Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ന്യൂനപക്ഷവര്‍ഗ്ഗീയതയെ വിമര്‍ശിച്ചാല്‍ പത്മഭൂഷണെന്നല്ല ഒന്നും കേരളത്തില്‍ കിട്ടില്ല, ഹിന്ദുക്കളെ കുറ്റപ്പെടുത്തൂ, ഏത് അവാര്‍ഡും വാങ്ങാം

കേരളത്തിലെ രാഷ്‌ട്രീയത്തില്‍ എത്രയോ ദശകങ്ങളായി പ്രവര്‍ത്തിക്കുന്ന വെള്ളാപ്പള്ളി നടേശനെ കാത്തിരിക്കുന്നതും ഈ ദുര്‍വിധിയോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2026, 10:20 pm IST
in Kerala

തിരുവനന്തപുരം: കേരളത്തില്‍ ന്യൂനപക്ഷ വര്‍ഗ്ഗീയതയെ വിമര്‍ശിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടാല്‍ അയാള്‍ക്ക് പിന്നെ രക്ഷയില്ലെന്ന് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം. “നിങ്ങള്‍ പിന്നെ നിരന്തരം ആക്രമിക്കപ്പെടും. അത്രയ്‌ക്ക് ആക്രമണോത്സുക സ്വഭാവമാണ് അവരുടെ അജണ്ടകള്‍ക്ക്. പുറത്ത് വരാതെ പരോക്ഷമായി വേട്ടയാടുന്നതാണ് രീതി. അങ്ങിനെ വിമര്‍ശിക്കാന്‍ പുറപ്പെടുന്നവര്‍ക്ക് പുരസ്കാരമെന്നല്ല, കിട്ടാനുള്ള നല്ലതെല്ലാം കൈമോശം വരും, ഹിന്ദുക്കളെ കുറ്റപ്പെടുത്തൂ…ഏത് അവാര്‍ഡും വഴിക്കുവരും”- ഇങ്ങിനെ പോകുന്നൂ സമൂഹമാധ്യമത്തിലെ ഒരു വിമര്‍ശനം. കേരളത്തിലെ രാഷ്‌ട്രീയത്തില്‍ എത്രയോ ദശകങ്ങളായി പ്രവര്‍ത്തിക്കുന്ന വെള്ളാപ്പള്ളി നടേശനെ കാത്തിരിക്കുന്നതും ഈ ദുര്‍വിധിയോ?

കോട്ടയത്തെ എസ് എന്‍ഡിപി യോഗത്തില്‍ നടത്തിയ ഒരു പ്രസംഗം മുതലാണ് വെള്ളാപ്പള്ളി വെറുക്കപ്പെട്ടവനായത്. ജനസംഖ്യ വര്‍ധനയാണ് മുസ്ലിംലീഗിന്റെ സീറ്റ് നേട്ടത്തിന് കാരണമെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. മലപ്പുറത്ത് നിയമസഭാ സീറ്റ് വര്‍ധിപ്പിക്കാന്‍ പ്രൊഡക്ഷന്‍ കൂട്ടുകയാണെന്നും ഈഴവസമുദായത്തിലെ പെങ്ങന്മാരും പ്രോഡക്ഷന്‍ നിര്‍ത്തരുതെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
കേരളത്തിലേത് ജനാധിപത്യമല്ല, മതാധിപത്യമാണെന്നും വൈകാതെ കേരളത്തിലെ കാര്യങ്ങള്‍ക്കെല്ലാം മലപ്പുറത്ത് പോയി ചോദിക്കേണ്ട അവസ്ഥ വരുമെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. മുസ്ലിം ലീഗ് നേതാവിനെ മുഖ്യമന്ത്രിയാക്കേണ്ടിവരുന്ന സ്ഥിതിവിശേഷത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു. ഇതിന് ശേഷം വെള്ളാപ്പള്ളിക്ക് നേരെ ശക്തമായ കടന്നാക്രമണമാണ് കേരളം കണ്ടത്. പൊതുവെ അല്‍പം തന്‍റേടമുള്ള നേതാവായതിനാല്‍ വിമര്‍ശകര്‍ക്ക് നേരെ വെള്ളാപ്പള്ളി പുതിയ പുതിയ പ്രസ്താവനകളിലൂടെ തിരിച്ചടിക്കാനും തുടങ്ങി. ഇതോടെ വെള്ളാപ്പള്ളിയോടുള്ള വിരോധം വര്‍ധിച്ചു.

