Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആദ്യഭാര്യയിരിക്കെ രണ്ടാമതും വിവാഹം കഴിച്ച മുസ്ലിം പുരുഷനെ പിന്തുണച്ച് മധ്യപ്രദേശ് ഹൈക്കോടതി, ഇസ്ലാമിക നിയമം ബഹുഭാര്യാത്വം അനുവദിക്കുന്നുവെന്ന് ജഡ്ജി

മുസ്ലീം വ്യക്തിനിയമം ഒരേസമയം നാല് ഭാര്യമാരെ വരെ അനുവദിക്കുന്നുവെന്നും അതിനാൽ ഈ വിഷയത്തിൽ സെക്ഷൻ 494 പ്രയോഗിക്കാൻ കഴിയില്ലെന്നും ഹർജിക്കാരനായ മുസ്ലിമിന്റെ അഭിഭാഷകൻ വാദിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2026, 10:25 pm IST
in Kerala

ഭോപാല്‍: ആദ്യഭാര്യ കൂടെയിരിക്കെ രണ്ടാമതും ഒരു സ്ത്രീയെ വിവാഹം കഴിച്ച മുസ്ലിം പുരുഷനെ പിന്തുണച്ച് മധ്യപ്രദേശ് ഹൈക്കോടതി വിധി. ഇസ്ലാമിക നിയമം ബഹുഭാര്യാത്വം അനുവദിക്കുന്നുവെന്നായിരുന്നു ഇതിനെ ന്യായീകരിച്ച് മധ്യപ്രദേശ് ഹൈക്കോടതിയിലെ ജസ്റ്റിസ് ബി പി ശർമ്മ വിധിച്ചത്. അതിനാല്‍ ബിഗെമി (Bigamy- ഒരേ സമയം രണ്ട് ഭാര്യമാരെ വെച്ചിരിക്കല്‍) കുറ്റകരമാക്കുന്ന 494ാം വകുപ്പ് ഇയാള്‍ക്ക് ബാധകമാകില്ലെന്നും ജഡ്ജിയുടെ വിവാദ വിധിയില്‍ പറയുന്നു.

“ഒരു ഭാര്യ ഇരിയ്‌ക്കെ തന്നെ രണ്ടാമത് വിവാഹം കഴിക്കുന്ന ഒരു മുസ്ലീം പുരുഷനെതിരെ ദ്വിഭാര്യാത്വം എന്ന കുറ്റം ചെയ്യുന്നില്ല. കാരണം, ഒന്നിലധികം വിവാഹങ്ങൾ അയാളുടെ സമുദായത്തിന് അനുവദനീയമാണ്. അതിനാല്‍ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 494 ഇക്കാര്യത്തില്‍ “അസാധുവാണ്” – ജഡ്ജി പറഞ്ഞു. ഒരു ഭാര്യ കൂടെ ജീവിക്കുമ്പോള്‍ രണ്ടാമതും ഒരു വിവാഹം കഴിക്കുന്ന ദ്വിഭാര്യാത്വം (ബിഗെമി-Bigamy) കുറ്റകരമാക്കുന്ന വകുപ്പാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 494.ാം വകുപ്പ്.

പകരം ഐപിസി 498-എ, 342, 323, 506 പാർട്ട്-II വകുപ്പുകൾ പ്രകാരം ഉൾപ്പെടുത്തിയിട്ടുള്ള അധിക കുറ്റങ്ങൾക്കായി വിചാരണ തുടരാമെന്നും കോടതി പറഞ്ഞു.

2002 ഡിസംബറില്‍ ആണ് ഹര്‍ജിക്കാരനായ മുസ്ലീം പുരുഷന്റെ ആദ്യ വിവാഹം നടന്നത്. എന്നാല്‍ ഈ ബന്ധത്തില്‍ കുട്ടിയുണ്ടായില്ല. അതിനാല്‍ ഭര്‍ത്താവ് തന്നെ പീഡിപ്പിച്ചുവെന്നും പിന്നീട് 2022 മെയ് മാസത്തിൽ അയാള്‍ രണ്ടാമത് വേറെ വിവാഹം ചെയ്തുവെന്നും പരാതിപ്പെട്ട് ആദ്യ ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മാത്രമല്ല പരസ്പര സമ്മതത്തോടെ അല്ലെങ്കിൽ “ഖുല” വഴി അദ്ദേഹത്തിന് “വിവാഹമോചനം” അനുവദിച്ചുകൊടുക്കാന്‍ സ്ത്രീയുടെ മേല്‍ സമ്മർദ്ദമുണ്ടെന്നും ആദ്യ ഭാര്യ പരാതിയില്‍ പറയുന്നു.

മുസ്ലീം വ്യക്തിനിയമം ഒരേസമയം നാല് ഭാര്യമാരെ വരെ അനുവദിക്കുന്നുവെന്നും അതിനാൽ ഈ വിഷയത്തിൽ സെക്ഷൻ 494 പ്രയോഗിക്കാൻ കഴിയില്ലെന്നും ഹർജിക്കാരനായ മുസ്ലിമിന്റെ അഭിഭാഷകൻ വാദിച്ചിരുന്നു. ഒരു മുസ്ലീം പുരുഷന്‍ അഞ്ചാമത് വിവാഹം കഴിക്കുന്ന സാഹചര്യത്തിൽ മാത്രമേ ഈ വകുപ്പ് പ്രാബല്യത്തിൽ വരൂ എന്നും കേരള ഹൈക്കോടതിയുടെ 2015 ലെ വിധി ഉദ്ധരിച്ചു കൊണ്ട് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വാദിച്ചു.

Tags: islamic lawLatest newsMadhyaPradesh HighCourtBigamyFour viwes
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)
Kerala

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

India

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)
India

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

India

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

India

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

വാക്ക് മാറ്റി പറയുന്നത് എന്റെ അവകാശം, എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിക്കും ; ഉദ്യോഗസ്ഥർക്ക് മുന്നിൽ രാഹുലിന്റെ ധാർഷ്ട്യം ; പിന്നാലെ അകത്ത്

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.