Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമി മകൻ മോജ്തബ ഖമേനിയെന്ന വാർത്ത തള്ളി ഇറാൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2026, 09:37 pm IST
in World

ടെഹ്‌റാൻ: അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയായി മകൻ മോജ്തബ ഖമേനിയെ തിരഞ്ഞെടുത്തുവെന്ന വാർത്തകൾ ഇറാൻ സർക്കാർ ഔദ്യോഗികമായി നിഷേധിച്ചു. ഇസ്രായേൽ മാധ്യമങ്ങളാണ് മോജ്തബ അധികാരമേൽക്കുമെന്ന് ആദ്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഇത്തരം വാർത്തകൾക്ക് ഔദ്യോഗിക സ്ഥിരീകരണമില്ലെന്നും വിദഗ്ധ സമിതി ഇത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നും ഇറാൻ കോൺസുലേറ്റ് വ്യക്തമാക്കി.

തന്റെ പിതാവിന്റെ ഓഫീസിന്റെ ചുമതല വഹിച്ചിരുന്ന മോജ്തബയ്‌ക്ക് ഇറാനിയൻ റവല്യൂഷണറി ഗാർഡ് കോർപ്സിലും ഖുദ്‌സ് ഫോഴ്സിലും ശക്തമായ സ്വാധീനമുണ്ട്. 2019ൽ അമേരിക്ക മോജ്തബയ്‌ക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഖമേനിയേക്കാൾ തീവ്രനിലപാടുള്ള വ്യക്തിയായാണ് മോജ്തബയെ ഇസ്രായേൽ മാധ്യമങ്ങൾ വിലയിരുത്തുന്നത്.

ആയത്തുള്ള അലി ഖമേനിയുടെ രണ്ടാമത്തെ മകനാണ് മൊജ്താബ. 2019ല്‍ ഇയാള്‍ക്കെതിരെ യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 56 വയസുള്ള മൊജ്താബയ്‌ക്ക് ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് കോറുമായി(ഐആര്‍ജിസി) അടുത്ത ബന്ധമുണ്ട്. ഖമേനി ജീവിച്ചിരിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി മൊജ്താബയെ നിരവധി പേര്‍ കണ്ടിരുന്നെങ്കിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഖമേനി തയാറാക്കിയ പിന്‍ഗാമികളുടെ സാധ്യതാ പട്ടികയിലും മൊജ്താബയുടെ പേരുണ്ടായിരുന്നില്ല. ഇറാനിലെ ഷിയാ മുസ്ലിം പുരോഹിത വിഭാഗങ്ങള്‍ക്കിടയില്‍ അച്ഛനും മകനും തമ്മിലുള്ള പിന്തുടര്‍ച്ച നല്ലതായല്ല കാണുന്നത്. ഈ ഷിയാ തത്ത്വങ്ങള്‍ കാരണമാണ് മൊജ്താബയെ ഒഴിവാക്കി നിര്‍ത്തിയിരുന്നത്.

നിലവില്‍ മൊജ്താബ ഉയര്‍ന്ന റാങ്കിലുള്ള പുരോഹിതനല്ല, ഭരണത്തില്‍ ഒരു ഔദ്യോഗിക സ്ഥാനവും വഹിച്ചിട്ടില്ല. എന്നാല്‍ തിരശീലയ്‌ക്ക് പിന്നില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ണായകമായിരുന്നെന്നാണ് വിലയിരുത്തല്‍. ഇറാന്‍- ഇറാഖ് യുദ്ധകാലത്ത് മൊജ്താബ ഇറാനിയന്‍ സായുധസേനയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹബീബ് ബറ്റാലിയനിയന് വേണ്ടിയാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്.

