മാലിന്യ സംസ്്കരണത്തിന് വേറെ സംവിധാനങ്ങള്‍ ഒന്നുംതന്നെയില്ല. കോടിമത, നാഗമ്പടം പുത്തനങ്ങാടി എന്നിവിടങ്ങളില്‍ സ്ഥാപിച്ച മാലിന്യ സംസ്‌കരണ കേന്ദ്രങ്ങളാണ് ആകെ ഉണ്ടായിരുന്നത്. ഇപ്പോള്‍ ഇതോന്നുംതന്നെ പ്രവര്‍ത്തിക്കുന്നില്ല. പുത്തനങ്ങാടിയില്‍ ചെറിയതോതില്‍ ജൈവമാലിന്യങ്ങള്‍ മാത്രം സംഭരിക്കുന്നുണ്ട്. എന്നാല്‍ ഇവിടെയുള്ള ഇന്‍സിനേറ്റര്‍ പ്രവര്‍ത്തിപ്പിച്ച് തുടങ്ങിയിട്ടില്ല. കോടിമതയിലെ സംസ്‌കാരണ പ്ലാന്റിന് ആവശ്യമായ ജലലഭ്യത ഇല്ലെന്ന കാരണത്താല്‍ ഇതിന്റെ പ്രവര്‍ത്തനവും നിര്‍ത്തിവച്ചിരിക്കുകയാണ്. നാഗമ്പടത്ത് സ്വകാര്യ ബസ്സ് സ്റ്റാന്റിന് സമീപം സ്ഥാപിച്ചിട്ടുള്ള പ്ലാന്റ് പ്രവര്‍ത്തിക്കുന്നൂണ്ടെന്ന് അധികൃതര്‍ പറയുന്നെങ്കിലും യഥാര്‍ത്ഥത്തില്‍ ഇവിടെ ഒരു സംസ്‌കരണവും നടക്കാറില്ല. പ്ലാന്റിന് സമീപത്തായി പൊതുസ്ഥലത്ത് മാലിന്യം കൂട്ടിയിട്ട് കത്തിക്കുക മാത്രമാണ് ചെയ്യുന്നത്. ഉറവിട മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി വീടുകളില്‍ വിവിധതരം പ്ലാന്റുകള്‍ വിതരണം ചെയ്യുന്ന പദ്ധതിയും പൂര്‍ണ്ണമായും നടപ്പിലായിട്ടില്ല. നഗരത്തിലെ മാലിന്യ സംഭരണ കേന്ദ്രങ്ങള്‍ കുറച്ചതും വിനയായിട്ടുണ്ട്. മാലിന്യം എവിടെ തള്ളണം എന്നറിയാത്ത ജനങ്ങളാണ് വഴിവക്കില്‍ മാലിന്യം വലിച്ചെറിയുന്നത്. നഗരസഭ ശേഖരിക്കുന്ന മാലിന്യങ്ങള്‍ കോടിമതയിലെ പുഴയുടെ തീരത്തും, ചന്തക്കടവ് റോഡ്, നാഗമ്പടം നഗരസഭാ മൈതാനത്തുമാണ് കുഴിച്ചുമൂടുന്നത്. ആറ്റുതീരത്ത് മാലിന്യങ്ങള്‍ കുഴിച്ചുമൂടുന്നത് ജലമലിനീകരണത്തിന് ഇടയാക്കുന്നുണ്ട്. ഒരു കിലോമീറ്ററോളം വരുന്ന കോടിമത-ചന്തക്കടവ് റോഡിന് ഇരുവശങ്ങളും താഴ്ന്ന പ്രദേശമായതിനാല്‍ ഇവിടെയാണ് മാലിന്യങ്ങല്‍ കൂടുതലായി കുഴിച്ചുമൂടുന്നത്. ഇതാണ് ഇവിടെ മാലിന്യം വലിച്ചെറിയാന്‍ പൊതുജനങ്ങള്‍ക്ക് പ്രേരണയാകുന്നത്. ഇങ്ങനെ എറിയുന്ന മാലിന്യത്തിന് മേല്‍ വാഹനങ്ങളില്‍ മണ്ണെത്തിച്ച് മൂടുകയാണ് പതിവ്. പച്ചക്കറി ചന്തയിലെ അവശിഷ്ടങ്ങളും വഴിവക്കില്‍ നിരന്ന് കിടക്കുന്നുണ്ട്. മീന്‍ചന്തയിലെ അഴുകിയ അവശിഷ്ടങ്ങളാകട്ടെ സമീപത്തെ തോട്ടിലാണ് തള്ളുന്നത്. പൊതുജനാരോഗ്യത്തിന് ഹാനികരമാവും വിധം നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ മാലിന്യം കുമിഞ്ഞ്കൂടി ചീഞ്ഞുനാറുമ്പോഴും സംസ്‌കരണ പ്ലാന്റുകള്‍ പ്രാവര്‍ത്തിമാക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

