Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാലവര്‍ഷം: പരക്കേ നാശനഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2013, 07:24 pm IST
inKasargod

കാസര്‍കോട്‌: കാലവര്‍ഷം ശക്തമായതോടെ നാശനഷ്ടവും വര്‍ദ്ധിച്ചു. കൃഷിനാശവും വ്യാപകമാണ്‌. പല സ്ഥലങ്ങളിലും വീടുകള്‍ പൂര്‍ണമായും ഭാഗീകമായും തകര്‍ന്നു. തെങ്ങുകളും കവുങ്ങുകളും വീശിയടിച്ച കാറ്റില്‍ കടപുഴകി വീണു. ഉദുമ, ദേളി, മുളിയാര്‍, മുള്ളേരിയ തുടങ്ങിയ സ്ഥലങ്ങളില്‍ വാന്‍ നാശനഷ്ടമാണ്‌ ഉണ്ടായിട്ടുള്ളത്‌. ദേളി ജംഗ്ഷനിലെ കൂലപ്പണിക്കാരനായ മുരുകേശണ്റ്റെ വീട്‌ ഇന്നലെ വെളുപ്പിന്‌ പൂര്‍ണമായും തകര്‍ന്നു. ഇന്നലെ പുലര്‍ച്ചെ ൪ മണിയോടെ ശബ്ദം കേട്ട്‌ ഉണര്‍ന്നപ്പോഴാണ്‌ വീട്‌ തകരുകയാണെന്ന്‌ മനസ്സിലായത്‌. ഉടന്‍ തന്നെ വാതില്‍ ചവിട്ടിപ്പൊളിച്ച്‌ പുറത്തുകടക്കുകയായിരുന്നു. രണ്ടുകുട്ടികള്‍ അടക്കം നാല്‌ പേരാണ്‌ ഉണ്ടായിരുന്നത്‌. ഓടി രക്ഷപ്പെട്ടതിനാല്‍ അപകടം ഒഴിവായി. ൫ ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇന്നലെ വൈകുന്നേരമുണ്ടായ ശക്തമായ കാറ്റില്‍ മുളിയാറില്‍ കനത്ത നശനഷ്ടമാണ്‌ ഉണ്ടായത്‌. മുളിയാര്‍ ചരോളിമൂലയിലെ ബാലകൃഷ്ണണ്റ്റെ വീട്‌ പൂര്‍ണമായും സരോജിനി, അപ്പച്ചനായ്‌ക്‌ എന്നിവരുടെ വീടുകള്‍ ഭാഗീകമായും തകര്‍ന്നു. അപ്പച്ച നായകിണ്റ്റെ ഇരുപതോളം തെങ്ങുകളും ൧൦൦-ല്‍പ്പരം കവുങ്ങുകളും വീശിയടിച്ച കാറ്റില്‍ നിലംപൊത്തി. പീലിക്കോട്‌ പി.വി.പാറുക്കുട്ടി, കരുന്തളം കല്ല്യാണി. ചീമേനി ബാലകൃഷ്ണന്‍, കുഞ്ഞത്തൂരിലെ ആയിഷുമ്മ, ബംബ്രാണയിലെ പത്മനാഭമൂല്യ, അബ്ദുള്‍ഖാദര്‍ എന്നിവരുടെ വീടുകളും കനത്ത മഴയില്‍ ഭാഗീകമായി തകര്‍ന്നു. ൧,൧൯,൦൦ രൂപയുടെ നഷ്ടം കണക്കാക്കി. കനത്ത മഴയില്‍ ബളാല്‍ പഞ്ചായത്തിലെ ചേമഞ്ചേരി, വെസ്റ്റ്‌ എളേരിയിലെ ചട്ടമല, ഈസ്റ്റ്‌ ഏളേരിയിലെ അത്തിയടുക്കം, പള്ളിക്കുന്ന്‌ എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടി. ആളപായമില്ല. ഇന്നലെ രാവിലെയാണ്‌ സംഭവം. ഉരുള്‍പൊട്ടലില്‍ തയ്യേനി വായ്‌ക്കാനം എസ്റ്റേറ്റ്‌ റോഡ്‌ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്‌. വായിക്കാനത്തെ വര്‍ഗ്ഗീസ്‌ തയ്യില്‍, ജോസ്‌ വടാതുരുത്തില്‍ എന്നിവരുടെ വീട്ടുപറമ്പിലെ കിണറുകള്‍ മലവെള്ളപ്പാച്ചലില്‍ അപ്രത്യക്ഷമായി. ഇവിടെ പത്ത്‌ കുടുംബങ്ങളെ തയ്യേനി പള്ളിയിലേക്ക്‌ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്‌. കനത്ത മഴയില്‍ കാര്‍ഷികവിളകള്‍ വ്യാപകമായി നശിച്ചു. നിരവധി വീടുകളും തകര്‍ന്നിട്ടുണ്ട്‌. വരക്കാട്‌ കൂമ്പയില്‍ സണ്ണിയുടെ വീട്ടില്‍ മലവെള്ളംകയറി. വീട്ടുപകരണങ്ങള്‍ നശിച്ചു. പാമത്തട്ടിലെ ആലത്തടി മാധവണ്റ്റെ വീട്‌ മരം വീണ്‌ പൂര്‍ണമായി തകര്‍ന്നു. പറമ്പയിലെ മക്കാക്കോടന്‍ കൃഷ്ണണ്റ്റെ വീടിന്‌ മുകളില്‍ മണ്ണിടിഞ്ഞ്‌ വീണു.വീടിന്‌ ഭാഗികമായി കേടുപാടുണ്ടായി. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന്‌ കാര്യങ്കോട്‌ പുഴയുടെ കൈവഴിയായ ചൈത്രവാഹിനിപ്പുഴ കര കവിഞ്ഞൊഴുകുകയാണ്‌. ഇരുകരകളും വെള്ളത്തിനടിയിലായിട്ടുണ്ട്‌. ചൊവ്വാഴ്ച തുടങ്ങിയ മഴ ഇന്നലെ വൈകിട്ടും തുടരുകയാണ്‌.മഴ തുടര്‍ന്നാല്‍ കൂടുതല്‍ ഭാഗങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടാകാന്‍ സാധ്യതയുണ്ട്‌.കനത്ത മഴയില്‍ മലയോര മേഖല വിറങ്ങലിച്ചു. മഴയായതിനാല്‍ ഉരുള്‍പൊട്ടല്‍ സ്ഥലത്ത്‌ മറ്റ്‌ നാശനഷ്ടങ്ങള്‍ വിലയിരുത്താനായിട്ടില്ല. മാലോം പാമത്തട്ടിലെ ആലത്തടി തങ്കമണിയുടെ ആസ്ബസ്റ്റോസ്‌ ഷീറ്റിട്ട വീട്‌ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്‌. ഇതിനടുത്ത്‌ ജാതിമൂപ്പില്‍ മറ്റപ്പള്ളി മാത്യുവിണ്റ്റെ വീടിണ്റ്റെ അടുക്കള ഭാഗം മഴയില്‍ തകര്‍ന്നു. മുട്ടോം കടവ്‌ വാഴത്തട്ട്‌ പഞ്ചായത്ത്‌ റോഡ്‌ നൂറു മീറ്ററോളം തകര്‍ന്നിട്ടുണ്ട്‌. ചന്തേര മാണിയാട്ടെ വി.എം രവീന്ദ്രണ്റ്റെ വീടിണ്റ്റെ അടുക്കളയും കനത്ത മഴയില്‍ തകര്‍ന്നു. കാര്യങ്കോട്‌ പുഴകളിലും ജലവിതാനം ഉയര്‍ന്നിട്ടുണ്ട്‌. പുഴയോരങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളും ആശങ്കയിലായിട്ടുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.