Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ന്യൂനപക്ഷവര്‍ഗ്ഗീയതയെ വിമര്‍ശിച്ചാല്‍ പത്മഭൂഷണെന്നല്ല ഒന്നും കേരളത്തില്‍ കിട്ടില്ല, ഹിന്ദുക്കളെ കുറ്റപ്പെടുത്തൂ, ഏത് അവാര്‍ഡും വാങ്ങാം

കേരളത്തിലെ രാഷ്‌ട്രീയത്തില്‍ എത്രയോ ദശകങ്ങളായി പ്രവര്‍ത്തിക്കുന്ന വെള്ളാപ്പള്ളി നടേശനെ കാത്തിരിക്കുന്നതും ഈ ദുര്‍വിധിയോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2026, 10:20 pm IST
inKerala

തിരുവനന്തപുരം: കേരളത്തില്‍ ന്യൂനപക്ഷ വര്‍ഗ്ഗീയതയെ വിമര്‍ശിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടാല്‍ അയാള്‍ക്ക് പിന്നെ രക്ഷയില്ലെന്ന് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം. “നിങ്ങള്‍ പിന്നെ നിരന്തരം ആക്രമിക്കപ്പെടും. അത്രയ്‌ക്ക് ആക്രമണോത്സുക സ്വഭാവമാണ് അവരുടെ അജണ്ടകള്‍ക്ക്. പുറത്ത് വരാതെ പരോക്ഷമായി വേട്ടയാടുന്നതാണ് രീതി. അങ്ങിനെ വിമര്‍ശിക്കാന്‍ പുറപ്പെടുന്നവര്‍ക്ക് പുരസ്കാരമെന്നല്ല, കിട്ടാനുള്ള നല്ലതെല്ലാം കൈമോശം വരും, ഹിന്ദുക്കളെ കുറ്റപ്പെടുത്തൂ…ഏത് അവാര്‍ഡും വഴിക്കുവരും”- ഇങ്ങിനെ പോകുന്നൂ സമൂഹമാധ്യമത്തിലെ ഒരു വിമര്‍ശനം. കേരളത്തിലെ രാഷ്‌ട്രീയത്തില്‍ എത്രയോ ദശകങ്ങളായി പ്രവര്‍ത്തിക്കുന്ന വെള്ളാപ്പള്ളി നടേശനെ കാത്തിരിക്കുന്നതും ഈ ദുര്‍വിധിയോ?

കോട്ടയത്തെ എസ് എന്‍ഡിപി യോഗത്തില്‍ നടത്തിയ ഒരു പ്രസംഗം മുതലാണ് വെള്ളാപ്പള്ളി വെറുക്കപ്പെട്ടവനായത്. ജനസംഖ്യ വര്‍ധനയാണ് മുസ്ലിംലീഗിന്റെ സീറ്റ് നേട്ടത്തിന് കാരണമെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. മലപ്പുറത്ത് നിയമസഭാ സീറ്റ് വര്‍ധിപ്പിക്കാന്‍ പ്രൊഡക്ഷന്‍ കൂട്ടുകയാണെന്നും ഈഴവസമുദായത്തിലെ പെങ്ങന്മാരും പ്രോഡക്ഷന്‍ നിര്‍ത്തരുതെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
കേരളത്തിലേത് ജനാധിപത്യമല്ല, മതാധിപത്യമാണെന്നും വൈകാതെ കേരളത്തിലെ കാര്യങ്ങള്‍ക്കെല്ലാം മലപ്പുറത്ത് പോയി ചോദിക്കേണ്ട അവസ്ഥ വരുമെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. മുസ്ലിം ലീഗ് നേതാവിനെ മുഖ്യമന്ത്രിയാക്കേണ്ടിവരുന്ന സ്ഥിതിവിശേഷത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു. ഇതിന് ശേഷം വെള്ളാപ്പള്ളിക്ക് നേരെ ശക്തമായ കടന്നാക്രമണമാണ് കേരളം കണ്ടത്. പൊതുവെ അല്‍പം തന്‍റേടമുള്ള നേതാവായതിനാല്‍ വിമര്‍ശകര്‍ക്ക് നേരെ വെള്ളാപ്പള്ളി പുതിയ പുതിയ പ്രസ്താവനകളിലൂടെ തിരിച്ചടിക്കാനും തുടങ്ങി. ഇതോടെ വെള്ളാപ്പള്ളിയോടുള്ള വിരോധം വര്‍ധിച്ചു.

