Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ജില്ലയില്‍ കഞ്ചാവ് മാഫിയയുടെ വിളയാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2016, 10:18 pm IST
inKottayam

കോട്ടയം: ജില്ലയില്‍ കഞ്ചാവ് വില്‍പ്പന രൂക്ഷമാകുന്നു. ഏറ്റുമാനൂര്‍, പാല, കടുത്തുരുത്തി, കുമരകം, കറുകച്ചാല്‍, അയര്‍കുന്നം തുടങ്ങിയ ഇടങ്ങളിലാണ് കഞ്ചാവ് വില്‍പ്പന തകൃതിയായി നടക്കുന്നത്. സ്‌കൂള്‍ പരിസരങ്ങളില്‍ പകല്‍ സമയങ്ങളില്‍ ഇരുചക്രവാഹനങ്ങളിലും മറ്റും എത്തുന്ന ഇക്കൂട്ടര്‍ ഇടനിലക്കാര്‍ വഴിയാണ് കുട്ടികള്‍ക്ക് കഞ്ചാവ് നല്‍കുന്നത്. പല വിദ്യാലയങ്ങളിലും വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തിലാണ് കഞ്ചാവ് മാഫിയ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വേരുറപ്പിക്കുന്നത്. നഗരങ്ങളിലും പൊതുയിടങ്ങളിലും പരസ്യമായാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളടങ്ങുന്ന സംഘങ്ങള്‍ കഞ്ചാവ് ഉപയോഗിക്കുന്നത്. പ്രഫഷണല്‍ കോളേജുകളേയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളേയും കേന്ദ്രീകരിച്ചാണ് വില്‍പ്പന കൂടുതലായി നടക്കുന്നത്. ഇതിനെ ചോദ്യം ചെയ്യുന്നവരെ ക്വട്ടേഷന്‍ സംഘങ്ങളേയും മറ്റും ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നത്. മയക്കുമരുന്നിന് അടിമകളായുള്ള വിദ്യാര്‍ത്ഥികല്‍ തമ്മില്‍ സംഘം ചേര്‍ന്നുള്ള സംഘട്ടനങ്ങള്‍ പതിവാണ്.

തമിഴ്‌നാട്ടില്‍ നിന്നുമാണ് ജില്ലയിലേക്ക് കഞ്ചാവ് എത്തുന്നതിലേറെയും. കുമളി ചെക്ക് പോസ്റ്റ് വഴിയും ഇടവഴികളിലൂടെയുമാണ് അതിര്‍ത്തി കടത്തുന്നത്. ബസ്സുകള്‍ അടക്കമുള്ള യാത്രാ വാഹനങ്ങളില്‍ വരെ കഞ്ചാവ് കൊണ്ടുവരുന്നുണ്ട്. കഞ്ചാവ് മാഫിയയും ഉദ്യോഗസ്ഥന്മാരുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലും കടത്തുകള്‍ വ്യാപകമാണ്. ചെക്ക് പോസ്റ്റുകള്‍ വഴി കഞ്ചാവ് കടത്തുന്ന ദിവസം തന്നെ ചെറുമീനുകളെ ഉദ്യോഗസ്ഥന്മാര്‍ക്ക് ഇരയായി ഇട്ടുകൊടുക്കുന്നതാണ് പുതിയ ശൈലി.

കുറഞ്ഞ അളവില്‍ കഞ്ചാവുമായി പിടിക്കപ്പെടുന്ന ഇത്തരക്കാരെ മാഫിയാ സംഘമാണ് സംരക്ഷിക്കുന്നത്. ഇതിന്റെ മറവില്‍ നടത്തുന്ന വന്‍ കടത്തിന് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നത് വന്‍ തുകയാണ്. കഞ്ചാവ് ചെറിയ പായ്‌ക്കറ്റുകളിലാക്കിയാണ് വില്‍പ്പന നടത്തുന്നത്. ഒരു ഗ്രാം കഞ്ചാവിന് 100 രൂപയോളം വില ഈടാക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് സിഗരറ്റുകളിലാക്കിയും കഞ്ചാവ് വിതരണം ചെയ്യുന്നുണ്ട്. ചെറുകിട കച്ചവടക്കാരെ പിടികൂടിയാല്‍ കേസുകളിലൊന്നും ശിക്ഷിക്കപ്പെടാറില്ല എന്നുള്ളതിനാല്‍ ഇത്തരക്കാരെ പിടിക്കാന്‍ പോലീസും മെനക്കെടാറില്ല.

