Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മദ്യനയത്തിൽ അടിയന്തരമായി തീരുമാനം എടുത്തത് ദുരൂഹം; അഴിമതി ലക്ഷ്യംവെച്ചുള്ള നീക്കം, വിമർശിച്ച് കെ.സുരേന്ദ്രൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2026, 03:11 pm IST
in Kerala

തിരുവനന്തപുരം: പ്രകടനപത്രികയിൽ വാഗ്ദാനം നൽകിയ കാര്യങ്ങൾ നടപ്പാക്കാൻ വിശദമായ ചർച്ച വേണം എന്ന് പറഞ്ഞ മുഖ്യമന്ത്രി, മദ്യനയം പോലെ എല്ലാ വിഭാഗം ജനങ്ങളുമായിട്ട് ചർച്ച ചെയ്യേണ്ട ഒരു വിഷയത്തിൽ അടിയന്തരമായി തീരുമാനം എടുത്തത് ദുരൂഹമാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ

പാർട്ടിക്കകത്തോ മുന്നണിക്കകത്തോ മന്ത്രിസഭയിലോ ഒരു ചർച്ചയുമില്ലാതെയാണ് മദ്യ നയത്തിലും മിനറൽസിന്റെ കാര്യത്തിലും മുഖ്യമന്ത്രി തീരുമാനം എടുത്തത്.
അഴിമതി ലക്ഷ്യംവെച്ചുള്ള നീക്കമാണിത്. കർണാടക കേന്ദ്രീകരിച്ചുള്ള മദ്യലോബിയും, തെലങ്കാന കേന്ദ്രീകരിച്ചുള്ള മിനറൽസിന്റെ ലോബിയും മുഖ്യമന്ത്രിയുമായി ചേർന്ന് വല്ല ധാരണയിലും എത്തിയിട്ടുണ്ടോ എന്ന സംശയം ആളുകൾക്കുണ്ട്.

മദ്യനയത്തിൽ അന്തിമമായി സംസാരിക്കേണ്ട, തീർപ്പ് പറയേണ്ട എക്സൈസ് മന്ത്രി പോലും അറിയാതെയാണ് മദ്യനയത്തിൽ മാറ്റം വരുത്തിയത്. ഇത് സമൂഹത്തിൽ, പ്രത്യേകിച്ച് കൗമാരക്കാരിലും സ്ത്രീകളിലും വലിയ രീതിയിലുള്ള മദ്യാസക്തി ഉണ്ടാക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. സത്യപ്രതിജ്ഞ ചെയ്ത് വെറും ഏതാനും ദിവസങ്ങൾക്കകംതന്നെ ഈ ഫയൽ മുഖ്യമന്ത്രിയുടെ മുന്നിലെത്തി. ഒരു മിസൈൽ വേഗതയിലാണ് മുഖ്യമന്ത്രി ഈ മദ്യനയത്തിന്റെ ഫയൽ തീർപ്പാക്കിയത്.

കർണാടക കേന്ദ്രീകരിച്ചുള്ള മദ്യലോബിയും തെലങ്കാന കേന്ദ്രീകരിച്ചുള്ള കരിമണൽ ലോബിയും മുഖ്യമന്ത്രിയുമായി എന്തെങ്കിലും ധാരണയിൽ എത്തിയിട്ടുണ്ടോ എന്ന് ജനങ്ങൾ സംശയിക്കുന്നു. അഴിമതിയും ലോബികളെ സഹായിക്കലുമാണ് ഈ നയങ്ങൾക്ക് പിന്നിലെ യഥാർത്ഥ ലക്ഷ്യമെന്നും കെ. സുരേന്ദ്രൻ കുറ്റപ്പെടുത്തി. വലിയ തോതിലുള്ള അഴിമതി ലക്ഷ്യംവെച്ചുകൊണ്ടാണ് യുഡിഎഫ് സർക്കാർ ഇത് നടത്തിയിരിക്കുന്നത്. ഈ അഴിമതിക്ക് എൽഡിഎഫ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ആരെയും പേടിക്കേണ്ടതില്ല എന്ന നിലയിലാണ് വി ഡി സതീശൻ മുന്നോട്ടുപോയത്.

ഈ മദ്യനയത്തിൽ ലീഗുകാർ, മത-സാമുദായിക സംഘടനകൾ, വി ഡി സതീശനെ മുഖ്യമന്ത്രിയാക്കാൻ പാടുപെട്ട ജനങ്ങൾ ഇവരൊക്കെ എന്തു പറയുന്നു എന്നുള്ളതാണ് പ്രധാനപ്പെട്ട പ്രശ്നം. ധാർമികതയെക്കുറിച്ച് എൽഡിഎഫിന് ഒന്നും പറയാനില്ല. പ്രതിപക്ഷ നേതാവിന് ഇത്ര വേഗത്തിൽ കാര്യങ്ങൾ പറയാൻ കാരണം ഇദ്ദേഹത്തിന് നന്നായി അറിയുന്ന വിഷയമായതുകൊണ്ടാണ്. ഈ കമ്പനികളൊക്കെ നേരത്തെ ഇവരുമായിട്ടും നെഗോഷ്യേറ്റ് ചെയ്തിട്ടുണ്ട്. അന്ന് എന്തോ തർക്കത്തിന്റെ പേരിൽ മാത്രമാണ് ഇത് നടക്കാതെ പോയത്; അല്ലാതെ സാമൂഹികപ്രതിബദ്ധതയുടെ പേരിൽ ഒന്നുമല്ല അവർ ഇത് മാറ്റിവെച്ചത്.

കേരളത്തിന് ശാപമായി മാറുന്ന തീരുമാനം ഉണ്ടാക്കിയത് എൽഡിഎഫ് ആണ്. അവർക്ക് അതിന്റെ ലാഭം കൊയ്യാൻ കഴിഞ്ഞില്ല; ഇപ്പോൾ യുഡിഎഫ് അത് സ്വന്തമാക്കുന്നു. ഇവർ തമ്മിൽ ഒരു വ്യത്യാസവുമില്ല, എൽഡിഎഫും യുഡിഎഫും രണ്ടല്ല ഒന്നുതന്നെയാണ്. അവർ രണ്ടു കൂട്ടരുടെയും നിലപാട് ഒന്നുതന്നെയാണ്; പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടുകൂടി മാത്രമാണ് ഇത് ചെയ്തിരിക്കുന്നതെന്നും കെ. സുരേന്ദ്രൻ വിമർശിച്ചു.

Tags: bjpK Surendranliquor policy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

Kerala

ജയിലിൽ കഴിയുന്ന സി.കെ. രാമചന്ദ്രൻ കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

Vicharam

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

Kerala

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

India

പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ അഭിജിത് ദീപ്കെ; പഞ്ചാബ് ഭരിയ്‌ക്കുന്ന കെജ്രിവാളുമായി രഹസ്യധാരണ?

പുതിയ വാര്‍ത്തകള്‍

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.