Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചോദ്യപേപ്പര്‍ കവര്‍ മാറിപൊട്ടിച്ചത്; പിഎസ്‌സി ക്രെഡിറ്റടിക്കാന്‍ നോക്കി പുലിവാല് പിടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2026, 08:31 am IST
inKerala

തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടില്‍ മുങ്ങിനില്‍ക്കുന്ന പിഎസ്‌സി കഴിഞ്ഞ ദിവസം നടത്തിയ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരിക്ഷയുടെ ചോദ്യപേപ്പര്‍ കവര്‍ മാറിപൊട്ടിച്ചത് പിഎസ്‌സിയുടെ കെടുകാര്യസ്ഥത. കാലതാമസം ഇല്ലാതെ പരീക്ഷ നടത്തി റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചെന്ന ക്രഡിറ്റ് സമ്പാദിക്കാന്‍ നോക്കി പുലിവാലു പിടിച്ചു.

ചരിത്രത്തില്‍ ആദ്യമായാണ് ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്ത പരീക്ഷ ഒരു ദിവസം രാവിലെയും വൈകുന്നേരവുമായി നടത്തുന്നത്. ഇതിനു മുമ്പ് ഡിവിഷണല്‍ അക്കൗണ്ടന്റ്പരീക്ഷ ഇത്തരത്തില്‍ നടത്തിയെങ്കിലും ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം കുറവായിരുന്നു. രണ്ട് ഘട്ടമായുള്ള പരീക്ഷയായതിനാല്‍ അഡ്മിഷന്‍ നമ്പര്‍ മാറ്റി ഇടേണ്ടി വന്നില്ല.

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയുടെ ആദ്യഘട്ടമായി കഴിഞ്ഞ ദിവസം നടത്തിയ പരീക്ഷയില്‍ പങ്കെടുത്തത് 1,69,708 ഉദ്യോഗാര്‍ത്ഥികള്‍. രാവിലെയും ഉച്ചയ്‌ക്കുമായി പരീക്ഷ നടത്താന്‍ തീരുമാനിച്ചപ്പോള്‍ തന്നെ പിഎസ്‌സിയിലെ ജീവനക്കാര്‍ സാങ്കേതികത്വം ചൂണ്ടിക്കാണിച്ചെങ്കിലും ചെയര്‍മാനും പരീക്ഷാ കമ്മീഷണറും മുഖവിലയ്‌ക്കെടുത്തില്ലത്രെ. രണ്ട് പ്രാവശ്യമായി പരീക്ഷ നടത്തുമ്പോള്‍ രാവിലത്തെ പരീക്ഷ കഴിഞ്ഞ ഉടന്‍ അടുത്ത പരീക്ഷയ്‌ക്കുള്ള അഡ്മിഷന്‍ നമ്പറുകള്‍ ക്ലാസ് റൂമുകളില്‍ രേഖപ്പെടുത്തണം. അദ്ധ്യാപകരെ മാറ്റി നിയമിക്കണം. ഇതിനിടയില്‍ ആദ്യ പരീക്ഷയില്‍ പങ്കെടുത്തവരുടെ എണ്ണം ഉള്‍പ്പെടെ ലാപ്‌ടോപ്പില്‍ രേഖപ്പെടുത്തി പിഎസ്‌സി ആസ്ഥാനത്ത് അറിയിക്കണം.

വളരെ ശ്രദ്ധയോടെ നടത്തേണ്ട പരീക്ഷയില്‍ പിഎസ്‌സിയില്‍ നിന്നും ഡ്യൂട്ടിക്ക് പോകുന്ന ജീവനക്കാരെ കടുത്ത സമ്മര്‍ദ്ദത്തിലാക്കും. ഒരു സെന്ററില്‍ 200 മുതല്‍ 300 വരെ ഉദ്യോഗാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്. ഒരു സ്‌കൂളില്‍ രണ്ട് സെന്റര്‍ അനുവദിക്കുമ്പോള്‍ രണ്ട് ഭാഗത്തെ കെട്ടിടങ്ങളിലാണ് സെന്റര്‍ ഒരുക്കേണ്ടത്. എന്നാല്‍ അടുത്തടുത്ത കെട്ടിടങ്ങളിലായി സെന്ററുകള്‍ ഒരുക്കാനാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. ചോദ്യ പേപ്പര്‍ ഒരു റൂമിലായിരിക്കും. ഇത് രണ്ട് സെന്ററിലെയും പിഎസ്‌സി ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കും.

ചിലവ് കുറയ്‌ക്കുന്നതിനു വേണ്ടിയുമാണ് പരീക്ഷ ഒരു ദിവസമായി നടത്താന്‍ തീരുമാനിച്ചത്. ഒരു പരീക്ഷയ്‌ക്കു പോകുന്ന ഉദ്യോഗസ്ഥന് ജില്ലയിലാണെങ്കില്‍ 850 രൂപ നല്‍കണം. രണ്ട് പരീക്ഷയാണെങ്കില്‍ നാനൂറ് രൂപ കൂടി അധികമായി നല്‍കിയാല്‍ മതിയാകും. കൂടാതെ വാഹനത്തിനുള്ള ചിലവും ചുരുക്കാനാകും.

