Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍; റദ്ദാക്കിയത് കോടികളുടെ കമ്മിഷന്‍ ലക്ഷ്യമിട്ട്

കരാറിനു നേതൃത്വം നല്കിയതും റദ്ദാക്കിയതും ഒരാള്‍

സജിത്ത് പരമേശ്വരന്‍byസജിത്ത് പരമേശ്വരന്‍
May 1, 2026, 05:15 am IST
inKerala

പത്തനംതിട്ട: പന്ത്രണ്ടു വര്‍ഷം മുമ്പ് ഒപ്പുവച്ച ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍ റദ്ദാക്കിയത് സര്‍ക്കാര്‍ അറിവോടെയാണെന്നും പുതിയ കരാറിലൂടെ ലഭിക്കുന്ന കോടികളുടെ കമ്മിഷനാണ് ലക്ഷ്യമെന്നും ആരോപണം. 2014ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് യൂണിറ്റിന് 4.29 രൂപയ്‌ക്ക് കെഎസ്ഇബി 465 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ വിവിധ കമ്പനികളുമായി 25 വര്‍ഷത്തെ ദീര്‍ഘകാല കരാര്‍ ഒപ്പിട്ടത്.

കരാര്‍ കാലാവധി തീരാന്‍ 14 വര്‍ഷം ശേഷിക്കേ 2025ല്‍ ഇതു റദ്ദാക്കി. ഉയര്‍ന്ന തുകയ്‌ക്കു പുതിയ കരാര്‍ ഒപ്പിടുമ്പോള്‍ സ്വകാര്യ വൈദ്യുത കമ്പനികളില്‍ നിന്നു കമ്മിഷനായി ലഭിക്കുന്ന കോടികളില്‍ കണ്ണുവച്ചാണ് കരാര്‍ റദ്ദാക്കിയതെന്ന ആരോപണം ശക്തമാണ്. കാലങ്ങളായി തുടര്‍ന്നുവരുന്നതാണ് കമ്മിഷന്‍ വ്യവസ്ഥയെന്നും അതില്‍ പുതുമയില്ലെന്നുമാണ് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ വാദം. എന്നാല്‍ പുതിയ കരാര്‍ സംസ്ഥാനത്തിനും കെഎസ്ഇബിക്കും വലിയ സാമ്പത്തിക നഷ്ടം വരുത്തുമെന്നതിനാല്‍ ഇപ്പോള്‍ ഉയര്‍ന്നിട്ടുളള ആരോപണം സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്. മാറി മാറി വൈദ്യുതി വകുപ്പു ഭരിക്കുന്ന ഇടതുവലത് മുന്നണികള്‍ വൈദ്യുതി വാങ്ങലിന്റെ മറവില്‍ നടത്തുന്ന ഈ പകല്‍ക്കൊള്ളയെപ്പറ്റി ആര് അന്വേഷിക്കുമെന്നതാണ് പ്രധാന ചോദ്യം.

2014ല്‍ ദീര്‍ഘകാല കരാറില്‍ ഏര്‍പ്പെടാനും 2025ല്‍ അതു റദ്ദാക്കാനും നേതൃത്വം നല്‍കിയത് സിപിഎം അനുകൂല തൊഴിലാളി സംഘടനാ പ്രവര്‍ത്തകനായ പ്രമുഖനാണെന്ന ആരോപണവും ശക്തമാണ്. വിപണിയില്‍ അക്കാലത്ത് നിലനിന്നിരുന്ന തുകയെക്കാള്‍ കൂടുതല്‍ പണം നല്‍കി വൈദ്യുതി വാങ്ങുന്നതിനെതിരേ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ചെയര്‍മാന്‍ മനോഹരന്‍ 2014ല്‍ ശക്തമായ എതിര്‍പ്പ് അറിയിച്ചിരുന്നു. എന്നാല്‍ വിലക്കു മറികടന്ന് സിപിഎം അനുകൂല തൊഴിലാളി സംഘടനയായ കെഎസ്ഇബി എന്‍ജിനീയേഴസ് അസോസിയേഷന്‍ നേതാവും ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറുമായിരുന്ന വ്യക്തിയുടെ നേതൃത്വത്തിലാണ് 25 വര്‍ഷം നീളുന്ന ദീര്‍ഘ കാല കരാറില്‍ ഏര്‍പ്പെട്ടത്. കെഎസ്ഇബിയില്‍ നിന്നു വിരമിച്ച ശേഷം സിപിഎം ശിപാര്‍ശയോടെ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ അംഗമായി ചുമതലയേറ്റ ഇതേ വ്യക്തി തന്നെയാണ് കഴിഞ്ഞ മെയില്‍ ടെന്‍ഡര്‍ നടപടിയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി കരാര്‍ റദ്ദാക്കിയതെന്ന് വൈദ്യുതി ബോര്‍ഡ് ഉന്നതര്‍ വെളിപ്പെടുത്തുന്നു.

