Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സ്മാര്‍ട്ട്സിറ്റിയുടെ പേരില്‍ കെട്ടിട ഉടമകളും ഇടനിലക്കാരും ഒത്തുകളിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2014, 09:42 pm IST
in Ernakulam

കാക്കനാട്‌: ഇന്‍ഫോപാര്‍ക്കിന്റെയും പ്രത്യേക സാമ്പത്തിക മേഖലയുടെയും പേരില്‍ കുറഞ്ഞ സൗകര്യത്തിന്‌ കൂടുതല്‍ വാടക നല്‍കേണ്ടി വന്ന വാടകക്കാര്‍ കരാര്‍ കാലാവധി തീരുംമുമ്പേ കെട്ടിടമുടമയുടെയും ഇടനിലക്കാരന്റെയും ഭീഷണി മൂലം കെട്ടിടമൊഴിയാന്‍ നിര്‍ബന്ധിതരാകുന്നു. സ്മാര്‍ട്ട്സിറ്റിയുടെ പേര്‌ പറഞ്ഞാണ്‌ കെട്ടിടം ഒഴിയാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്‌. ഒന്നുകില്‍ വാടക കൂട്ടുക, അല്ലെങ്കില്‍ ഒഴിയുക എന്ന ഭീഷണിയാണ്‌ ഇവര്‍ മുഴക്കുന്നത്‌.

രണ്ട്‌ വര്‍ഷത്തില്‍ കൂടുതലായി താമസിക്കുന്നവരെയാണ്‌ ഇവര്‍ പിഴിയുന്നത്‌. രണ്ടു വര്‍ഷം മുന്‍പ്‌ വരെ ഒരു മുറി, അടുക്കള, ഹാളിനു 1500 രൂപ മുതല്‍ 2000 വരെയായിരുന്നു വാടകയെങ്കില്‍ ഇപ്പോള്‍ 3000 മുതല്‍ 6000 രൂപ വരെയെത്തി നില്‍ക്കുന്നു. കൂടുതല്‍ വാടക ഈടാക്കിയാല്‍ ഉടമയില്‍ നിന്നും വാടകക്കാരനില്‍ നിന്നുമായി ഇടനിലക്കാരന്‌ ഒരു മാസത്തെ വാടക തുക പൂര്‍ണമായി കിട്ടുന്നു. കെട്ടിടമുടമയ്‌ക്ക്‌ വാടക ഇരട്ടിയായി കിട്ടുന്നു.

വാടകക്കാരെ ഒഴിപ്പിക്കുന്നതിലും പുതിയ തന്ത്രമാണ്‌ ഇവര്‍ പയറ്റുന്നത്‌. തൃക്കാക്കര, വാഴക്കാല, അത്താണി, മില്ലുംപടി, കങ്ങരപ്പടി, തെങ്ങോട്‌ എന്നിവിടങ്ങളില്‍ മൂന്നു മാസത്തെ വാടകയാണ്‌ അഡ്വാന്‍സായി വാങ്ങുന്നത്‌. എന്നാല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഇടച്ചിറ, ചിറ്റേത്തുകര, നിലംപതിഞ്ഞമുകള്‍ എന്നിവിടങ്ങളില്‍ തോന്നിയ പോലെയാണ്‌ വാടകയും അഡ്വാന്‍സും. വീട്‌ മാറുമ്പോള്‍ ഈ തുക തിരികെ നല്‍കണം.

എന്നാല്‍ ഇപ്പോള്‍ ഇല്ലാത്ത വെള്ളക്കരത്തിന്റെയും കറന്റു ബില്ലിന്റെയും പേരില്‍ പകുതിയില്‍ കൂടുതല്‍ തുക കുറച്ചാണ്‌ കൊടുക്കുന്നത്‌. ഇല്ലെങ്കില്‍ ഭീഷണി വേറെ.