കഞ്ചാവ് വില്‍പ്പന വ്യാപകമായതിനെ തുടര്‍ന്ന് കഴിഞ്ഞ നാളുകളില്‍ ഏറ്റുമാനൂരില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നിട്ടും പോലീസ് ഇതിനെക്കുറിച്ച് അന്വേഷണം നടത്താതെ നിഷ്‌ക്രിയത്വം പാലിച്ചുവെന്നാണ് ആരോപണം. കഞ്ചാവുമാഫിയയെ പിടികൂടുവാനായി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ ഗുരുകുലം പദ്ധതി തുടക്കത്തില്‍ സജീവമായിരുന്നെങ്കില്‍ ഇപ്പോള്‍ നിര്‍ജ്ജീവമായ അവസ്ഥയിലാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

India

രാമായണത്തിലെ ആദ്യ ഗാനം പുറത്ത്….രാമ-സീതാബന്ധത്തിന്റെ നന്മകളുണര്‍ത്തി രണ്‍ബീര്‍ കപൂറും സായ് പല്ലവിയും

Kerala

‘ കോണ്‍ടാക്റ്റ് ചെയ്തിരുന്നു , എന്നെ സഹായിച്ചത് ഇന്ത്യന്‍ എംബസിയാണ് , നന്ദി ‘ ; മാഹിന്റെ നുണ പൊളിച്ച് അരുണിമ

Entertainment

തോക്കിൻ മുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി ; തടവിലാണെങ്കിലും മഞ്ജുവിന്റെ വാചകമടിക്ക് കുറവില്ല; മധു വാര്യർ

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

ആള് മാറിപ്പോയി നിങ്ങൾക്ക് , ഇതിന്റെ നൂറിരട്ടി കിറ്റുകൾ ഇനിയും പാവപ്പെട്ടവർക്ക് കൊടുക്കും ; നിങ്ങൾക്ക് ചെയ്യാവുന്നത് ചെയ്തോ ; വി വി രാജേഷ്

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

കോച്ചിംഗ് സെന്‌ററുകള്‍ക്ക് സര്‍ക്കാര്‍ ബദല്‍: സൗജന്യ എ ഐ അധിഷ്ഠിത പരിശീലനത്തിന് ‘മുകുളം’ പോര്‍ട്ടല്‍

മദ്യലഹരിയില്‍ ബൈക്ക് ആംബുലന്‍സില്‍ ഇടിപ്പിച്ച സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റില്‍

ബിജെപി നേതാവും മഹാരാഷ്ട്രമന്ത്രിയുമായ നിതീഷ് റാണെ (ഇടത്ത്) മഹാരാഷ്ട്ര ഫുഡ് ആന്‍റ് ഡ്രഗ് കമ്മീഷണര്‍ തുക്കാറാം മുണ്ടെ (വലത്ത്)

മഹാരാഷ്‌ട്ര എഫ് ഡിഎ മേധാവി തുക്കാറാം മുണ്ടെ ഹിന്ദു ഹോട്ടലുകള്‍ അടയ്‌ക്കുന്നു..പരാതിയുള്ള ഹാജി ജ്യൂസിനെ തൊടുന്നില്ല: നിതീഷ് റാണെ

മാണി വിഭാഗത്തിന്‌റെ പിന്തുണ ബിജു മാത്യൂസിന്, ദിയ ബിനുവിനെ വീഴ്‌ത്തിയതിനുള്ള പാരിതോഷികം

മദ്യഷാപ്പുകള്‍ പൂട്ടണോ, കൂട്ടണോ, കുറയ്‌ക്കണോ? പൊതുജനങ്ങള്‍ക്കും അഭിപ്രായം പറയാമെന്ന് സര്‍ക്കാര്‍

കരുവാറ്റ കൊലക്കേസില്‍ പ്രതികളായ കുട്ടികളുടെ തെളിവെടുപ്പിന് അനുമതി നല്‍കി ഹൈക്കോടതി

ടെലഗ്രാം ആപ്പ് വഴി വര്‍ക്ക്ഫ്രം ഹോം ജോലി വാഗ്ദാനം: യുവതിയ്‌ക്ക് 3 ലക്ഷം രൂപ നഷ്ടമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.