മുഖ്യമന്ത്രി ഇടപെട്ടിരുന്നെങ്കില്‍ കരാര്‍ റദ്ദു ചെയ്യാനുള്ള നീക്കത്തില്‍ നിന്നു റഗുലേറ്ററി കമ്മിഷനെ പിന്തിരിപ്പിക്കാമായിരുന്നു. എന്നാല്‍ അത്തരത്തില്‍ നീക്കമൊന്നും നടന്നില്ല. കഴിഞ്ഞ മെയ് മുതല്‍ ഇതുവരെ അമിത തുകയ്‌ക്ക് വൈദ്യുതി വാങ്ങിയ ഇനത്തില്‍ 498 കോടി രൂപയുടെ ബാധ്യതയാണ് കെഎസ്ഇബിക്ക് ഉണ്ടായിരിക്കുന്നത്. 2014ല്‍ ഒരു യൂണിറ്റ് വൈദ്യുതിക്ക് 4.29 രൂപയാണ് വിലയെങ്കില്‍ ഇപ്പോള്‍ 10 രൂപ നല്‍കിയാണ് വാങ്ങുന്നത്. വില കുറയ്‌ക്കാന്‍ ജിന്‍ഡാല്‍ പവര്‍ ലിമിറ്റഡ്, ജിന്‍ഡാല്‍ തെര്‍മല്‍ പവര്‍ ലിമിറ്റഡ്, ജാബുവാ പവര്‍ ലിമിറ്റഡ് എന്നിവയുമായി റഗുലേറ്ററി കമ്മിഷന്‍ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ട സ്ഥിതിക്ക് യൂണിറ്റിന് 10 രൂപ നിരക്കില്‍ തുടര്‍ന്നും വൈദ്യുതി വാങ്ങേണ്ട ഗതികേടിലാണ് കെഎസ്ഇബി.

Tags: KSEB (Kerala State Electricity Board)anti KSEB propagandaLong-term power purchase agreementElectricity Regulatory Authority
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

1178 സ്ഥാപനങ്ങള്‍ ചില്ലി പൈസാ നല്‍കുന്നില്ല; കെഎസ്ഇബിക്ക് ലഭിക്കാനുള്ളത് ശതകോടികളുടെ കുടിശ്ശിക

Kerala

ആസൂത്രണം പാളുന്നു: സോളാര്‍ എനര്‍ജിക്ക് കണക്കില്ല; ഇരുട്ടില്‍ത്തപ്പി കെഎസ്ഇബി

Kerala

വൈദ്യുതി മോഷണം ക്രി​മി​ന​ൽ കു​റ്റം, പി​ടി​ക്ക​പ്പെ​ട്ടാ​ൽ ജാ​മ്യ​മി​ല്ല വ​കു​പ്പ് പ്ര​കാ​രം കേ​സ്: കെ​എ​സ്ഇ​ബി

Kerala

ഭൂതത്താന്‍കെട്ട് ജലവൈദ്യുത പദ്ധതി: ചെലവില്‍ 101 കോടിയുടെ പൊരുത്തക്കേട്

Kerala

കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങി; ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ലെന്ന് കെഎസ്ഇബി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.