Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍; റദ്ദാക്കിയത് കോടികളുടെ കമ്മിഷന്‍ ലക്ഷ്യമിട്ട്

കരാറിനു നേതൃത്വം നല്കിയതും റദ്ദാക്കിയതും ഒരാള്‍

സജിത്ത് പരമേശ്വരന്‍ by സജിത്ത് പരമേശ്വരന്‍
May 1, 2026, 05:15 am IST
in Kerala

പത്തനംതിട്ട: പന്ത്രണ്ടു വര്‍ഷം മുമ്പ് ഒപ്പുവച്ച ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍ റദ്ദാക്കിയത് സര്‍ക്കാര്‍ അറിവോടെയാണെന്നും പുതിയ കരാറിലൂടെ ലഭിക്കുന്ന കോടികളുടെ കമ്മിഷനാണ് ലക്ഷ്യമെന്നും ആരോപണം. 2014ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് യൂണിറ്റിന് 4.29 രൂപയ്‌ക്ക് കെഎസ്ഇബി 465 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ വിവിധ കമ്പനികളുമായി 25 വര്‍ഷത്തെ ദീര്‍ഘകാല കരാര്‍ ഒപ്പിട്ടത്.

കരാര്‍ കാലാവധി തീരാന്‍ 14 വര്‍ഷം ശേഷിക്കേ 2025ല്‍ ഇതു റദ്ദാക്കി. ഉയര്‍ന്ന തുകയ്‌ക്കു പുതിയ കരാര്‍ ഒപ്പിടുമ്പോള്‍ സ്വകാര്യ വൈദ്യുത കമ്പനികളില്‍ നിന്നു കമ്മിഷനായി ലഭിക്കുന്ന കോടികളില്‍ കണ്ണുവച്ചാണ് കരാര്‍ റദ്ദാക്കിയതെന്ന ആരോപണം ശക്തമാണ്. കാലങ്ങളായി തുടര്‍ന്നുവരുന്നതാണ് കമ്മിഷന്‍ വ്യവസ്ഥയെന്നും അതില്‍ പുതുമയില്ലെന്നുമാണ് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ വാദം. എന്നാല്‍ പുതിയ കരാര്‍ സംസ്ഥാനത്തിനും കെഎസ്ഇബിക്കും വലിയ സാമ്പത്തിക നഷ്ടം വരുത്തുമെന്നതിനാല്‍ ഇപ്പോള്‍ ഉയര്‍ന്നിട്ടുളള ആരോപണം സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്. മാറി മാറി വൈദ്യുതി വകുപ്പു ഭരിക്കുന്ന ഇടതുവലത് മുന്നണികള്‍ വൈദ്യുതി വാങ്ങലിന്റെ മറവില്‍ നടത്തുന്ന ഈ പകല്‍ക്കൊള്ളയെപ്പറ്റി ആര് അന്വേഷിക്കുമെന്നതാണ് പ്രധാന ചോദ്യം.

2014ല്‍ ദീര്‍ഘകാല കരാറില്‍ ഏര്‍പ്പെടാനും 2025ല്‍ അതു റദ്ദാക്കാനും നേതൃത്വം നല്‍കിയത് സിപിഎം അനുകൂല തൊഴിലാളി സംഘടനാ പ്രവര്‍ത്തകനായ പ്രമുഖനാണെന്ന ആരോപണവും ശക്തമാണ്. വിപണിയില്‍ അക്കാലത്ത് നിലനിന്നിരുന്ന തുകയെക്കാള്‍ കൂടുതല്‍ പണം നല്‍കി വൈദ്യുതി വാങ്ങുന്നതിനെതിരേ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ചെയര്‍മാന്‍ മനോഹരന്‍ 2014ല്‍ ശക്തമായ എതിര്‍പ്പ് അറിയിച്ചിരുന്നു. എന്നാല്‍ വിലക്കു മറികടന്ന് സിപിഎം അനുകൂല തൊഴിലാളി സംഘടനയായ കെഎസ്ഇബി എന്‍ജിനീയേഴസ് അസോസിയേഷന്‍ നേതാവും ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറുമായിരുന്ന വ്യക്തിയുടെ നേതൃത്വത്തിലാണ് 25 വര്‍ഷം നീളുന്ന ദീര്‍ഘ കാല കരാറില്‍ ഏര്‍പ്പെട്ടത്. കെഎസ്ഇബിയില്‍ നിന്നു വിരമിച്ച ശേഷം സിപിഎം ശിപാര്‍ശയോടെ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ അംഗമായി ചുമതലയേറ്റ ഇതേ വ്യക്തി തന്നെയാണ് കഴിഞ്ഞ മെയില്‍ ടെന്‍ഡര്‍ നടപടിയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി കരാര്‍ റദ്ദാക്കിയതെന്ന് വൈദ്യുതി ബോര്‍ഡ് ഉന്നതര്‍ വെളിപ്പെടുത്തുന്നു.

