കവനമന്ദിരം പങ്കജാക്ഷന്‍

കവനമന്ദിരം പങ്കജാക്ഷന്‍

നൂറുജന്മങ്ങള്‍ കഴിഞ്ഞ് രുദ്രതയെ പ്രാപിക്കുമ്പോള്‍…

(ശതരുദ്രോപാഖ്യാനം അവസാനഭാഗം) ''സന്മതേ! ഒരു കാലത്ത്, യദൃച്ഛയാ ബ്രഹ്മാവിന്റെ ഹംസമായി വിഹരിച്ചു. രുദ്രലോകത്തുചെന്നു രുദ്രനെ കണ്ടു. പിന്നെ രുദ്രനാണു ഞാനെന്നു ആ ഹംസം ഭാവിച്ചു. രുദ്രനായി, ശിവപുരാചാരങ്ങളോടുകൂടി...

നിരാമയമായി വിളങ്ങുന്ന ബ്രഹ്മം തന്നെ ജീവന്‍

അര്‍ജ്ജുനോപാഖ്യാനം ധീമാനായ ശ്രീരാമചന്ദ്രന്‍ മഹാന്മാരെല്ലാം വാഴ്ത്തും മുനിനാഥനോട് പിന്നെയും പറഞ്ഞു, ''അറിയേണ്ടതെല്ലാം നന്നായി ഞാന്‍ അറിഞ്ഞു. കാണേണ്ടതഖിലവും ഞാന്‍ ശരിയായി കണ്ടു. ഇനിയും ബോധംവന്നീടുവാനായി മുനിനായക! ഞാന്‍...

ആത്മാവിനെ പൂജിക്കുന്നത് ഉദാത്തമായ ദേവപൂജ

ജ്ഞാനവാസിഷ്ഠത്തിലൂടെ (ദേവപൂജോപാഖ്യാനം തുടര്‍ച്ച) സൗമ്യം, നല്ല ബോധം, ശമമെന്നുള്ള പുഷ്പങ്ങളെക്കൊണ്ട് സുമതേ! ആത്മാവിനെ പൂജിക്കുന്നതുതന്നെ ഉദാത്തമായ ദേവപൂജയെന്ന് നീ അറിഞ്ഞാലും. ആകാരപൂജ പൂജയാവുകയില്ലാ എന്നു സംശയമില്ല. ഓര്‍ത്താലും,...

സത്തും അസത്തുമല്ലാത്ത ജഗത്രയം

ജ്ഞാനവാസിഷ്ഠത്തിലൂടെ ദേവപൂജോപാഖ്യാനം വസിഷ്ഠമഹര്‍ഷി പറഞ്ഞു, 'ശ്രീരാമചന്ദ്ര! ദേഹം ആഭാസം(തോന്നല്‍) മാത്രമാണ്. നേരായവിചാരമില്ലാത്തതുകൊണ്ട് ഇക്കാലം ഇതു ഞാനാണെന്ന് ഉള്ളില്‍ തോന്നീടുന്നുവെന്നു നീ ചിന്തിക്കുക. അസ്ഥിമാംസാദികളെച്ചേര്‍ത്ത് നിര്‍മ്മിച്ചിട്ടുള്ളതാകുന്ന ഈ ശരീരം...

ജരാനരയില്ലാതെ ചിരഞ്ജീവിയായി ഭൂസുണ്ഡന്‍

ജ്ഞാനവസിഷ്ഠത്തിലൂടെ...   (ഭൂസുണ്ഡന്റെ കഥ തുടര്‍ച്ച) ഇരുന്നീടിലും നടന്നീടിലും ഉണര്‍ന്നിരുന്നീടിലും നന്നായുറങ്ങിക്കിടക്കിലും സന്തതം ഈ ദൃഷ്ടിയെ കൈക്കൊള്ളുന്നതായാല്‍ ബന്ധനമൊരിക്കലും പ്രാപിച്ചീടുന്നതല്ല. ഹൃത്പത്മയന്ത്രത്തിങ്കല്‍നിന്ന് പ്രാണവായു ഉത്ഭവിക്കുന്നു, പിന്നെ ബഹിര്‍ഭാഗത്തായി...

പ്രാണനും അപാനനും പ്രാണായാമസിദ്ധാന്തവും

ജ്ഞാനവാസിഷ്ഠത്തിലൂടെ (ഭൂസുണ്ഡന്റെ കഥ തുടര്‍ച്ച) ഗുരുസത്ഗുണസിന്ധോ! ശ്രീരാമ! കരാടാധിപന്‍ ഇങ്ങനെ പറഞ്ഞനേരം അറിവുണ്ടെന്നാകിലും പിന്നെയും ഞാന്‍ സരസമായി ' പ്രാണചിന്തയെന്നുള്ളതെന്ത്' എന്നു ചോദിച്ചു. അതുകേട്ട് മഹാശയനായ ഭൂസുണ്ഡന്‍...