എന്തായാലും ഇപ്പോള്‍ വെള്ളാപ്പള്ളിയ്‌ക്ക് പത്മവിഭൂഷൻ നൽകുന്നതിനെതിരെ ഹൈക്കോടതിയിൽ ഹര്‍ജികളും രാഷ്‌ട്രപതിയ്‌ക്ക് പരാതിയുമായി വലിയ കോലാഹലമാണ് കേരളത്തില്‍ നടക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഭരണകാലത്ത് പത്മ പുരസ്കാരങ്ങള്‍ നേടിയ വിവാദനായകരുടെ പേര് കേട്ടാല്‍ ഞെട്ടും.

2010ല്‍ മന്‍മോഹന്‍ സിങ്ങ് സര്‍ക്കാര്‍ പത്മ പുരസ്കാരങ്ങള്‍ നല്‍കിയത് കശ്മീര്‍ തീവ്രവാദിക്ക്, നിരവധി സിബിഐ കേസുകള്‍ ഉള്ളയാള്‍ക്ക്….

സന്ത് സിങ്ങ് ചട് വാള്‍
യുഎസില്‍ ഹോട്ടല്‍ നടത്തുന്ന സന്ത് സിങ്ങ് ചട് വാള്‍ എന്ന ബിസിനസുകാരന്‍ നിരവധി സിബിഐ കേസുകള്‍ നടത്തുന്ന വ്യക്തിയായിരുന്നു. നിരവധി സാമ്പത്തിക തട്ടിപ്പുകളില്‍ പ്രതിയായ ഇദ്ദേഹത്തിന് 2010ല്‍ കോണ്‍ഗ്രസ് നല്‍കിയത് പത്മഭൂഷണ്‍ ആണ്.

ലീല സാംസണ്‍
സംഗീത നാടക അക്കാദമി അധ്യക്ഷയായിരുന്ന ലീലാ സാംസനെതിരെ കേസുണ്ടായിരുന്നു. അഴിമതി, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു സിബിഐ കേസെടുത്തത്. അവര്‍ക്ക് 2010ല്‍ മന്‍മോഹന്‍സിങ്ങ് സര്‍ക്കാര്‍ പത്മശ്രീ നല്‍കി.

സെയ്ഫ് അലിഖാന്‍
നടന്‍ സെയ്ഫ് അലിഖാനെതിരെ ക്രിമിനല്‍ കേസുകള്‍ നിലവിലിരിക്കെയാണ് അദ്ദേഹത്തിന് കോണ്‍ഗ്രസ് സര്‍ക്കാര്‍ 2010ല്‍ പത്മശ്രീ നല‍്കിയത്.

ഗുലാം മുഹമ്മദ് മിര്‍ എന്ന കശ്മീര്‍ ഭീകരന്‍

2010ല്‍ പത്മശ്രീ നല്‍കിയ ഗുലാം മുഹമ്മദ് മിര്‍ ജമ്മു കശ്മീരിലെ വിവാദപുരുഷനായിരുന്നു. സമ്പന്നരില്‍ നിന്നും പണം തട്ടിപ്പറിയ്‌ക്കല്‍, കൊലപാതകം തുടങ്ങി കേസുകളുണ്ടായിരുന്ന ഒരു കശ്മീരി തീവ്രവാദിയായിരുന്നു ഗുലാം മുഹമ്മദ് മിര്‍. 2010ല്‍ കോണ്‍

 

 

Tags: SNDPVellappally NatesanPadma VibhushanLatest newsPadma award
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എസ് 400 എന്ന റഷ്യ നല്കിയ വ്യോമപ്രതിരോധസംവിധാനത്തില്‍ നിന്നും മിസൈല്‍ പാകിസ്ഥാന്‍ ലക്ഷ്യമാക്കി കുതിക്കുന്നു (ഇടത്ത്) പാകിസ്ഥാന്‍റെ 798 കോടി വരെ വില വരുന്ന അവാക്സ് വിമാനം മിസൈലേറ്റ് തകരുന്നു (വലത്ത്)
India