India

രാമായണത്തിലെ ആദ്യ ഗാനം പുറത്ത്….രാമ-സീതാബന്ധത്തിന്റെ നന്മകളുണര്‍ത്തി രണ്‍ബീര്‍ കപൂറും സായ് പല്ലവിയും

Kerala

‘ കോണ്‍ടാക്റ്റ് ചെയ്തിരുന്നു , എന്നെ സഹായിച്ചത് ഇന്ത്യന്‍ എംബസിയാണ് , നന്ദി ‘ ; മാഹിന്റെ നുണ പൊളിച്ച് അരുണിമ

Entertainment

തോക്കിൻ മുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി ; തടവിലാണെങ്കിലും മഞ്ജുവിന്റെ വാചകമടിക്ക് കുറവില്ല; മധു വാര്യർ

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

ആള് മാറിപ്പോയി നിങ്ങൾക്ക് , ഇതിന്റെ നൂറിരട്ടി കിറ്റുകൾ ഇനിയും പാവപ്പെട്ടവർക്ക് കൊടുക്കും ; നിങ്ങൾക്ക് ചെയ്യാവുന്നത് ചെയ്തോ ; വി വി രാജേഷ്

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

കോച്ചിംഗ് സെന്‌ററുകള്‍ക്ക് സര്‍ക്കാര്‍ ബദല്‍: സൗജന്യ എ ഐ അധിഷ്ഠിത പരിശീലനത്തിന് ‘മുകുളം’ പോര്‍ട്ടല്‍

മദ്യലഹരിയില്‍ ബൈക്ക് ആംബുലന്‍സില്‍ ഇടിപ്പിച്ച സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റില്‍

ബിജെപി നേതാവും മഹാരാഷ്ട്രമന്ത്രിയുമായ നിതീഷ് റാണെ (ഇടത്ത്) മഹാരാഷ്ട്ര ഫുഡ് ആന്‍റ് ഡ്രഗ് കമ്മീഷണര്‍ തുക്കാറാം മുണ്ടെ (വലത്ത്)

മഹാരാഷ്‌ട്ര എഫ് ഡിഎ മേധാവി തുക്കാറാം മുണ്ടെ ഹിന്ദു ഹോട്ടലുകള്‍ അടയ്‌ക്കുന്നു..പരാതിയുള്ള ഹാജി ജ്യൂസിനെ തൊടുന്നില്ല: നിതീഷ് റാണെ

മാണി വിഭാഗത്തിന്‌റെ പിന്തുണ ബിജു മാത്യൂസിന്, ദിയ ബിനുവിനെ വീഴ്‌ത്തിയതിനുള്ള പാരിതോഷികം

മദ്യഷാപ്പുകള്‍ പൂട്ടണോ, കൂട്ടണോ, കുറയ്‌ക്കണോ? പൊതുജനങ്ങള്‍ക്കും അഭിപ്രായം പറയാമെന്ന് സര്‍ക്കാര്‍

കരുവാറ്റ കൊലക്കേസില്‍ പ്രതികളായ കുട്ടികളുടെ തെളിവെടുപ്പിന് അനുമതി നല്‍കി ഹൈക്കോടതി

ടെലഗ്രാം ആപ്പ് വഴി വര്‍ക്ക്ഫ്രം ഹോം ജോലി വാഗ്ദാനം: യുവതിയ്‌ക്ക് 3 ലക്ഷം രൂപ നഷ്ടമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.