ഭൂമിയുടെ അവസ്ഥാഭേദങ്ങള്‍ യുഗങ്ങളിലൂടെ

ജ്ഞാനവാസിഷ്ഠത്തിലൂടെ   (ഭൂസുണ്ഡന്റെ കഥ തുടര്‍ച്ച) ഇത്തരമായീടുന്നു നിശ്ചയമെന്നു പറഞ്ഞ പക്ഷിനായകനോട് പിന്നെയും ഞാന്‍ ചോദിച്ചു, 'ജ്ഞാനവിജ്ഞാനവാനായി, വീരനായി, യോഗയോഗ്യമാനസഗതിയായി വാണുകൊണ്ടീടും ഭവാന്‍ മൂന്നുലോകത്തും എന്തെന്തത്ഭുതങ്ങളെ ഓര്‍ത്തീടുന്നെ'ന്നുകേട്ട...

അലംഘനീയമായ നിയതി

ജ്ഞാനവാസിഷ്ഠത്തിലൂടെ (ഭൂസുണ്ഡന്റെ കഥ തുടര്‍ച്ച) ഹംസികള്‍ക്കെല്ലാം ഗര്‍ഭം പൂര്‍ണമായി, മാനസ എന്ന സരസിങ്കല്‍ യഥാക്രമം മുട്ടയിട്ടു. അന്നപ്പേടകളില്‍നിന്ന് ഈവണ്ണം ഞങ്ങള്‍ ഇരുപത്തിയൊന്നു പേരുണ്ടായി. ചണ്ഡന്റെ മക്കളായ ഞങ്ങളിങ്ങിരുപത്തൊന്നുപേരും...

അജ്ഞനായുള്ളവന് ലോകം ദുഃഖമയം

ജ്ഞാനവാസിഷ്ഠത്തിലൂടെ   ബുദ്ധിമാനായ രാമചന്ദ്രന്‍ മുനീന്ദ്രനോട് 'അത്യന്തം സാന്ദ്രതയെ പ്രാപിച്ചുള്ള അജ്ഞാനമാകുന്ന സ്ഥാവരം മുതലായ വിഗ്രഹമാര്‍ന്നുകൊണ്ട് മേവുന്നതെപ്രകാരമാണ്?' എന്നു ചോദിച്ചു. 'വനജായതനേത്ര! കേട്ടുകൊണ്ടാലും,' എന്നു മുനിനായകന്‍ കനിവോടെ...

ആപത്തുകള്‍ക്ക് കാരണമാകുന്ന അജ്ഞാനം

ജ്ഞാനവാസിഷ്ഠത്തിലൂടെ നിര്‍വാണപ്രകരണം ശ്രീരാമചന്ദ്രനോട് പിന്നെയും മുനീശ്വരന്‍ സാരമാകും ഉപദേശം ചെയ്യുവാന്‍ തുടങ്ങി. 'ദിക്കാലാദികള്‍തന്നാലവച്ഛിന്നം' (ദിക്ക്, കാലം എന്നിവയാല്‍ അതിരിട്ടത്) ഏകം, അക്ഷയം, അനാമയം, ശാന്തം, ആദ്യന്തഹീനം, ചിന്മാത്രം,...

വൃത്തിജ്ഞാനം ദൃശ്യത്തിനുള്ള ബീജം

(ആകാശഗത്യഭാവാദിനിരൂപണം തുടര്‍ച്ച) സന്മതേ! നീ നിരൂപിച്ചീടുക, പുനര്‍ജ്ജന്മമുണ്ടാക്കുന്ന ഘനയായ വാസന പാര്‍ത്തലത്തിങ്കല്‍ ആര്‍ക്കില്ലാതിരിക്കുന്നു, അവന്‍ തത്ത്വസ്ഥനായി ജീവന്മുക്തനാകുന്നു. കുശവന്‍ തിരിച്ചുവിട്ടിട്ട് പിന്നെയും ചക്രം തുടരെ തിരിയുന്നതുപോലെ പ്രാരദ്ധഭോഗപര്യന്തം...

ജീവന്മുക്തരുടെ ദേഹവും ചിത്തവും

ആകാശഗത്യഭാവാദിനിരൂപണം മതിമാനായ ശ്രീരാമചന്ദ്രന്‍ ചോദിച്ചു, ''കാരുണ്യസിന്ധുവായ മുനീന്ദ്ര! ജീവന്മുക്തന്മാരായവരുടെ ശരീരങ്ങള്‍ക്ക് ആകാശത്തു സഞ്ചരിക്കാനുള്ള ശക്തികള്‍ ഒന്നുമേ കാണാത്തതെന്തുകൊണ്ടാണ്?'' ഇതുകേട്ട് വന്ദ്യനായ മുനിശ്രേഷ്ഠന്‍ പറഞ്ഞു, ''ജ്ഞാനിയും മുക്തനുമല്ലെങ്കിലും മനുഷ്യന്‍...