റഷ്യ തന്ന എസ് 400ന്റെ ഏറ്റവും വലിയ രൗദ്രഭാവം കണ്ടത് ഓപ്പറേഷന്‍ സിന്ദൂറിലാണ്…314 കിലോമീറ്റര്‍ അകലെയുള്ള പാകിസ്ഥാന്റെ അവാക്സ് വിമാനം ഭസ്മമായി

India

അടുത്തതലമുറ ബ്രഹ്മോസ് വികസിപ്പിക്കുന്നതിനെക്കുറിച്ച് സെപ്തംബര്‍ 11ന് പുടിനും മോദിയും ദല്‍ഹിയില്‍ ചര്‍ച്ച ചെയ്യും

India

പുരുഷമേധാവിത്വം തകര്‍ക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെ അപഹാസ്യമാക്കുന്ന വീഡിയോ…ഗണപതി ബപ മോറിയ..മംഗളമൂര്‍ത്തി മോറിയ

ജെന്‍സീ സമരക്കാലത്ത് മുംബൈ പൊലീസിന്‍റെ വാന്‍ തടയുന്ന റിയ ആഹിറിന്‍റെ വൈറലായ ഫോട്ടോ. ഇത് മുന്‍കൂട്ടി ആലോചിച്ചുറപ്പിച്ച് തട്ടിക്കൂട്ടിയ ചിത്രമായിരുന്നുവെന്നാണ് ഷെഹ്സാദ് പൂനവാലയുടെ വിമര്‍ശനം (നടുവില്‍) ഷെഹ്സാദ് പൂനവാല (ഇടത്ത്) റിയ ആഹിര്‍ (വലത്ത്)
India

ഒരു സ്ക്രിപ്റ്റഡ് ഫോട്ടോ വൈറലാക്കുന്നതും ജനങ്ങളുടെ പിന്തുണ നേടുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്…ജെന്‍സീ സമരനായികയെ പരിഹസിച്ച് ഷെഹ്സാദ് പൂനവാല

ബങ്കുരയില്‍ നടന്ന സിജെപി പ്രതിഷേധ സമരത്തില്‍ പങ്കെടുത്തത് വിരലിലെണ്ണാവുന്നവര്‍ (ഇടത്ത്)
India

ബംഗാളില്‍ സിജെപിയുടെ അന്ത്യമടുത്തു;സ്കൂള്‍ നേരെയാക്കാന്‍ സര്‍ക്കാര്‍ സ്കൂളില്‍ പോയവര്‍ക്ക് തല്ല് കിട്ടി, പ്രതിഷേധസമരത്തിന് എത്തിയത് 30 പേര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് കെഎസ്ഇബി ജീവനക്കാരന്‍ കൊടുത്തത് ഉഗ്രന്‍ പണി

വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന്റെ ക്ഷമാപണം സ്വീകരിച്ചതായി മുഖ്യമന്ത്രി

ചവറയില്‍ വൃദ്ധ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍

ജില്ലാ ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 വയസ്

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരുടെ ഹര്‍ജി സിസിഐ തള്ളി

ജുഡീഷ്യറിക്കെതിരായ വിമര്‍ശനങ്ങള്‍ ഉചിതമായ സംവിധാനത്തിലൂടെ മാത്രമേ പാടുള്ളൂ: സുപ്രീം കോടതി

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു

തുടര്‍ച്ചയായി ആറുമാസം റേഷന്‍ സാധനങ്ങള്‍ വാങ്ങിയിട്ടില്ലേ? കാര്‍ഡുകള്‍ മരവിപ്പിച്ചേക്കാം

തട്ടിക്കളയുമെന്ന് മാണി സി. കാപ്പന്‍ ഭീഷണിപ്പെടുത്തിയെന്ന് പ്രവാസി വ്യവസായി ദിനേശ് മേനോന്‍

മുക്കുപണ്ടം പണയം വച്ച് 1.85 ലക്ഷം രൂപ തട്ടിയെടുത്തു മുങ്ങിയ യുവതി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.