Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശരണ്യയുടെ വാക്കുകളില്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ അത് വേണ്ടെന്നും അവളെ അവിശ്വസിക്കരുതെന്നും ശ്രീജിത് മൂത്തേടത്ത്

കുടകിലെ തടിയന്‍ഡമോള്‍ മലനിരകളില്‍ നാലുദിവസം കാണാതായ നാദാപുരം സ്വദേശി ശരണ്യ സുരക്ഷിതയായി തിരിച്ചെത്തിയെങ്കിലും, അവര്‍ പങ്കുവെച്ച അതിജീവനക്കഥയിലെ പൊരുത്തക്കേടുകള്‍ ആരോപിക്കുന്നതില്‍ കഴമ്പില്ലെന്ന് ബാലസാഹിത്യകാരന്‍ ശ്രീജിത് മൂത്തേടത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2026, 08:05 pm IST
in Kerala
2025ലെ കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം ലഭിച്ച എഴുത്തുകാരനാണ് ശ്രീജിത്ത് മൂത്തേടത്ത്(ഇടത്ത്) പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ (നടുവില്‍) കുടക് വനത്തില്‍ നാല് ദിവസം വഴിതെറ്റി അലയേണ്ടി വന്ന ശരണ്യ (വലത്ത്)

2025ലെ കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം ലഭിച്ച എഴുത്തുകാരനാണ് ശ്രീജിത്ത് മൂത്തേടത്ത്(ഇടത്ത്) പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ (നടുവില്‍) കുടക് വനത്തില്‍ നാല് ദിവസം വഴിതെറ്റി അലയേണ്ടി വന്ന ശരണ്യ (വലത്ത്)

തിരുവനന്തപുരം: കുടകിലെ തടിയന്‍ഡമോള്‍ മലനിരകളില്‍ നാലുദിവസം കാണാതായ നാദാപുരം സ്വദേശി ശരണ്യ സുരക്ഷിതയായി തിരിച്ചെത്തിയെങ്കിലും, അവര്‍ പങ്കുവെച്ച അതിജീവനക്കഥയിലെ പൊരുത്തക്കേടുകള്‍ ആരോപിക്കുന്നതില്‍ കഴമ്പില്ലെന്ന് ബാലസാഹിത്യകാരന്‍ ശ്രീജിത് മൂത്തേടത്ത് പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. പ്രമുഖ പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ ശരണ്യയുടെ വാക്കുകളെ സംശയിക്കാന്‍ തുടങ്ങിയതോടെയാണ് അത് വേണ്ടെന്നും ശരണ്യ തനിക്കറിയാവുന്ന കുട്ടിയാണെന്നും വ്യക്തമാക്കി ശ്രീജിത് മൂത്തേടത്ത് രംഗത്ത് വന്നത്.  2025ലെ ബാലസാഹിത്യത്തിനുള്ള കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച എഴുത്തുകാരനാണ് ശ്രീജിത്ത് മൂത്തേടത്ത്.

തന്റെ വീട്ടില്‍ നിന്നും പത്തോ ഇരുപതോ വീടുകള്‍ക്ക് അപ്പുറമുള്ള ഈ പെണ്‍കുട്ടി പറയുന്ന വാക്കുകള്‍ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും ശരണ്യ സാഹസികയാത്രകളെ പ്രണയിക്കുന്ന കുട്ടിയാണെന്നും ശ്രീജിത് മൂത്തേടത്ത് കുറിയ്‌ക്കുന്നു. പ്രമുഖ പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ ശരണ്യയുടെ മൊഴികളില്‍ കടുത്ത സംശയം പ്രകടിപ്പിച്ച്‌ രംഗത്തെത്തിയിരുന്നു. ‘എല്ലാവരും മണ്ടന്മാരാക്കരുത്, ശരണ്യയുടെ വിശദീകരണത്തില്‍ എന്തോ പന്തികേടുണ്ട്’ എന്നാണ് ഷെയ്ഖ് ഹസന്‍ ഖാന്‍ ഫെയ്സ്ബുക്കില്‍ പറഞ്ഞത്. ഭക്ഷണമില്ലാതെ നാലുദിവസം വനത്തില്‍ കഴിഞ്ഞ ഒരാളുടെ ശാരീരിക അവശതകളോ ക്ഷീണമോ ശരണ്യയുടെ മുഖത്തില്ലെന്നാണ് ഹസന്‍ ഷാ ആരോപിക്കുന്നത്. കാടിന്റെ രാത്രികാല ഭീകരതയെക്കുറിച്ച്‌ ധാരണയുള്ള ആര്‍ക്കും ശരണ്യയുടെ വാക്കുകള്‍ വിശ്വസിക്കാന്‍ പ്രയാസമാണെന്നും ഷെയ്ഖ് ഹസന്‍ ഖാന്‍ വാദിക്കുന്നു. വഴിതെറ്റിയാല്‍ എങ്ങനെയെങ്കിലും ജനവാസ മേഖലയില്‍ എത്താനാണ് ആരും ശ്രമിക്കുക. എന്നാല്‍ കാലുവേദന കാരണം അവിടെ വിശ്രമിച്ചു എന്നും ഡ്രോണ്‍ വരുമെന്ന് പ്രതീക്ഷിച്ച്‌ കാത്തിരുന്നു എന്നുമുള്ള ശരണ്യയുടെ വിശദീകരണം യുക്തിക്ക് നിരക്കാത്തതാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.