1969ല്‍ മഷ്ഹദിലാണ് മൊജ്താബയുടെ ജനനം. 1979ലെ ഇറാനിലെ മുന്‍ ഷാ ആയ മുഹമ്മദ് റെസ ഷായ്‌ക്കെതിരായ ഇസ്ലാമിക വിപ്ലവമാണ് ഖമേനി കുടുംബത്തെ രാജ്യത്തിന്റെ പരമോന്നത പദവിയിലേയ്‌ക്കെത്തിച്ചത്. ഇതോടെ ടെഹ്റാനിലേക്ക് മാറിയ ശേഷം പേരുകേട്ട അലവി ഹൈസ്‌കൂളില്‍ അദ്ദേഹം ചേര്‍ന്നു, ക്വോമില്‍ യാഥാസ്ഥിതിക പുരോഹിതരുടെ കീഴില്‍ മതപഠനവും നടത്തി. ഇതെല്ലാം കൂടാതെ മൊജ്താബ ഒരു റിയല്‍ എസ്റ്റേറ്റ് സാമ്രാജ്യവും കെട്ടിപ്പടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ആസ്തി അജ്ഞാതമാണ്. സ്വിസ് ബാങ്ക് അക്കൗണ്ടുകളും 138 ദശലക്ഷം ഡോളറിലധികം വിലമതിക്കുന്ന ഒരു ബ്രിട്ടീഷ് ആഡംബര പ്രോപ്പര്‍ട്ടിയും ഉണ്ടെന്ന് മാത്രമാണ് ലഭ്യമായ വിവരം. ഇറാനിയന്‍ യാഥാസ്ഥിതിക രാഷ്‌ട്രീയക്കാരനും പാര്‍ലമെന്റിന്റെ മുന്‍ ചെയര്‍മാനുമായ ഘോലാം- അലി ഹദ്ദാദ്- അദെലിന്റെ മകള്‍ സഹ്റ ഹദ്ദാദ്- അദെലാണ് മൊജ്താബയുടെ ഭാര്യ. 2004ലായിരുന്നു വിവാഹം. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ സഹ്റ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. അവര്‍ക്ക് മൂന്ന് കുട്ടികളുണ്ട്. എന്നാല്‍ വിശദാംശങ്ങള്‍ ലഭ്യമല്ല.

Tags: iranAyatollah Ali KhameneiMojtaba Khamenei
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാഖിൽ നിന്നും ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങൾ വിക്ഷേപിച്ച നിരവധി ഡ്രോണുകൾ തടഞ്ഞിട്ടതായി സൗദി പ്രതിരോധ മന്ത്രാലയം

News

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

India

ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ മാറ്റിവയ്‌ക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

World

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

World

‘ട്രംപിന്റെ ഒപ്പിന് ഒരു വിലയുമില്ല , വഞ്ചനയും ദുഷ്ടതയുമാണ് കൈമുതൽ’ ; അമേരിക്കയെ ഒരു പാഠം പഠിപ്പിക്കുമെന്നും മൊജ്തബ ഖമേനി

പുതിയ വാര്‍ത്തകള്‍

ഹിന്ദുക്കള്‍ ഇല്ലാതാകുന്ന കേരളം

യുവത്വം ഒന്നിക്കുന്നു ലഹരിക്കെതിരെ; നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് സങ്കല്‍പ് അഭിയാന് ഇന്ന് തുടക്കം

തോട്ടം രാജശേഖരന്‍: ഗുരുദര്‍ശനങ്ങള്‍ക്കായി ധര്‍മ്മസമരം നടത്തിയ ധീരന്‍

എബിവിപിയുടെ ധീര ബലിദാനികള്‍ക്ക് സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ പുഷ്പാര്‍ച്ചന നടത്തുന്നു

പൊതുപരീക്ഷാ ഭേദഗതി നിയമം: മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

ആലുവയില്‍ നടക്കുന്ന എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കംകുറിച്ച് ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി ഭദ്രദീപം കൊളുത്തുന്നു. ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ സമീപം

രാജ്യവിരുദ്ധമോ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയുള്ളതോ ആയ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ശ്രമത്തെ അംഗീകരിക്കാനാകില്ല: പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി

പൂനെയില്‍ നടന്ന ചടങ്ങില്‍ ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് സമ്മാനിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, കേന്ദ്രമന്ത്രി മുരളീധര്‍ മൊഹോള്‍ തുടങ്ങിയവര്‍ സമീപം

രാജ്യത്തിന്റെ താല്‍പര്യത്തെ വ്യക്തിപരമായ ആഗ്രഹങ്ങള്‍ക്കുമുകളില്‍ ഉയര്‍ത്തിപ്പിടിക്കണം: അജിത് ഡോവല്‍

വെള്ളപ്പൊക്ക ദുരിതാശ്വാസം: 2,117.85 കോടി മുന്‍കൂര്‍ അനുവദിച്ച് കേന്ദ്രം

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.