Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മെസ്സിയെ പഞ്ഞിക്കിട്ട് ജിഹാദികളുടെ വിമര്‍ശനം; പിന്തുണയുമായി കമ്മികളും…ഫിഫ സഹായത്തോടെ മെസ്സിയും അര്‍ജന്‍റീനയും കപ്പടിക്കുമെന്ന് വരെ ദുഷ്പ്രചാരണം

ഈജിപ്തിനെ തോല്‍പിച്ച അര്‍ജന്‍റീനയുടെ പ്രകടനം വെറും കള്ളക്കളിയിലൂടെയാണെന്ന രീതിയില്‍ മെസ്സിക്കെതിരെ ജിഹാദികളുടെ വന്‍ ആക്രമണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2026, 10:52 pm IST
in Football, Sports
മെസ്സി ഇസ്രയേല്‍ പതാക പിടിച്ചുനില്‍ക്കുന്നതായി ഇസ്ലാമിസ്റ്റുകള്‍ പ്രചരിപ്പിക്കുന്ന വ്യാജചിത്രം (ഇടത്ത്)

മെസ്സി ഇസ്രയേല്‍ പതാക പിടിച്ചുനില്‍ക്കുന്നതായി ഇസ്ലാമിസ്റ്റുകള്‍ പ്രചരിപ്പിക്കുന്ന വ്യാജചിത്രം (ഇടത്ത്)

ന്യൂദല്‍ഹി: ലോകത്തിലെ ഫുട്ബാള്‍ ഇതിഹാസത്തെ മതത്തിന്റെ കണ്ണിലൂടെ ഞെരിച്ച് കൊന്ന് കേരളത്തിലെ ഇസ്ലാമിസ്റ്റുകളും കമ്മ്യൂണിസ്റ്റ് നേതാക്കളും. ഈജിപ്തിനെ തോല്‍പിച്ച അര്‍ജന്‍റീനയുടെ പ്രകടനം വെറും കള്ളക്കളിയിലൂടെയാണെന്ന രീതിയില്‍ മെസ്സിക്കെതിരെ ജിഹാദികളുടെ വന്‍ ആക്രമണം. ഇതിന് കുടപിടിച്ച് കമ്മ്യൂണിസ്റ്റുകാരില്‍ ഒരു വിഭാഗം കൂടി എത്തിയതോടെ മെസ്സിയെ യാതൊരു പ്രതിഭയുമില്ലാത്ത കള്ളക്കളിക്കാരനാക്കിയാണ് ഇവര്‍ ചിത്രീകരിക്കുന്നത്.

തീവ്ര ഇസ്ലാമിസ്റ്റുകളും മതമൗലികവാദികളുമായ ഒരു കൂട്ടം ആളുകളാണ് ഇത്തരം മെസ്സി വിരോധം പ്രചരിപ്പിക്കുന്നത്. അതേ സമയം കേരളത്തിലെ ഫുട്ബാളിന്റെ കേന്ദ്രങ്ങളായ മലപ്പുറത്തും കോഴിക്കോടും പതിനായിരക്കണക്കിന് ഫുട്ബാളിനെ സ്നേഹിക്കുന്ന മുസ്ലിം യുവാക്കള്‍ മെസ്സിയെ നെഞ്ചേറ്റുന്നവര്‍ തന്നെ.

അര്‍ജന്‍റീന കപ്പടിക്കുമെന്നും ഇത് ഫിഫ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയാണെന്നും വരെ വിമര്‍ശനമുണ്ട്. ഇക്കാര്യം ആദ്യം വിശ്വസിച്ചില്ലെന്നും ഈജിപ്തിനെതിരായ വിജയം കണ്ടതോടെ ഇത് സത്യമാണെന്ന് മനസ്സിലായെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. മെസ്സി പലസ്തീന്‍ വിരോധിയാണെന്ന് കാണിക്കുന്ന ഒട്ടേറെ പോസ്റ്റുകള്‍ വരുന്നുണ്ട്. ഇതില്‍ പലതും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതില്‍ ഒരെണ്ണമാണ് മെസ്സി ഇസ്രയേല്‍ പതാക പിടിച്ചുനില്‍ക്കുന്ന ചിത്രം. വാസ്തവത്തില്‍ ഇത്തരമൊരു ചിത്രം ഇല്ല. മെസ്സി ഇന്നുവരെ ഇസ്രയേലിനെ പുകഴ്‌ത്തിയോ പലസ്തീനെതിരെയോ സംസാരിച്ചിട്ടില്ല എന്നതാണ് വാസ്തവം.