വിദേഹകൈവല്യത്തെ പ്രാപിക്കാനൊരുങ്ങുന്ന മുനീന്ദ്രന്‍

(വീതഹവ്യോപാഖ്യാനം തുടര്‍ച്ച) പിംഗളനോടൊന്നിച്ച് വീതഹവ്യന്റെ സൂക്ഷ്മദേഹം വിന്ധ്യാപര്‍വതത്തിലെ ഗുഹയിങ്കല്‍ പെട്ടെന്നു ചെന്നു. പിംഗളന്‍ മടികൂടാതെ നഖങ്ങള്‍കൊണ്ട് ഭൂമിയില്‍ താഴ്ന്നിരുന്ന വീതഹവ്യദേഹം എടുത്തു. പിന്നെ ആ വീതഹവ്യന്റെ പുര്യഷ്ടകം...

ആദിയന്തങ്ങളില്ലാത്ത ബോധസ്വരൂപന്‍

(വീതഹവ്യോപാഖ്യാനം തുടര്‍ച്ച) ശ്രീരാമന്‍ മുനിനായകനോട് ഇങ്ങനെ ചോദിച്ചു,'യോഗസംയുക്തനായ മനുഷ്യന്റെ ചിത്തം നാശമാകുന്നത് ഇന്നവണ്ണമെന്നു ഞാനറിഞ്ഞു. ജ്ഞാനത്തെക്കുറിച്ചും ഇപ്പോള്‍ നന്നായി അരുള്‍ചെയ്യേണം.' എന്നതുകേട്ടു മുനീശ്വരന്‍ പറഞ്ഞു, 'ആത്മാവുതന്നെയാണു ജഗത്തൊക്കെയും...

ഭവജലനിധികടക്കുവാന്‍ യുക്തി ഉദിക്കുന്നത് സത്സംഗത്തില്‍ നിന്ന്

ഭാസവിലാസസംവാദം വസ്ഷ്ഠമഹര്‍ഷി തുടര്‍ന്നു, ''രാമ! സരസിജവിലോചന! നീ ഇനിയും ആനന്ദത്തോടെ കേട്ടാലും. പ്രശസ്തനായ പുരുഷമണി സുരഘുനാഥനും പുണ്യവാനായ പര്‍ണാദഭൂപനും അകതളിരില്‍ വളറെ സന്തോഷമാര്‍ന്ന് ഈവിധം പറഞ്ഞ് പരസ്പരം...

ആത്മജ്ഞാനമാകുന്ന മഹൗഷധിയുടെ അനിവാര്യത

ഭാസവിലാസസംവാദം വസ്ഷ്ഠമഹര്‍ഷി തുടര്‍ന്നു, രാമ! സരസിജവിലോചന! നീ ഇനിയും ആനന്ദത്തോടെ കേട്ടാലും. പ്രശസ്തനായ പുരുഷമണി സുരഘുനാഥനും പുണ്യവാനായ പര്‍ണാദഭൂപനും അകതളിരില്‍ വളറെ സന്തോഷമാര്‍ന്ന് ഈവിധം പറഞ്ഞ് പരസ്പരം...

മാനസം വാസനാഹീനമാക്കാം പരംപദം പ്രാപിക്കാം

സുരഘൂപാഖ്യാനം വസിഷ്ഠന്‍ പറഞ്ഞു, ''ആത്മാവിനെ ഈവണ്ണം ആത്മാവുകൊണ്ടുതന്നെ ചിന്തചെയ്ത് ആത്മാവില്‍ രാഘവ! നീ വിശ്രമിച്ചീടുക. സര്‍വദൃശ്യങ്ങളും ക്ഷയിക്കുന്ന അഭ്യാസം നിമിത്തമായി നിര്‍വാണപദം പ്രാപിച്ചീടുംവരെ ശാസ്ത്രത്തിനാലും ഗുരുവിനാലും തന്റെ...

‘അഹ’ത്തിന്റെ സവിശേഷമായ അര്‍ഥതലങ്ങള്‍…

സര്‍വ്വത്ര നന്നായി വ്യാപിച്ചിരുന്നീടുന്നതായി, സര്‍വ്വദിക്കുകളെയും ഭരിച്ചീടുന്നതായി, ഏകമായി, അസംവേദ്യമായി സംവേദനമാകുന്ന അതിനെ ഞാന്‍ ജഗത്രയത്തില്‍ കാണുന്നു. കാണ്‍കില്‍ ഏതും പരിച്ഛിന്നത്വമില്ല, നാനാത്വമെന്നുള്ളതുമില്ല, സ്ഥൂലത്വമെന്നുള്ളതും അണുത്വവുമില്ല. ജ്ഞാനസ്വരൂപന്‍, സ്വസംവേദ്യനായീടുന്നവന്‍...

