Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സ്ഫോടക വസ്തു മോഷണം; നാര്‍ക്കോട്ടിക്സെല്‍ അന്വേഷണം അവസാനിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2013, 07:42 pm IST
inKasargod

കാഞ്ഞങ്ങാട്‌ : അമ്പലത്തറ പോലീസ്‌ സ്റ്റേഷനു സമീപം പറക്ളായി ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കള്‍ അജ്ഞാത സംഘം മോഷണം നടത്തിയ കേസിണ്റ്റെ അന്വേഷണം നാര്‍ക്കോട്ടിക്‌ സെല്‍ അവസാനിപ്പിച്ചു. സംഭവം നടന്ന്‌ രണ്ട്‌ വര്‍ഷത്തോളമായിട്ടും സ്ഫോടക വസ്തുക്കള്‍ കടത്തിയ കേസില്‍ യാതൊരു തുമ്പും ലഭിക്കാതിരുന്ന സാഹചര്യത്തിലാണ്‌ അന്വേഷണത്തില്‍ നിന്നും നാര്‍ക്കോട്ടിക്‌ സെല്‍ പിന്‍വലിഞ്ഞത്‌. കാസര്‍കോട്‌ നാര്‍ക്കോട്ടിക്‌ സെല്‍ ഡിവൈഎസ്പി പി തമ്പാനാണ്‌ ഈ കേസില്‍ അന്വേഷണം നടത്തിവന്നിരുന്നത്‌. ഇത്‌ സംബന്ധിച്ച്‌ കോടതിക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കിയിട്ടുണ്ട്‌. അന്വേഷണച്ചുമതല ഇപ്പോള്‍ വീണ്ടും പോലീസ്‌ തന്നെ ഏറ്റെടുത്തിരിക്കുകയാണ്‌. അമ്പലത്തറ എസ്‌ ഐ ടി സുഭാഷിണ്റ്റെ നേതൃത്വത്തിലാണ്‌ സ്ഫോടക വസ്തുക്കള്‍ കടത്തിയ കേസിണ്റ്റെ അന്വേഷണം നടത്തിവരുന്നത്‌. മാലോത്തെ ഒരു സ്വകാര്യ വ്യക്തിയുടെ നിയന്ത്രണത്തിലുള്ള ഗോഡൗണിലാണ്‌ കരിങ്കല്‍ ക്വാറികളിലും മറ്റും സ്ഫോടനങ്ങള്‍ നടത്താന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്‌. അമ്പലത്തറ പോലീസിണ്റ്റെ നിയന്ത്രണത്തിലാണ്‌ ഈ ഗോഡൗണ്‍. സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്നതിനുള്ള ചുമതല പോലീസ്‌ സ്വകാര്യ വ്യക്തിയെ ഏല്‍പ്പിക്കുകയായിരുന്നു. ഗോഡൗണില്‍ സൂക്ഷിപ്പുകാരന്‍ ബാംഗ്ളൂരില്‍ പോയിരുന്ന സമയത്തായിരുന്നു അജ്ഞാത സംഘം ഗോഡൗണ്‍ കുത്തിത്തുറന്ന്‌ സ്ഫോടക വസ്തുക്കള്‍ കടത്തിക്കൊണ്ടുപോയത്‌. പിറ്റേദിവസം രാവിലെയാണ്‌ ഗോഡൗണ്‍ കുത്തിത്തുറന്നതായി കണ്ടെത്തിയത്‌. വിവരമറിഞ്ഞ്‌ ബാംഗ്ളൂരില്‍ നിന്നെത്തിയ ഗോഡൗണ്‍ നടത്തിപ്പുകാരണ്റ്റെ പരാതി പ്രകാരം അമ്പലത്തറ പോലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണ ചുമതല അന്നത്തെ കാഞ്ഞങ്ങാട്‌ ഡിവൈഎസ്പി ഏറ്റെടുക്കുകയുമായിരുന്നു. തായന്നൂറ്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ ക്വാറി ദുരന്തങ്ങള്‍ ഉണ്ടായപ്പോള്‍ പോലീസ്‌ പിടിച്ചെടുത്ത സ്ഫോടക വസ്തുക്കളും മറ്റുമാണ്‌ ഗോഡൗണില്‍ സൂക്ഷിച്ചിരുന്നത്‌. ഹൊസ്ദുര്‍ഗ്‌ താലൂക്കിലെ മലയോര പ്രദേശങ്ങള്‍ അടക്കം കാസര്‍കോട്‌ ജില്ലയിലെ വിവിധ ഭാഗങ്ങളിലും കര്‍ണ്ണാടകയിലെ മടിക്കേരി, കുടക്‌ പ്രദേശങ്ങളിലും പാലക്കാട്‌ ഉള്‍പ്പെടെയുള്ള തെക്കന്‍ ജില്ലകളിലുമാണ്‌ സ്ഫോടക വസ്തു കവര്‍ച്ചാ സംബന്ധിച്ച്‌ പോലീസ്‌ അന്വേഷണം നടത്തിയത്‌. ഈ ഭാഗങ്ങളിലേക്കുള്ള കരിങ്കല്‍ ക്വാറികളിലേക്ക്‌ സ്ഫോടക വസ്തു കവര്‍ച്ചാ സംബന്ധിച്ച്‌ പോലീസ്‌ അന്വേഷണം നടത്തിയത്‌. ഈ ഭാഗങ്ങളിലേക്കുള്ള കരിങ്കല്‍ ക്വാറികളിലേക്ക്‌ സ്ഫോടക വസ്തുക്കള്‍ കടത്തിയിരിക്കാമെന്ന അന്വേഷണ പുരോഗതിക്ക്‌ സഹായകമായ തെളിവുകളും വിവരങ്ങളുമൊന്നും കിട്ടിയില്ല. ഒരുനഗരം മുഴുവന്‍ ചാമ്പലാക്കാന്‍ ശേഷിയുള്ള സ്ഫോടക വസ്തുക്കളാണ്‌ കടത്തിയെന്നതിനാല്‍ ഇവ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുമോ എന്ന ആശങ്കയും ഉയര്‍ന്ന്‌ വന്നിരുന്നു. തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്ന ചിലരെ കേന്ദ്രീകരിച്ചും പോലീസ്‌ അന്വേഷണം നടത്തിയെങ്കിലും സ്ഫോടക വസ്തുക്കള്‍ കടത്തിയെന്നതിന്‌ ഒരു തെളിവും ലഭിച്ചിട്ടില്ല. എന്നാണ്‌ പോലീസ്‌ പറഞ്ഞത്‌ അമ്പലത്തറയില്‍ നിന്നും കവര്‍ന്ന സ്ഫോടക വസ്തുക്കള്‍ അന്യ സംസ്ഥാനങ്ങളിലേക്ക്‌ കടത്തിയിരിക്കാനുള്ള സാധ്യതയും പോലീസ്‌ തള്ളിക്കളയുന്നില്ല. മാവോയിസ്റ്റുകള്‍ക്ക്‌ സ്ഫോടക വസ്തുക്കള്‍ കടത്തിയതുമായി ബന്ധമുണ്ടോയെന്നും പോലീസ്‌ സംശയിച്ചിരുന്നു. ഇതില്‍ പോലീസ്‌ വേണ്ടത്ര കാട്ടിയില്ല എന്ന ആരോപണവുമുയര്‍ന്നിട്ടുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.