ജൂണ്‍ ആദ്യ വാരം മില്ലുംപടിയിലെ ഒരു പള്ളിവക അപ്പാര്‍റ്റ്മെന്റില്‍ നിന്നും മാറിയവരില്‍ അടുത്ത രണ്ടു മാസത്തേക്കുള്ള കറന്റ്‌ ബില്ലിന്റെയും വെള്ളക്കരത്തിന്റെയും തുക സെക്രട്ടറി ഈടാക്കി. ചോദിച്ചപ്പോള്‍ ആ തുക സെക്രട്ടറി കൈയ്യില്‍ നിന്നും അഡ്വാന്‍സായി അടച്ചതാണെന്നും അത്‌ കുറച്ചേ ബാക്കി തരികയുള്ളുവെന്നും പറഞ്ഞു. ഇക്കാര്യം പള്ളികമ്മറ്റിയില്‍ പറയുമെന്ന്‌ പറഞ്ഞപ്പോള്‍ അവരെ ഭീഷണിപ്പെടുത്തുകയും പത്ത്‌ ദിവസത്തെ വാടകയിനത്തില്‍ 1500 രൂപകൂടി എടുക്കുകയും ചെയ്തു.

തൃക്കാക്കര നഗരസഭയില്‍ കെട്ടിടനിര്‍മാണചട്ടം കാറ്റില്‍പ്പറത്തിക്കൊണ്ടുള്ള അനധികൃത കെട്ടിട നിര്‍മാണവും എക്സ്സ്റ്റന്‍ഷനുമാണ്‌ നടക്കുന്നത്‌. തൊഴില്‍ ചെയ്യുന്ന ഇതര സംസ്ഥാനക്കാര്‍ക്കും സംസ്ഥാനത്തിനകത്തുള്ളവര്‍ക്കും കുറഞ്ഞ ചെലവില്‍ താമസിക്കാനുള്ള സൗകര്യം സര്‍ക്കാര്‍ ചെയ്തു കൊടുത്ത്‌ കൊള്ളക്കാരായ ഇടനിലക്കാരില്‍നിന്നും അമിതവാടക ഈടാക്കുന്ന കെട്ടിടമുടമകളില്‍നിന്നും തുഛ ശമ്പളം വാങ്ങുന്നവരെ സംരക്ഷിക്കാന്‍ ജില്ലാ ഭരണകൂടം രംഗത്തുവരണമെന്ന്‌ നാട്ടുകാര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

Kerala

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

Kerala

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

Mollywood

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

Kerala

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

അന്‍സിബയ്‌ക്ക് വ്യക്തിപരമായ പ്രതികാരം, ശ്രമം കേസ് വൈകിപ്പിക്കാന്‍: സത്യവാങ്മൂലം നല്‍കി ശ്വേത മേനോന്‍

ശബരിമലയിലെ നെയ്യ് മറിച്ചു വിറ്റ സംഭവം: ദേവസ്വം സെക്രട്ടറി അന്വേഷിക്കും,മില്‍മയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ഉണ്ടായത് ഗുരുതരമായ അഴിമതി

E20 കാരണം വാഹനങ്ങളുടെ എഞ്ചിൻ തകരാറിനും മൈലേജ് കുറയുന്നതിനും തെളിവില്ല : പാർലമെന്റിൽ പഠനങ്ങൾ ഉദ്ധരിച്ച് കേന്ദ്ര സർക്കാർ 

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

കുണ്ടറയിലെ കസ്റ്റഡി മര്‍ദനം: സി പി ഒ ശ്രീജിത്തിനെ സസ്പന്‍ഡ് ചെയ്തു

മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്, ബസ് പിടിച്ചെടുത്തു

സിജെപി വക്താവ് സൗരവ് ദാസ് രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിനൊപ്പം (ഇടത്ത്) സുപ്രീംകോടതി അഭിഭാഷകന്‍ മഹേഷ് ജെത് മലാനി (വലത്ത്)

സൗരവ് ദാസ് രാഷ്‌ട്രീയമായി നിഷ്കളങ്കനായ ഒരു ചെറുപ്പക്കാരനല്ല;.സൗരവ് ദാസിന് ആരാണ് ധനസഹായം നൽകുന്നതെന്ന ചോദ്യവുമായി മഹേഷ് ജെത്മലാനി

16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: യുവതി ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

രാഹുൽ വസ്തുതകൾക്ക് പകരം ആശയക്കുഴപ്പം പ്രചരിപ്പിക്കുന്നു , നിയമത്തെയും നടപടിക്രമങ്ങളെ കുറിച്ചും അറിയില്ലെങ്കിൽ ചോദിച്ച് മനസിലാക്കണം ; വിമർശിച്ച് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.