Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടയം നഗരം ചീഞ്ഞുനാറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2016, 10:48 pm IST
in Kottayam

കോട്ടയം: മാലിന്യ സംസ്‌കരണം നിലച്ച കോട്ടയം നഗരസഭാ പ്രദേശത്ത് കുന്നുകൂടിയ മാലിന്യങ്ങള്‍ ചീഞ്ഞുനാറുന്നു. സംഭരണ കേന്ദ്രങ്ങളില്‍നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ വഴിവക്കിലും പുഴയോരത്തും കുഴിച്ചുമൂടുന്നത് പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്നതായും പരാതിയുണ്ട്. നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലെ വഴിവക്കുകളില്‍ മാലിന്യം കുമിഞ്ഞുകൂടുകയാണ്. വടവാതൂരിലെ നഗരസഭാ ഡംബിംഗ് യാര്‍ഡില്‍ മാലിന്യം തള്ളുന്നത് നാട്ടുകാര്‍ തടഞ്ഞതോടെ ഇപ്പോള്‍ മാലിന്യ സംസ്്കരണത്തിന് വേറെ സംവിധാനങ്ങള്‍ ഒന്നുംതന്നെയില്ല. കോടിമത, നാഗമ്പടം പുത്തനങ്ങാടി എന്നിവിടങ്ങളില്‍ സ്ഥാപിച്ച മാലിന്യ സംസ്‌കരണ കേന്ദ്രങ്ങളാണ് ആകെ ഉണ്ടായിരുന്നത്. ഇപ്പോള്‍ ഇതോന്നുംതന്നെ പ്രവര്‍ത്തിക്കുന്നില്ല. പുത്തനങ്ങാടിയില്‍ ചെറിയതോതില്‍ ജൈവമാലിന്യങ്ങള്‍ മാത്രം സംഭരിക്കുന്നുണ്ട്. എന്നാല്‍ ഇവിടെയുള്ള ഇന്‍സിനേറ്റര്‍ പ്രവര്‍ത്തിപ്പിച്ച് തുടങ്ങിയിട്ടില്ല. കോടിമതയിലെ സംസ്‌കാരണ പ്ലാന്റിന് ആവശ്യമായ ജലലഭ്യത ഇല്ലെന്ന കാരണത്താല്‍ ഇതിന്റെ പ്രവര്‍ത്തനവും നിര്‍ത്തിവച്ചിരിക്കുകയാണ്. നാഗമ്പടത്ത് സ്വകാര്യ ബസ്സ് സ്റ്റാന്റിന് സമീപം സ്ഥാപിച്ചിട്ടുള്ള പ്ലാന്റ് പ്രവര്‍ത്തിക്കുന്നൂണ്ടെന്ന് അധികൃതര്‍ പറയുന്നെങ്കിലും യഥാര്‍ത്ഥത്തില്‍ ഇവിടെ ഒരു സംസ്‌കരണവും നടക്കാറില്ല. പ്ലാന്റിന് സമീപത്തായി പൊതുസ്ഥലത്ത് മാലിന്യം കൂട്ടിയിട്ട് കത്തിക്കുക മാത്രമാണ് ചെയ്യുന്നത്. ഉറവിട മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി വീടുകളില്‍ വിവിധതരം പ്ലാന്റുകള്‍ വിതരണം ചെയ്യുന്ന പദ്ധതിയും പൂര്‍ണ്ണമായും നടപ്പിലായിട്ടില്ല. നഗരത്തിലെ മാലിന്യ സംഭരണ കേന്ദ്രങ്ങള്‍ കുറച്ചതും വിനയായിട്ടുണ്ട്. മാലിന്യം എവിടെ തള്ളണം എന്നറിയാത്ത ജനങ്ങളാണ് വഴിവക്കില്‍ മാലിന്യം വലിച്ചെറിയുന്നത്. നഗരസഭ ശേഖരിക്കുന്ന മാലിന്യങ്ങള്‍ കോടിമതയിലെ പുഴയുടെ തീരത്തും, ചന്തക്കടവ് റോഡ്, നാഗമ്പടം നഗരസഭാ മൈതാനത്തുമാണ് കുഴിച്ചുമൂടുന്നത്. ആറ്റുതീരത്ത് മാലിന്യങ്ങള്‍ കുഴിച്ചുമൂടുന്നത് ജലമലിനീകരണത്തിന് ഇടയാക്കുന്നുണ്ട്. ഒരു കിലോമീറ്ററോളം വരുന്ന കോടിമത-ചന്തക്കടവ് റോഡിന് ഇരുവശങ്ങളും താഴ്ന്ന പ്രദേശമായതിനാല്‍ ഇവിടെയാണ് മാലിന്യങ്ങല്‍ കൂടുതലായി കുഴിച്ചുമൂടുന്നത്. ഇതാണ് ഇവിടെ മാലിന്യം വലിച്ചെറിയാന്‍ പൊതുജനങ്ങള്‍ക്ക് പ്രേരണയാകുന്നത്. ഇങ്ങനെ എറിയുന്ന മാലിന്യത്തിന് മേല്‍ വാഹനങ്ങളില്‍ മണ്ണെത്തിച്ച് മൂടുകയാണ് പതിവ്. പച്ചക്കറി ചന്തയിലെ അവശിഷ്ടങ്ങളും വഴിവക്കില്‍ നിരന്ന് കിടക്കുന്നുണ്ട്. മീന്‍ചന്തയിലെ അഴുകിയ അവശിഷ്ടങ്ങളാകട്ടെ സമീപത്തെ തോട്ടിലാണ് തള്ളുന്നത്. പൊതുജനാരോഗ്യത്തിന് ഹാനികരമാവും വിധം നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ മാലിന്യം കുമിഞ്ഞ്കൂടി ചീഞ്ഞുനാറുമ്പോഴും സംസ്‌കരണ പ്ലാന്റുകള്‍ പ്രാവര്‍ത്തിമാക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

