Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

മാവോയിസ്റ്റ് ഭീകരരുടെ ശക്തികേന്ദ്രമായ മഹാരാഷ്‌ട്രയിലെ ഗഡ് ചിരോളി വനമേഖലയ്‌ക്കുള്ളില്‍ കടന്നുകയറി സൈന്യം നടത്തിയ തിരച്ചിലില്‍ ആയുധനിര്‍മ്മാണകേന്ദ്രം കണ്ടെത്തി. ഈ മാവോയിസ്റ്റ് ഗ്രൂപ്പിനെതിരായ ആക്രമണത്തില്‍ അവര്‍ക്ക് വന്‍ തിരിച്ചടിയും നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2026, 10:59 pm IST
in India

മുംബൈ: മാവോയിസ്റ്റ് ഭീകരരുടെ ശക്തികേന്ദ്രമായ മഹാരാഷ്‌ട്രയിലെ ഗഡ് ചിരോളി വനമേഖലയ്‌ക്കുള്ളില്‍ കടന്നുകയറി സൈന്യം നടത്തിയ തിരച്ചിലില്‍ ആയുധനിര്‍മ്മാണകേന്ദ്രം കണ്ടെത്തി. ഈ മാവോയിസ്റ്റ് ഗ്രൂപ്പിനെതിരായ ആക്രമണത്തില്‍ അവര്‍ക്ക് വന്‍ തിരിച്ചടിയും നല്‍കി.

ഗഡ് ചിരോളി വനമേഖലയില്‍ വർഷങ്ങളായി രഹസ്യമായി പ്രവർത്തിച്ചിരുന്നതാണ് മാവോയിസ്റ്റുകളുടെ ഭൂമിക്കടിയിലെ ഈ ആയുധ നിർമ്മാണ കേന്ദ്രം. ഇത് പോലീസും സിആർപിഎഫും ചേർന്ന് ആക്രമണത്തില്‍ തകർത്തു. ഭൂമിക്കടിയില്‍ ഒളിപ്പിച്ചിരുന്ന ടണ്‍ കണക്കിന് ആയുധ നിർമാണ സാമഗ്രികളും സ്‌ഫോടകവസ്തു നിർമ്മാണ ഉപകരണങ്ങളും സേന പിടിച്ചെടുത്തു. തിരച്ചിലില്‍ അഞ്ച് മുതല്‍ ആറ് ടണ്‍ വരെ ഭാരമുള്ള ലാത്ത് മെഷീൻ, 220-ലധികം തോക്കുകളുടെ ബാരലുകള്‍, 150-ഓളം ക്ലേമോർ, ഗ്രനേഡ് ലോഞ്ചർ നിർമ്മാണ പൈപ്പുകള്‍, ഡ്രില്ലിംഗ് മെഷീനുകള്‍, ഗ്രൈൻഡറുകള്‍, ജനറേറ്ററുകള്‍, ഇൻവർട്ടറുകള്‍, ബാറ്ററികള്‍, വെല്‍ഡിംഗ് ഉപകരണങ്ങള്‍ തുടങ്ങി ആയുധ നിർമാണത്തിന് ആവശ്യമായ നിരവധി സാമഗ്രികള്‍ എന്നിവ കണ്ടെത്തി.ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസല്‍ സ്ക്വാഡിന്റെ പരിശോധനയ്‌ക്ക് ശേഷം പിടിച്ചെടുത്ത യന്ത്രസാമഗ്രികളും ആയുധ നിർമാണ സംവിധാനങ്ങളും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്‌ നശിപ്പിച്ചു.

രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജൂണ്‍ 26-ന് ആരംഭിച്ച വ്യാപക തിരച്ചില്‍ ദൗത്യത്തിനൊടുവിലാണ് ബാല്ബേദ് വനമേഖലയില്‍ ഈ രഹസ്യ കേന്ദ്രം കണ്ടെത്തിയത്. ഗഡ്ചിരോളി പോലീസിന്റെ പ്രത്യേക സംഘങ്ങളും സിആർപിഎഫും ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസല്‍ സ്ക്വാഡും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്.

സുരക്ഷാസേനയുടെ കണ്ണില്‍ പെടാതിരിക്കാനാണ് ഇത്തരം ഒരു സംവിധാനം ഭീകരരർ ഒരുക്കിയത്. ഭാവിയില്‍ സേനയ്‌ക്കെതിരെ വൻ ആക്രമണങ്ങള്‍ നടത്തുന്നതിനായി ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും നിർമ്മിക്കാനായിരുന്നു ഈ കേന്ദ്രം ഉപയോഗിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

2026 മാര്‍ച്ച് 31ന് മാവോയിസ്റ്റ് മുക്തഭാരതം എന്ന ലക്ഷ്യം കൈവരിച്ചെങ്കിലും മാവോയിസ്റ്റ് ഗ്രൂപ്പുകള്‍ വീണ്ടും പുനസംഘടിക്കുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി മഹാരാഷ്‌ട്ര, ഛത്തീസ്ഗഡ്, ഒഡിഷ എന്നിവിടങ്ങളില്‍ മാവോയിസ്റ്റുകള്‍ ശക്തമായി പുനസംഘടിക്കുന്നത്. ഇതോടെ മാവോയിസ്റ്റ് ശൃംഖലയെ പൂർണമായി തകർക്കാനുള്ള നടപടികള്‍ തുടരുകയാണ് സൈന്യം. ഇതിന് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ കര്‍ശന നിര്‍ദേശവും സൈന്യത്തിന് നല്‍കിയിട്ടുണ്ട്.

Tags: amit-shahindian armymaoistsLatest newsGadchiroliMaoist mukt Bharatunderground weapon factory
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

Football

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

പുതിയ വാര്‍ത്തകള്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.