സമൂഹമാധ്യമങ്ങളില്‍ ഈ വിഷയം ചൂടുള്ള ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇതോടെയാണ് പെണ്‍കുട്ടിയുടെ നിഷ്കളങ്കത വ്യക്തമാക്കാന്‍ ശ്രീജിത് രംഗത്ത് വന്നത്. ശരണ്യയുടെ കുടുംബത്തെ തനിക്കറിയാമെന്നും അതിനാല്‍ ശരണ്യയുടെ വാക്കുകള്‍ അവിശ്വസിക്കേണ്ട കാര്യമില്ലെന്നുമാണ് ശ്രീജിത് മൂത്തേടത്ത് തന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ വിശദീകരിച്ചത്.

ശ്രീജിത് മൂത്തേടത്തിന്റെ കുറിപ്പ് വായിക്കാം:

“കാട്ടിലകപ്പെട്ട, സാഹസികയാത്രകളെ പ്രണയിക്കുന്ന ശരണ്യ എന്ന പെൺകുട്ടി.
ഈ കുട്ടിയുടെ വീട് എന്റെ വീടിന്റെ അടുത്താണെന്ന് പറയാം. പത്തോ ഇരുപതോ വീടുകൾ മാത്രമകലെ.
കുട്ടിയെ തിരഞ്ഞുപോയവരിൽ അടുത്ത സുഹൃത്തുക്കളുമുണ്ട്. ആളെ എനിക്ക് നേരിട്ട് പരിചയമില്ല.പക്ഷേ, അന്വേഷിച്ചറിഞ്ഞതിൽ കുട്ടി പറഞ്ഞതിൽ അവിശ്വസിക്കേണ്ട കാര്യമൊന്നുമില്ലെന്നാണ് മനസ്സിലാക്കുന്നത്.
പലതരം വിമർശനങ്ങളും ആരോപണങ്ങളുമൊക്കെ സൈബറിടങ്ങളിൽ കാണാൻ കഴിഞ്ഞു.
പ്രശസ്തിക്കുവേണ്ടിയുള്ള ശ്രമമെന്ന ആരോപണമൊക്കെ ബാലിശമെന്നേ പറയാനുള്ളൂ.
കാരണം, കുട്ടി കാട്ടിലകപ്പെട്ടതും കാണാതായതുമായ വിവരങ്ങളൊക്കെ മാധ്യമങ്ങളെ അറിയിച്ചതും അതുവഴി രക്ഷാപ്രവർത്തനത്തിന് സർക്കാർ സംവിധാനങ്ങളുടെ സഹായമുറപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിയതുമെല്ലാം നല്ലവരായ നാട്ടുകാരാണ്.
മാധ്യമശ്രദ്ധ ലഭിച്ചാൽ അതുവഴി രാഷ്‌ട്രീയഇടപെടൽ സാധ്യമാകുമെന്ന പ്രതീക്ഷയിൽ മാത്രമാണത്‌.
അതായത്, മാധ്യമശ്രദ്ധയും പ്രശസ്തിയും ആ കുട്ടി അറിഞ്ഞിരുന്നതേയില്ല എന്നതാണ് യാഥാർത്ഥ്യം.
ആ കുട്ടി രക്ഷപ്പെട്ടല്ലോ.
അതിൽ സമാധാനിക്കുക.
ഈശ്വരനോട് നന്ദിപറയുക.
അവളെ കണ്ടെത്തിയ ഈശ്വരതുല്യരായ മനുഷ്യരോട് നന്ദി പറയുക.
ശരണ്യ സുഖമായിരിക്കട്ടെ”