എന്നാല്‍ പിഎസ്‌സി ചെയര്‍മാന്‍ 4.10 ലക്ഷം രൂപയും മെമ്പര്‍മാര്‍ക്ക് 4 ലക്ഷം രൂപയും ശമ്പളമായി ലഭിക്കുന്നുണ്ട്. കൂടാതെ ഒരു പരീക്ഷയുടെ ഇന്റര്‍വ്യൂന് പോകുന്നതിന് 5000 രൂപയും നല്‍കുന്നു. ഇത്രയും ശമ്പളം നല്‍കുന്നത് വിവാദമായിട്ടും കുറയ്‌ക്കാന്‍ പിഎസ്‌സി തയ്യാറായിട്ടുമില്ല.

Tags: PSC ExamKerala Public Service CommissionKerala Goverment
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇടത് വലത് മുന്നണികളുടെ പിഎസ്‌സി കൊള്ളയ്ക്കും യുവജന വഞ്ചനയ്ക്കുമെതിരേ തിരുവനന്തപുരത്ത് പിഎസ്‌സി ഓഫീസിനു മുന്നില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച രാപകല്‍ സമരത്തിന്റെ സമാപനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയുന്നു
Kerala

യുഡിഎഫിന് ആര്‍ജവമുണ്ടെങ്കില്‍ പിഎസ്‌സി പിരിച്ചുവിടണം: ബി.ബി. ഗോപകുമാര്‍

Kerala

മില്‍മ സീനിയര്‍ മാനേജര്‍ പരീക്ഷയിലും പിഎസ്‌സിയുടെ തിരിമറി; യോഗ്യതയില്ലാത്ത ഇഷ്ടക്കാരന് ഒന്നാം സ്ഥാനം നല്‍കി

Kerala

പി എസ് സി ഭരണസമിതി പിരിച്ചുവിടണം,ഗവര്‍ണറുടെ ഇടപെടല്‍ ഉണ്ടാകുമെന്നത് പ്രതീക്ഷ നല്‍കുന്നു : വി. മനുപ്രസാദ്

Kerala

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

Kerala

പരീക്ഷ ക്രമക്കേടില്‍ രേഖകള്‍ നല്‍കാന്‍ പിഎസ്‌സിയോട് ആവശ്യപ്പെട്ടുളള വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചെങ്കൊടിയുടെ ഒരു കഷ്ണം കിട്ടുമോയെന്ന് യുഡിഎഫ് നോക്കുന്നുവെന്ന് എ.കെ. ബാലന്‍, പിണറായി പറഞ്ഞതാണ് പാര്‍ട്ടിയുടെ നിലപാട്

റഷ്യയുമായി 50,000 കോടി രൂപയുടെ കരാർ : അഞ്ച് എസ്-400 സുദർശൻ സ്ക്വാഡ്രണുകൾ കൂടി ഇന്ത്യയിലെത്തും

ആറന്മുള ഉതൃട്ടാതി വള്ളംകളി: എ ബാച്ചില്‍ മേലുകരയ്‌ക്ക് രണ്ടാം ജയം, ബി ബാച്ചില്‍ കൈതക്കോടിക്ക് ഹാട്രിക്

പാലാരിവട്ടത്തെ പൂക്കളം തട്ടിത്തെറിപ്പിച്ചു; പ്രചരിച്ച ദൃശ്യങ്ങൾ കൊച്ചിയിൽ നിന്നുള്ളതെന്ന് സ്ഥിരീകരിച്ചു

കാലിഫോര്‍ണിയയില്‍ സുഹൃത്തുക്കളായ രണ്ട് മലയാളിയുവതികള്‍ കൊല്ലപ്പെട്ടു, മറ്റൊരു സുഹൃത്ത് കസ്റ്റഡിയില്‍

വികസിത ഭാരതം കെട്ടിപ്പടുക്കാൻ രാജ്യം മയക്കുമരുന്ന് വിമുക്തമാകണം : മൻ കി ബാത്തിൽ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

നേപ്പാളിലെ വെള്ളപ്പൊക്കം : ഓഗസ്റ്റ് 30 വൈകുന്നേരം വരെ 149 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

പൃഥ്വിരാജ് ഖലീഫയുടെ പരാജയം കാണണം , ലൂസിഫറിന്റെ മൂന്നാം ഭാഗത്തിനൊന്നും ഇറങ്ങിത്തിരിക്കരുത് ; ശാന്തിവിള

രാജേഷ് ഇപ്പോഴും കിടപ്പിലാണ് , പക്ഷേ അവൻ എല്ലാം അറിയുന്നുണ്ട് ; കഴിഞ്ഞ വർഷം ഇതേ ദിവസം വെന്റിലേറ്ററിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.