കഴിഞ്ഞ ദിവസം സിപിഎം നേതാവും മുന്‍മന്ത്രിയുമായി രാജേഷും മെസ്സിയെയും അര്‍ജന്‍റീനയെയും വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. ട്രംപ് ഒത്തുകളിച്ചാണ് മെസ്സിയെയും കൂട്ടരേയും ജയിപ്പിച്ചതെന്ന ബാലിശമായ രാജേഷിന്റെ പ്രതികരണത്തിനെതിരെ വലിയ വിമര‍്ശനം ഉയരുന്നുണ്ട്. പണ്ട് ചെഗുവേരയുടെ നാട്ടില്‍ നിന്നും വരുന്ന മെസ്സി എന്നായിരുന്നു വിശേഷണമെങ്കില്‍ ഇന്ന് മെസ്സിയെ ചെകുത്താനായി ചിത്രീകരിക്കുകയാണ്. പ്രബുദ്ധകേരളത്തില്‍ എന്തിലും ഏതിലും മതം കലത്തുന്ന തീവ്രഇസ്ലാമിസ്റ്റുകളോട് കൈകോര്‍ക്കുകയാണ് രാജേഷിനെപ്പോലുള്ള കമ്മ്യൂണിസ്റ്റ് നേതാക്കള്‍ എന്നത് പരിഹാസ്യമായി മാറുന്നു. വാസ്തവത്തില്‍ അര്‍ജന്‍റീന ഈജിപ്ത് മത്സരത്തില്‍ കളി നിയന്ത്രിച്ച റഫറി ഫ്രാന്‍സില്‍ നിന്നുള്ള ആളായിരുന്നെങ്കിലും ഇയാള്‍ അര്‍ജന്‍റീനക്കാരനാണെന്ന് വരെ ഇസ്ലാമിസ്റ്റുകള്‍ പ്രചരിപ്പിച്ചിരുന്നു.

മെസ്സിയുടെ കൈകളില്‍ രക്തമുണ്ടെന്നാണ് ഇസ്ലാമിസ്റ്റുകള്‍ നടത്തുന്ന പ്രചാരണം. മറ്റൊരു പ്രചാരണം മെസ്സി ഇസ്രയേലി കമ്പനികളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നതാണ്. അര്‍ജന്‍റീന ഇസ്രയേലിനെ പിന്തുണയ്‌ക്കുന്നുണ്ടെന്നും അതേ സമയം ഇറാന്‍ പട്ടാളമായ ഐആര്‍ജിസിയെ തീവ്രവാദികള്‍ എന്ന് വിളിച്ചിട്ടുണ്ടെന്നും ഇസ്ലാമിസ്റ്റുകള്‍ പ്രചരിപ്പിക്കുന്നു. അര്‍ജന്‍റീന കഴിഞ്ഞ ലോകകപ്പില്‍ ചാമ്പ്യന്മാരായപ്പോള്‍ മെസ്സിക്ക് ലഭിച്ച ഒരു മില്യണ്‍ തുക അദ്ദേഹം ഇസ്രയേലിന് സംഭാവന നല്‍കിയെന്ന ഫ്രാന്‍സിലെ ഒരു പാരഡി വെബ്സൈറ്റ് തമാശയായി നല്‍കിയ വാര്‍ത്തയാണ് കേരളത്തിലെ ഇസ്ലാമിസ്റ്റുകള്‍ ഏറ്റെടുത്തിരിക്കുന്നത്. പക്ഷെ ഇതൊന്നും വാസ്തവമല്ലെന്ന് ഫാക്ട് ചെക്ക് ചെയ്യുന്ന വെബ്സൈറ്റുകള്‍ കണ്ടെത്തിയിട്ടുണ്ട്.