എന്തായാലും ഇപ്പോള്‍ വെള്ളാപ്പള്ളിയ്‌ക്ക് പത്മവിഭൂഷൻ നൽകുന്നതിനെതിരെ ഹൈക്കോടതിയിൽ ഹര്‍ജികളും രാഷ്‌ട്രപതിയ്‌ക്ക് പരാതിയുമായി വലിയ കോലാഹലമാണ് കേരളത്തില്‍ നടക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഭരണകാലത്ത് പത്മ പുരസ്കാരങ്ങള്‍ നേടിയ വിവാദനായകരുടെ പേര് കേട്ടാല്‍ ഞെട്ടും.

2010ല്‍ മന്‍മോഹന്‍ സിങ്ങ് സര്‍ക്കാര്‍ പത്മ പുരസ്കാരങ്ങള്‍ നല്‍കിയത് കശ്മീര്‍ തീവ്രവാദിക്ക്, നിരവധി സിബിഐ കേസുകള്‍ ഉള്ളയാള്‍ക്ക്….

സന്ത് സിങ്ങ് ചട് വാള്‍
യുഎസില്‍ ഹോട്ടല്‍ നടത്തുന്ന സന്ത് സിങ്ങ് ചട് വാള്‍ എന്ന ബിസിനസുകാരന്‍ നിരവധി സിബിഐ കേസുകള്‍ നടത്തുന്ന വ്യക്തിയായിരുന്നു. നിരവധി സാമ്പത്തിക തട്ടിപ്പുകളില്‍ പ്രതിയായ ഇദ്ദേഹത്തിന് 2010ല്‍ കോണ്‍ഗ്രസ് നല്‍കിയത് പത്മഭൂഷണ്‍ ആണ്.

ലീല സാംസണ്‍
സംഗീത നാടക അക്കാദമി അധ്യക്ഷയായിരുന്ന ലീലാ സാംസനെതിരെ കേസുണ്ടായിരുന്നു. അഴിമതി, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു സിബിഐ കേസെടുത്തത്. അവര്‍ക്ക് 2010ല്‍ മന്‍മോഹന്‍സിങ്ങ് സര്‍ക്കാര്‍ പത്മശ്രീ നല്‍കി.

സെയ്ഫ് അലിഖാന്‍
നടന്‍ സെയ്ഫ് അലിഖാനെതിരെ ക്രിമിനല്‍ കേസുകള്‍ നിലവിലിരിക്കെയാണ് അദ്ദേഹത്തിന് കോണ്‍ഗ്രസ് സര്‍ക്കാര്‍ 2010ല്‍ പത്മശ്രീ നല‍്കിയത്.

ഗുലാം മുഹമ്മദ് മിര്‍ എന്ന കശ്മീര്‍ ഭീകരന്‍

2010ല്‍ പത്മശ്രീ നല്‍കിയ ഗുലാം മുഹമ്മദ് മിര്‍ ജമ്മു കശ്മീരിലെ വിവാദപുരുഷനായിരുന്നു. സമ്പന്നരില്‍ നിന്നും പണം തട്ടിപ്പറിയ്‌ക്കല്‍, കൊലപാതകം തുടങ്ങി കേസുകളുണ്ടായിരുന്ന ഒരു കശ്മീരി തീവ്രവാദിയായിരുന്നു ഗുലാം മുഹമ്മദ് മിര്‍. 2010ല്‍ കോണ്‍

 

 

Tags: SNDPVellappally NatesanPadma VibhushanLatest newsPadma award
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

Kerala

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

India

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

India

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ലീഗ് ഭരണം വന്നാൽ മാറാട് ആവർത്തിക്കും; ബിജെപിയുടേത് മികച്ച പ്രകടനം : വെള്ളാപ്പള്ളി നടേശൻ

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

ബംഗാളിൽ സർക്കാർ മാറിയാൽ ഇവിടെ പൊറോട്ട അടിക്കുന്ന ബംഗാളികൾക്ക് നാട്ടിലേക്ക് മടങ്ങുവാൻ അവസരം ഒരുങ്ങും ; സന്തോഷ് പണ്ഡിറ്റ്

മൂന്ന് കൊലപാതക കേസിലെ പ്രതിയെ പട്ടാപ്പകൽ വെടിവെച്ച് കൊന്ന് യുപി പോലീസ് ; അക്രമികൾക്ക് യോഗിയുടെ മുന്നറിയിപ്പ്

കശ്മീരിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത, വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് മുതൽ : 9 മണിക്കൂർ യാത്ര 5 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കും

പിണറായി സർക്കാർ സമ്പൂർണ പരാജയം; തുടർഭരണത്തിനായി ഉദ്യോഗസ്ഥ കോക്കസ് പ്രവർത്തിച്ചു, ഗുരുതര ആരോപണവുമായി ഡോ.ബി. അശോക്

‘അവർക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കാം’: പുതിയ ആയുധം പുറത്തിറക്കുമെന്ന് ഇറാൻ ; ട്രംപിന് വീണ്ടും പരിഹാസം

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.