Tags: thadiyandamolLatest newsSharanyaSreejith motthedathKudaku forestMountainer Sheikh hassan khan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടി ബംഗാളില്‍ അധികാരത്തില്‍ വന്ന ശേഷം സുവേന്ദു അധികാരി ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയില്‍ മാല ചാര്‍ത്തുന്നു (ഇടത്ത്) ശ്യാമപ്രസാദ് മുഖര്‍ജി (വലത്ത്)
India

സമ്പന്നജീവിതം ഉപേക്ഷിച്ച് നെഹ്രുവിന്റെ മുസ്ലിംപ്രീണനത്തിനെതിരെ മരിയ്‌ക്കും വരെ പൊരുതി;സുവേന്ദു അധികാരി മാലയിട്ട് ആദരിച്ച ശ്യാമപ്രസാദ് മുഖര്‍ജി ആരാണ്?

Entertainment

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

Kerala

ശബരീനാഥിനെ മുഖ്യമന്ത്രി സതീശന്റെ ഓഫീസിലേക്ക് ഉന്നത പദവിയുമായി പോയാല്‍ തിരു. കോര്‍പറേഷനില്‍ ബിജെപി കേവലഭൂരിപക്ഷം നേടും

Kerala

എം.ബി. രാജേഷിനെ തോല്‍പിച്ച വി.ടി. ബല്‍റാമിനേക്കാള്‍ എന്ത് യോഗ്യതയാണ് പി.രാജീവിനെ തോല്‍പിച്ച അബ്ദുള്‍ ഗഫൂറിനുള്ളത്? ഇബ്രാഹിം കുഞ്ഞിന്റെ മകനെന്ന…

Kerala

മുണ്ടുമുറുക്കിയുടുക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച്, ഖജനാവിന് ഭാരമുണ്ടാക്കുന്നു….എന്തൊരു സതീശന്‍

പുതിയ വാര്‍ത്തകള്‍

ഇതിന് വഴിവെച്ചത് ഭാരത മാധ്യമ പ്രവർത്തകരിൽ ചിലരും ചില എൻജിഒകളും; മറുപടി കേൾക്കാതെ വനിതാ മാധ്യമപ്രവർത്തക ഇറങ്ങിയോടി

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി, കിഫ്ബി മുന്‍ സിഇഒ  കെ.എം.എബ്രഹാമിനെതിരായ കേസില്‍ ഇടപെട്ടെന്ന് ആരോപണം

ഓപ്പറേഷൻ സിന്ദൂറിന് മറുപടിയായി ഇന്ത്യയുടെ ‘ഇല്ലാത്ത’ വ്യോമതാവളങ്ങൾ തകർത്തെന്ന് അവകാശവാദം; പാകിസ്താന് സ്വന്തം നാട്ടിൽ തന്നെ ട്രോൾ

കൊട്ടാരക്കരയിൽ കുടുംബവഴക്കിനിടെ മരുമകളുടെ കൈപ്പത്തി വെട്ടിമാറ്റി ഭർതൃപിതാവ്

സില്‍വര്‍ലൈന്‍ പദ്ധതി പിന്‍വലിക്കണം: മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി ജനകീയ സമരസമിതി

ഭരണം മാറിയത് ഓർത്തില്ല ; വീടിനുള്ളിൽ സെക്സ് റാക്കറ്റ് നടത്തിയ ടിഎംസി കൗൺസിലറെ നാട്ടുകാർ പിടികൂടി തല്ലിച്ചതച്ചു

ആലുവയിൽ വൻ കഞ്ചാവ് വേട്ട : മലയാളിയടക്കം ആറ് ബംഗാൾ സ്വദേശികൾ പിടിയിൽ

മന്ത്രിമാരുടെ വകുപ്പുകളില്‍ തര്‍ക്കം തുടരുന്നു,ഫിഷറീസിന് പുറമെ സാമൂഹ്യനീതി വകുപ്പും വേണമെന്ന് മുസ്ലീം ലീഗ്

പുടിൻ വീണ്ടും ഭാരതത്തിലേക്ക്; ബ്രിക്‌സ് ഉച്ചകോടി സെപ്തംബറിൽ, ദൽഹിയിൽ

എൽടിടിഇ: മുഖ്യമന്ത്രി വിജയ് വിവാദത്തിൽ, പിന്തുണക്കുന്ന രാഹുലിനും വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.