Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചോദ്യപേപ്പര്‍ കവര്‍ മാറിപൊട്ടിച്ചത്; പിഎസ്‌സി ക്രെഡിറ്റടിക്കാന്‍ നോക്കി പുലിവാല് പിടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2026, 08:31 am IST
in Kerala

തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടില്‍ മുങ്ങിനില്‍ക്കുന്ന പിഎസ്‌സി കഴിഞ്ഞ ദിവസം നടത്തിയ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരിക്ഷയുടെ ചോദ്യപേപ്പര്‍ കവര്‍ മാറിപൊട്ടിച്ചത് പിഎസ്‌സിയുടെ കെടുകാര്യസ്ഥത. കാലതാമസം ഇല്ലാതെ പരീക്ഷ നടത്തി റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചെന്ന ക്രഡിറ്റ് സമ്പാദിക്കാന്‍ നോക്കി പുലിവാലു പിടിച്ചു.

ചരിത്രത്തില്‍ ആദ്യമായാണ് ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്ത പരീക്ഷ ഒരു ദിവസം രാവിലെയും വൈകുന്നേരവുമായി നടത്തുന്നത്. ഇതിനു മുമ്പ് ഡിവിഷണല്‍ അക്കൗണ്ടന്റ്പരീക്ഷ ഇത്തരത്തില്‍ നടത്തിയെങ്കിലും ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം കുറവായിരുന്നു. രണ്ട് ഘട്ടമായുള്ള പരീക്ഷയായതിനാല്‍ അഡ്മിഷന്‍ നമ്പര്‍ മാറ്റി ഇടേണ്ടി വന്നില്ല.

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയുടെ ആദ്യഘട്ടമായി കഴിഞ്ഞ ദിവസം നടത്തിയ പരീക്ഷയില്‍ പങ്കെടുത്തത് 1,69,708 ഉദ്യോഗാര്‍ത്ഥികള്‍. രാവിലെയും ഉച്ചയ്‌ക്കുമായി പരീക്ഷ നടത്താന്‍ തീരുമാനിച്ചപ്പോള്‍ തന്നെ പിഎസ്‌സിയിലെ ജീവനക്കാര്‍ സാങ്കേതികത്വം ചൂണ്ടിക്കാണിച്ചെങ്കിലും ചെയര്‍മാനും പരീക്ഷാ കമ്മീഷണറും മുഖവിലയ്‌ക്കെടുത്തില്ലത്രെ. രണ്ട് പ്രാവശ്യമായി പരീക്ഷ നടത്തുമ്പോള്‍ രാവിലത്തെ പരീക്ഷ കഴിഞ്ഞ ഉടന്‍ അടുത്ത പരീക്ഷയ്‌ക്കുള്ള അഡ്മിഷന്‍ നമ്പറുകള്‍ ക്ലാസ് റൂമുകളില്‍ രേഖപ്പെടുത്തണം. അദ്ധ്യാപകരെ മാറ്റി നിയമിക്കണം. ഇതിനിടയില്‍ ആദ്യ പരീക്ഷയില്‍ പങ്കെടുത്തവരുടെ എണ്ണം ഉള്‍പ്പെടെ ലാപ്‌ടോപ്പില്‍ രേഖപ്പെടുത്തി പിഎസ്‌സി ആസ്ഥാനത്ത് അറിയിക്കണം.

വളരെ ശ്രദ്ധയോടെ നടത്തേണ്ട പരീക്ഷയില്‍ പിഎസ്‌സിയില്‍ നിന്നും ഡ്യൂട്ടിക്ക് പോകുന്ന ജീവനക്കാരെ കടുത്ത സമ്മര്‍ദ്ദത്തിലാക്കും. ഒരു സെന്ററില്‍ 200 മുതല്‍ 300 വരെ ഉദ്യോഗാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്. ഒരു സ്‌കൂളില്‍ രണ്ട് സെന്റര്‍ അനുവദിക്കുമ്പോള്‍ രണ്ട് ഭാഗത്തെ കെട്ടിടങ്ങളിലാണ് സെന്റര്‍ ഒരുക്കേണ്ടത്. എന്നാല്‍ അടുത്തടുത്ത കെട്ടിടങ്ങളിലായി സെന്ററുകള്‍ ഒരുക്കാനാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. ചോദ്യ പേപ്പര്‍ ഒരു റൂമിലായിരിക്കും. ഇത് രണ്ട് സെന്ററിലെയും പിഎസ്‌സി ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കും.

ചിലവ് കുറയ്‌ക്കുന്നതിനു വേണ്ടിയുമാണ് പരീക്ഷ ഒരു ദിവസമായി നടത്താന്‍ തീരുമാനിച്ചത്. ഒരു പരീക്ഷയ്‌ക്കു പോകുന്ന ഉദ്യോഗസ്ഥന് ജില്ലയിലാണെങ്കില്‍ 850 രൂപ നല്‍കണം. രണ്ട് പരീക്ഷയാണെങ്കില്‍ നാനൂറ് രൂപ കൂടി അധികമായി നല്‍കിയാല്‍ മതിയാകും. കൂടാതെ വാഹനത്തിനുള്ള ചിലവും ചുരുക്കാനാകും.

എന്നാല്‍ പിഎസ്‌സി ചെയര്‍മാന്‍ 4.10 ലക്ഷം രൂപയും മെമ്പര്‍മാര്‍ക്ക് 4 ലക്ഷം രൂപയും ശമ്പളമായി ലഭിക്കുന്നുണ്ട്. കൂടാതെ ഒരു പരീക്ഷയുടെ ഇന്റര്‍വ്യൂന് പോകുന്നതിന് 5000 രൂപയും നല്‍കുന്നു. ഇത്രയും ശമ്പളം നല്‍കുന്നത് വിവാദമായിട്ടും കുറയ്‌ക്കാന്‍ പിഎസ്‌സി തയ്യാറായിട്ടുമില്ല.

Tags: PSC ExamKerala Public Service CommissionKerala Goverment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

psc
Kerala

നിയമനത്തട്ടിപ്പ്: രഖകള്‍ ആവശ്യപ്പെട്ട് പി എസ് സിക്ക് കത്ത് നല്‍കി ക്രൈംബ്രാഞ്ച്

Kerala

പരീക്ഷാ ക്രമക്കേടില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്സി, സര്‍ക്കാരുമായി ഏറ്റുമുട്ടുന്നത് കൂടുതല്‍ വിഷയങ്ങളിലേക്ക് നയിക്കും

Kerala

പിഎസ്‌സി പരീക്ഷാ ക്രമക്കേട് : എസ്‌ഐടിക്ക് മുന്നില്‍ പരാതി പ്രളയം

Kerala

പിഎസ്‌സിയില്‍ അടിമുടി അഴിമതി: യുവമോര്‍ച്ച സമരം തുടരും

Editorial

പിഎസ്സിയെ ഇങ്ങനെ തീറ്റിപ്പോറ്റരുത്

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.