മുഖ്യമന്ത്രി ഇടപെട്ടിരുന്നെങ്കില്‍ കരാര്‍ റദ്ദു ചെയ്യാനുള്ള നീക്കത്തില്‍ നിന്നു റഗുലേറ്ററി കമ്മിഷനെ പിന്തിരിപ്പിക്കാമായിരുന്നു. എന്നാല്‍ അത്തരത്തില്‍ നീക്കമൊന്നും നടന്നില്ല. കഴിഞ്ഞ മെയ് മുതല്‍ ഇതുവരെ അമിത തുകയ്‌ക്ക് വൈദ്യുതി വാങ്ങിയ ഇനത്തില്‍ 498 കോടി രൂപയുടെ ബാധ്യതയാണ് കെഎസ്ഇബിക്ക് ഉണ്ടായിരിക്കുന്നത്. 2014ല്‍ ഒരു യൂണിറ്റ് വൈദ്യുതിക്ക് 4.29 രൂപയാണ് വിലയെങ്കില്‍ ഇപ്പോള്‍ 10 രൂപ നല്‍കിയാണ് വാങ്ങുന്നത്. വില കുറയ്‌ക്കാന്‍ ജിന്‍ഡാല്‍ പവര്‍ ലിമിറ്റഡ്, ജിന്‍ഡാല്‍ തെര്‍മല്‍ പവര്‍ ലിമിറ്റഡ്, ജാബുവാ പവര്‍ ലിമിറ്റഡ് എന്നിവയുമായി റഗുലേറ്ററി കമ്മിഷന്‍ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ട സ്ഥിതിക്ക് യൂണിറ്റിന് 10 രൂപ നിരക്കില്‍ തുടര്‍ന്നും വൈദ്യുതി വാങ്ങേണ്ട ഗതികേടിലാണ് കെഎസ്ഇബി.

Tags: Electricity Regulatory AuthorityKSEB (Kerala State Electricity Board)anti KSEB propagandaLong-term power purchase agreement
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭൂതത്താന്‍കെട്ട് ജലവൈദ്യുത പദ്ധതി: ചെലവില്‍ 101 കോടിയുടെ പൊരുത്തക്കേട്

Kerala

കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങി; ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ലെന്ന് കെഎസ്ഇബി

Kerala

600 മെഗാവാട്ടിന്റെ മൂന്ന് കരാറുകള്‍ നാളെ തീരും; പവര്‍ എക്‌സ്‌ചേഞ്ചില്‍ കേരളം മനപ്പൂര്‍വം കരാര്‍ പുതുക്കിയില്ല

Kerala

ഇവിടെ സ്‌കൂള്‍ വളപ്പിലാണ് ട്രാന്‍സ്‌ഫോര്‍മര്‍; കെഎസ്ഇബിയുടെ കണ്ണുകള്‍ അടിയന്തരമായി തുറക്കേണ്ടത് നെല്‍പ്പുരക്കുന്ന് സ്കൂളിൽ

Kerala

വൈദ്യുതി റഗുലേറ്ററി അതോറിറ്റിയുടെ ആദ്യയോഗം പ്രഹസനം; ആക്ഷേപങ്ങളും വിമര്‍ശനങ്ങളും മാത്രം

പുതിയ വാര്‍ത്തകള്‍

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ശിവന്‍കുട്ടി താക്കോല്‍ തപ്പി നടക്കട്ടെ

ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍; റദ്ദാക്കിയത് കോടികളുടെ കമ്മിഷന്‍ ലക്ഷ്യമിട്ട്

പാല്‍ വില വര്‍ധന വെറും ചെപ്പടിവിദ്യ; കര്‍ഷകന് ഒന്നും കിട്ടില്ല, സ്വകാര്യ ഡയറികള്‍ക്ക് കോളടിക്കും

കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസിലെ സൈറണ്‍: നോട്ടീസയച്ച് സുപ്രീം കോടതി

അനന്തപുരി ഹിന്ദുമഹാസമ്മേളനം ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയുന്നു കെ. പി. സാജു, എം. ഗോപാല്‍, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, പി. അശോക്കുമാര്‍, അഡ്വ. ശാസ്തമംഗലം അജിത്ത് തുടങ്ങിയവര്‍ സമീപം

മാനവികത ദുരുപയോഗം ചെയ്യപ്പെടുന്നു: ജസ്റ്റിസ്(റിട്ട)എന്‍. നഗരേഷ്

ബലാത്സംഗ അതിജീവിതരുടെ ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി പാടില്ല: സുപ്രീംകോടതി പരിശോധിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം

കെ-ടെറ്റ് കേസ്; പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ സുപ്രീംകോടതി

തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനഘട്ടത്തില്‍; ഇനി വോട്ട് പറ്റില്ല: ഹൈക്കോടതി

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

മഹാകവിയുടെ ഓര്‍മ്മകളെ ഇങ്ങനെ മലിനപ്പെടുത്തരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.