Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

യുവാക്കള്‍ക്ക് നേരെ താലിബാന്‍ മോഡല്‍ അക്രമണം; മര്‍ദ്ദിച്ചവശനാക്കിയ ശേഷം നഖങ്ങള്‍ പിഴുതെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2016, 11:23 am IST
in Kollam

കരുനാഗപ്പള്ളി: സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചെന്നാരോപിച്ച് നിരപരാധികളായ യുവാക്കള്‍ക്ക് നേരെ താലിബാന്‍ മോഡല്‍ ആക്രമണം. വടികൊണ്ടും വാളുകൊണ്ടുമുള്ള ആക്രമണത്തെ കൂടാതെ മര്‍ദ്ദനത്തിനിരയായ ഒരാളുടെ ഇടതുകൈയിലെ മൂന്ന് നഖങ്ങള്‍ പ്ലേയര്‍ ഉപയോഗിച്ച് പിഴുതുനീക്കി.

ദിവസങ്ങള്‍ക്ക് മുമ്പ് ഒരു കുട്ടിയെ മര്‍ദ്ദിച്ചെന്നാരോപിച്ച് സാമുവല്‍ എന്നയാളിനെ ഇന്നോവ കാറിലെത്തിയ ഡ്രൈവര്‍ കമ്പിക്കീഴില്‍ നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘം തട്ടികൊണ്ടുപോയി മര്‍ദ്ദിച്ച് കരുനാഗപ്പള്ളി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇന്നലെ യുവാക്കളുടെ നേര്‍ക്ക് ഉണ്ടായ ഭീകരാക്രമണം.

കരുനാഗപ്പള്ളി പടനായര്‍കുളങ്ങര വടക്ക് കണ്ടത്തില്‍ ബാബുവിന്റെ മകന്‍ ബിബിന്‍(24), കരുനാഗപ്പള്ളി പടിഞ്ഞാറ് കല്ലിക്കോട് ജംഗ്ഷനില്‍ വച്ച് നിധിന്‍ ഭവനത്തില്‍ ബാബുവിന്റെ മകന്‍ നിധിന്‍(22) എന്നിവര്‍ക്കാണ് ദേഹമാസകാലം മര്‍ദ്ദനമേറ്റത്. കാറിലെത്തിയ പത്തംഗസംഘം ഇവരെ തട്ടികൊണ്ടുപോയാണ് മര്‍ദ്ദിച്ചത്. മൈനാഗപ്പള്ളിയിലെ കാരൂര്‍കടവിന് സമീപമുള്ള കായലിനോട് ചേര്‍ന്നുള്ള കോഴിഫാമില്‍ എത്തിക്കുകയും അവിടെ വച്ച് ഇവരെ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. വടികൊണ്ടും കമ്പികൊണ്ടുമുള്ള മര്‍ദ്ദനമേറ്റ് അവശരായ ഇവര്‍ നിലവിളിച്ചപ്പോള്‍ വായും മുഖവും പൊത്തിപിടിച്ച് കൊണ്ടാണ് മര്‍ദ്ദനം തുടര്‍ന്നത്. അതിന് ശേഷം നിധിന്റെ ഇടതു കൈയിലെ മൂന്ന് വിരലിലെ നഖങ്ങള്‍ പ്ലയര്‍ ഉപയോഗിച്ച് നീക്കം ചെയ്യുകയായിരുന്നു. നിധിന്റെ വിരലുകളിലെ നഖം നീക്കം ചെയ്തത് കൂടാതെ പ്ലയര്‍കൊണ്ട് വിരല്‍ ചതക്കുകയും ചെയ്തു. ഇതിനുശേഷം ഇവരെ മര്‍ദ്ദനമേറ്റ സ്‌കൂള്‍ കുട്ടിയുടെ മുന്നിലെത്തിച്ചപ്പോള്‍ കുട്ടി ഇവരല്ല തന്നെ മര്‍ദ്ദിച്ചതെന്ന് പറയുകയായിരുന്നു. ഇതേസമയം വിവരമറിഞ്ഞ് ശാസ്താംകോട്ടയില്‍ നിന്നും പോലീസ് അവിടെ എത്തുമെന്നറിഞ്ഞതിനെ തുടര്‍ന്ന് അക്രമിസംഘം അവിടെ നിന്ന് രക്ഷപ്പെട്ടു. അക്രമത്തിനിരയായ നിധിനെയും ബിബിനെയും ഇവര്‍ വഴിമെധ്യ ഉപേക്ഷിച്ചു. പിന്നീട് ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നെത്തിയ സുഹൃത്തുക്കളാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിച്ചത്. കെഎല്‍ 23 എഫ് 1613 എന്ന് നമ്പര്‍ കാറിലുണ്ടായിരുന്ന മൗസിന്‍, അസയിന്‍, ഹാഷിക്, മോജോ, ഉണ്ണി എന്നിവരടങ്ങിയ സംഘമാണ് തങ്ങളെ തട്ടികൊണ്ടുപോയി മര്‍ദ്ദിച്ചതെന്നും അക്രമിസംഘത്തിന്റെ കൂടെയുള്ളവരെ കണ്ടാല്‍ തിരിച്ചറിയാമെന്നും ഇവര്‍ പോലീസില്‍ മൊഴി നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

India

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)
India

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

India

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

India

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

പുതിയ വാര്‍ത്തകള്‍

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

പൊലീസ് തലപ്പത്ത് അഴിച്ചുപണി: എസ് ശ്രീജിത്തിന് ഡി ജി പി പദവി, യോഗേഷ് ഗുപ്ത  ബെവ്‌കോ സി എം ഡി,ബല്‍റാം കുമാര്‍ ഉപാധ്യായ അഗ്നിരക്ഷാസേന മേധാവി

റിമാന്‍ഡ് ചെയ്തതിന് പിന്നാലെ കോടതിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിക്കായി വ്യാപകതെരച്ചില്‍

പിഎം കിസാന്‍ സമ്മാന്‍ നിധി അഞ്ച് വര്‍ഷത്തേക്ക് നീട്ടാന്‍ തീരുമാനിച്ച് കേന്ദ്ര മന്ത്രിസഭ, ഇതുവരെ നല്‍കിയത് 4.47 ലക്ഷം കോടി രൂപ

കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂഡോയില്‍ ഇരട്ട സ്വര്‍ണവുമായി ഇന്ത്യന്‍ വനിതകള്‍, പുരുഷ വിഭാഗത്തില്‍ വെളളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.