Kerala

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

India

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

Health

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

Kerala

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

ഓണ്‍ലൈന്‍ ജനപ്രീതി നോക്കി നിങ്ങളുടെ വിജയം അളക്കരുതെന്ന് യുവ അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

സ്ത്രീകള്‍ക്ക് രാത്രികാല യാത്രയ്‌ക്ക് കെ എസ് ആര്‍ ടി സിയുടെ പിങ്ക് ബസ്, പണം നല്‍കേണ്ടി വരും

അപകടമുണ്ടാക്കി കടന്നുകളയുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കണമെന്ന് ഹൈക്കോടതി

മൗലാന മുഹമ്മദ് അലി ജൗഹർ സർവകലാശാല ബുൾഡോസറിന് പൊളിക്കുന്ന തീരുമാനത്തെ എതിർത്ത് ശശി തരൂർ ; യുപിക്ക് ഏറ്റവും ആവശ്യമായ സ്ഥാപനമെന്നും കോൺഗ്രസ് നേതാവ്  

വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്യു, എസ് എഫ് ഐ യുടെ രാജ്യവ്യാപകപഠിപ്പുമുടക്ക് മറ്റന്നാള്‍

കേരളത്തില്‍ പിഎസ് സി പരീക്ഷയിലും ക്രമക്കേട് നടന്നു…ഇത് രാഹുല്‍ ഗാന്ധിയ്‌ക്ക് പ്രശ്നമല്ലേ?: കോണ്‍ഗ്രസിനെ കുടുക്കുന്ന ചോദ്യവുമായി നദ്ദ

അവിഹിതമുണ്ടെന്ന സംശയത്തില്‍ അയല്‍വാസിയുടെ വീടിന് തീയിട്ട പ്രതി റിമാന്‍ഡില്‍

സിജെപി സമരത്തില്‍ അമേരിക്കക്കാരും…ഇന്ത്യയില്‍ പഠിക്കുന്നവരെന്ന് വാദം..ബംഗ്ലാദേശിലെയും നേപ്പാളിലെയും ജെന്‍സീകലാപത്തില്‍ അമേരിക്കാര്‍ ഉണ്ടായിരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.