വര്‍ദ്ധിച്ച ദുരാശയുടെ അനന്തരഫലങ്ങള്‍

ഉദ്ദാലകോപാഖ്യാനം വസിഷ്ഠമഹര്‍ഷി പറഞ്ഞു, ''ഹേ രാമചന്ദ്രാ! നീ കേള്‍ക്കുക, വളരെപ്പരന്ന് അല്പംപോലും ജയിക്കപ്പെടാത്തതായി, സമമില്ലാത്തതായി, വലിയമോഹമേകുന്ന ഈ മായ പരമാത്മാവില്‍ സ്ഥിതചെയ്തീടുന്നു. രാമ! ഞാന്‍ അതുകൊണ്ടു പറയുന്നു,...

അന്തമില്ലാത്ത ഭ്രമദൃഷ്ടികളില്‍ വാഴുന്നവര്‍

ഉന്നതമായ പര്‍വ്വതംപോലെ കാണപ്പെട്ട ഒരു സുന്ദരനായ ആനയെ അവിടെ കണ്ടു. അവിടെയുള്ള രാജാവ് മരിക്കുകയാല്‍ രാജാവിനെ ആ ആന അങ്ങുമിങ്ങും തേടുന്നുണ്ടായിരുന്നു.

ഭഗവദ്ദര്‍ശന നിര്‍വൃതിയില്‍ പ്രഹ്ലാദന്‍

സര്‍വവും വിലയം പ്രാപിക്കുമെന്നതില്‍ സംശയമില്ല. ഇവകളില്ലാതെയായാല്‍ ലോകം നശിക്കും. ലോകമാകെ നശിച്ചാല്‍ ഭവമില്ലാതെയായി ഭവിച്ചീടും. ചന്ദ്രന്‍, സൂര്യന്‍, നക്ഷത്രജാലം എന്നിവയെല്ലാം നശിച്ച് അവസാനം ഞാനും നശിച്ചീടും. ആമോദത്തോടെ...

പരമാത്മാസ്തുതിയില്‍ മുഴുകിയ പ്രഹ്ലാദന്‍

ചിന്തിക്കുകില്‍ ഇവന്‍ ഞാനെന്നുള്ളതില്‍ ഉണ്ടാകുന്ന ചിന്തയ്ക്ക് അവലംബമില്ല. എവിടെയും നിറഞ്ഞിരിക്കുന്ന എനിക്ക് ഈവണ്ണം സ്വല്പത ഭവിച്ചിരിക്കുന്നു. പരമമായീടുന്ന ഉപശമംകൊണ്ട് വിലസുന്ന എന്റെ ദൃഷ്ടിസകലവസ്തുദര്‍ശനങ്ങളില്‍ നികാമം ആനന്ദം അനുഭവിക്കുന്നവനായി,...

അചഞ്ചലചിത്തനാവുക, സമദൃഷ്ടിയോടെ വാഴുക

വസിഷ്ഠന്‍ പറഞ്ഞു, 'മോഹബീജങ്ങളേറ്റം വിതയ്ക്കുന്നവയായും ആഹന്ത സര്‍വ ആപത്തുകള്‍ക്കും ദൃഷ്ടികളായുള്ള വല്ലാത്ത കുദൃഷ്ടികള്‍ ചൊല്ലാര്‍ന്ന പ്രപഞ്ചം, (കാര്യകാരണങ്ങള്‍) കണ്ടീടും നേരത്തിങ്കല്‍ നാശത്തെ പ്രാപിക്കുന്നു. ഉള്ളില്‍ വിചാരമാര്‍ന്ന് എല്ലാനേരവും...

സമസ്തവും ആത്മതത്ത്വവിലാസങ്ങള്‍…

സങ്കല്പമില്ലാതെ നേരിട്ടിടുന്നത് ആതങ്കഹീനം സദാ കൈക്കൊണ്ടു നീ വാഴുക. ചിത്ത് സങ്കല്പനാശത്തില്‍ അചിത്യോന്മുഖതയെ പ്രാപിക്കുന്നു. നീ ബ്രഹ്മപദംപ്രാപിച്ച് സങ്കല്പമൊക്കെയും നീക്കി നന്നായി സുഷുപ്തമനോവൃത്തിയായി 'സദാനന്ദനായി' കേവലനായി വാണീടുക.

Page 1 of 3 1 2 3

പുതിയ വാര്‍ത്തകള്‍