വാസ്തവത്തില്‍ മാന്യനായ താരമാണ് മെസ്സി. മറഡോണയെപ്പോലെ യാതൊരു വിവാദങ്ങളും ഇദ്ദേഹത്തിന്റെ ജീവിതത്തില്‍ ഇല്ല. കളിക്കളത്തിനും വളരെ ശാന്തനായ താരമാണ് മെസ്സി. ഈ ടൂര്‍ണ്ണമെന്‍റില്‍ മെസ്സി നേടിയ എട്ട് ഗോളുകളും എണ്ണം പറഞ്ഞവയായിരുന്നു.

Tags: MessiFIFA World Cup 2026Latest newsJihadi attack on MessiMessi anti PalestineMB Rajesh against MessifootballArgentina
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)
Cricket

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

World

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

India

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)
India

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

India

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

80,000 കോടി രൂപ ചെലവില്‍ സമുദ്ര മന്ഥന്‍ പദ്ധതി വരുന്നു; ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്താന്‍ ആഴക്കടലിലേക്ക്

വടകര എംഡിഎംഎ കേസ്; പ്രധാന സൂത്രധാരൻ ഷിൻ്റോ ഷിബു നിരവധി ലഹരി കേസുകളിൽ പ്രതി; അവസാനം അറസ്റ്റിലായത് കണ്ണൂരിൽ നിന്നും

സ്വർണം ലക്ഷ്യമിട്ട് നീരജ് ചോപ്ര; മൂന്ന് ഇന്ത്യൻ താരങ്ങൾ ജാവലിൻ ത്രോ ഫൈനലിൽ

ആളുകള്‍ എന്നെ ജഡ്ജ് ചെയ്യും, കാരണം മോഹൻലാലിന്റെ മകളാണ് ഞാൻ: ആളുകൾക്ക് എന്നെക്കുറിച്ച് പ്രതീക്ഷകളും ഉണ്ടാകും, തെറ്റുപറയാനാവില്ല: വിസ്മയ മോഹൻലാൽ

തിരുവനന്തപുരത്ത് എത്തിയ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സുധാപ ചൗധരി ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നു. ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി), ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ട്രേഡിലെ സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ സിജോയ് തോമസ്, ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മിഷനിലെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്(കേരള) മേധാവി സരീന്‍ സോളമന്‍ വൈസ് പ്രസിഡന്റ് സുരേഷ് മാത്യു എന്നിവര്‍ സമീപം

ആയുര്‍വേദപാരമ്പര്യം യുകെയില്‍ എത്തിക്കാന്‍ കേരളത്തിന് കഴിയും: സുതാപ ചൗധരി

തുടര്‍ച്ചയായ ചോദ്യപേപ്പര്‍ ചോര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ പഞ്ചാബ് വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ദല്‍ഹിയിലെ ആപ് ഓഫീസിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച്‌

ചോദ്യപേപ്പര്‍ ചോര്‍ച്ച: പഞ്ചാബ് വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കണം, ബിജെപി പ്രതിഷേധം

മഹാരാഷ്‌ട്രയിലെ ഭിവണ്ടിയിൽ നാല് നില കെട്ടിടം തകർന്നുവീണ് നാ​ല് മരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

മെൻസ്ട്രൽ കപ്പിൽ സ്വകാര്യ ഭാ​ഗത്ത് ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; രാസ ലഹരിയുമായി സരിതയും മുഹമ്മദ് ഷാഫിയും എക്സൈസ് പിടിയിൽ

ധർമസ്ഥലയിൽ നിന്നും കണ്ടെത്തിയ അസ്ഥികൾ ഡി.എൻ.എ പരിശോധനയിൽ തിരിച്ചറിഞ്ഞു

സ്നേഹം പ്രകടിപ്പിച്ച അയൽവാസിയുടെ വളർത്തുപൂച്ചയെ 12-ാം നിലയിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊന്നു; കനത്ത പ്രതിഷേധം, 60കാരനെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.