Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലെ ബീഫ് വിവാദത്തെക്കുറിച്ച് ചോദിച്ച് ബിജെപിയെ കുടുക്കാന്‍ നോക്കിയ മാധ്യമപ്രവര്‍ത്തകന് അഖില്‍ മാരാരുടെ മാസ് ഡയലോഗ്

പശു ഇറച്ചി കഴിക്കാത്ത ഒട്ടേറെ പേരെ തനിക്കറിയാം എന്ന് പറഞ്ഞാണ് അഖില്‍ മാരാര്‍ മറുപടിയിലേക്ക് കടന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2026, 07:55 pm IST
in Kerala
എസ് എഫ് ഐക്കാര്‍ നടത്തിയ ബീഫ് ഫെസ്റ്റിവലില്‍ ബീഫ് കഴിച്ച് ബിജെപിയ്ക്കെതിരെ പ്രതിഷേധിക്കുന്ന മന്ത്രി വാസവന്‍ (വലത്ത്)

എസ് എഫ് ഐക്കാര്‍ നടത്തിയ ബീഫ് ഫെസ്റ്റിവലില്‍ ബീഫ് കഴിച്ച് ബിജെപിയ്ക്കെതിരെ പ്രതിഷേധിക്കുന്ന മന്ത്രി വാസവന്‍ (വലത്ത്)

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്ന വിഷയമാണ് ബീഫ്? പൊതുവേ ബിജെപി എന്ന് പറ‍ഞ്ഞാല്‍ ബീഫ് കഴിക്കാന്‍ പാടില്ല, പശുവിനെ നമ്മുടെ അമ്മയെപ്പോലെ കരുതണം എന്നാണല്ലോ പറയാറ്? എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് അഖില്‍ മാരാര്‍ ചുട്ട മറുപടി നല്‍കി. പശു ഇറച്ചി കഴിക്കാത്ത ഒട്ടേറെ പേരെ തനിക്കറിയാം എന്ന് പറഞ്ഞാണ് അഖില്‍ മാരാര്‍ മറുപടിയിലേക്ക് കടന്നത്.

“എന്റെ അമ്മായിയമ്മ ഒരു ബിജെപിക്കാരിയുമല്ല. കോണ്‍ഗ്രസുകാരിയാണ്. പക്ഷെ അവര്‍ പശു ഇറച്ചി കഴിയ്‌ക്കാറില്ല. ഞാനും പശുഇറച്ചി കഴിയ്‌ക്കാറില്ല. ഞാന്‍ ഒരു പാട് പോത്തും ബീഫും കഴിച്ചതോണ്ട് എന്റെ യൂറിസ് ആസിഡ് കൂടി മരുന്ന് കഴിച്ചോണ്ടിരിക്കുന്ന ഒരാളാണ്.” – അഖില്‍ മാരാര്‍ പറഞ്ഞു.

“ഇവിടെ അനാവശ്യമായാണ് ബിഫീനെക്കുറിച്ച് വിവാദമുണ്ടാക്കുന്നത്. ഇവിടെ കേരളത്തില്‍ ഏതെങ്കിലും ഹോട്ടലില്‍ പോയി ബിജെപിയ്‌ക്കാര്‍ പറഞ്ഞിട്ടുണ്ടോ ഇവിടെ ബീഫ് കഴിയ്‌ക്കരുതെന്ന്. ഉത്തരേന്ത്യയുടെ കള്‍ച്ചര്‍ വേറെയാണ്. അത് നിങ്ങള്‍ മനസ്സിലാക്കണം. 1857ല്‍ തോക്കേന്തിയ ബ്രിട്ടീഷുകാരന്‍ പശുവിന്റെ നെയ്യ് പുരട്ടിയ വെടിയുണ്ട കടിച്ചുവലിക്കാന്‍ പട്ടാളത്തില്‍ ജോലി ചെയ്യുന്ന ഹിന്ദുവിനോടും പന്നിമാംസം പുരട്ടിയ ബുള്ളറ്റ് കടിച്ചുവലിക്കാന്‍ ഇന്ത്യന്‍ പട്ടാളത്തില്‍ ജോലി ചെയ്യുന്ന മുസ്ലിങ്ങളോടും ആവശ്യപ്പെട്ടതാണ് 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന് കാരണമായതെന്നുവരെ പറയാറുണ്ട്. അതായത് പശുവിന്റെയും പന്നിയുടെയും പേരില്‍ 1857ല്‍ ബ്രിട്ടീഷുകാരോട് പോരാടിയ ഒരു ജനതയുള്ള ഈ സ്ഥലത്ത് 2025ല്‍ മോദി ഭരിച്ചതുകൊണ്ടോ, 2014ല്‍ മോദി അധികാരത്തില്‍ വന്നതുകൊണ്ടോ ഒന്നും ഉണ്ടായ പ്രശ്നമല്ല ഇത്. “- അഖില്‍ മാരാര്‍ പറയുന്നു.

ഇവിടെ ബീഫ് എന്ന് പറഞ്ഞ് വിവാദമുണ്ടാക്കുന്നത് രാഷ്‌ട്രീയത്തിന് വേണ്ടി ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ചിലരുടെ ശ്രമത്തിന്റെ ഭാഗമാണ്. ഇടത്പക്ഷക്കാര്‍ ഏതോ ഒരു കോണില്‍ സംഭവിക്കുന്ന പ്രശ്നത്തെ ഈ രാജ്യത്തെ 130 കോടി ജനങ്ങള്‍ക്കിടയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രശ്നം പോലെ ബീഫ് പ്രശ്നത്തെ എടുത്തിടുകയാണ്. പ്രശ്നം വലുതാക്കി മനുഷ്യനെ ഭിന്നിപ്പിക്കുകയാണ്. ഈ രാജ്യത്ത് മുസ്ലിങ്ങള്‍ക്ക് പ്രശ്നമുണ്ടെങ്കില്‍ അത് റിയല്‍ ആയി അഡ്രസ് ചെയ്യണം. അല്ലാതെ ഇല്ലാത്ത പ്രശ്നമുണ്ടാക്കി അതിനെ പെരുപ്പിച്ച് ഹിന്ദുവിനെയും മുസ്ലിമിനെയും തമ്മിലടിപ്പിക്കാനാണ് ഒരു കൂട്ടര്‍ ബീഫിന്റെ പേരില്‍ ചെയ്യുന്നത്. “- അഖില്‍ മാരാര്‍ പറയുന്നു.

Tags: buffalo meetox meetMuslimsbeefAkhil MararLatest newsKottarakkarbeef festivalCow meat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

Mollywood

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

Kerala

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

India

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍
Kerala

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

പുതിയ വാര്‍ത്തകള്‍

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

നിതിൻ രാജിന്റെ മരണം: അന്വേഷണത്തിന് പുതിയ സംഘം, ഡോ. റാമിന് ജാമ്യം കിട്ടിയത് പോലീസ് ഒത്തുകളിയിലെന്ന് കുടുംബം

പാർലമെന്റ് നടപടികൾ ഇന്നും സ്തംഭിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം: എന്തെങ്കിലും കാരണം കണ്ടെത്തി സഭ മരവിപ്പിക്കുന്നത് സ്ഥിരം നടപടി

പുനലൂർ സ്നാനക്കുളം

കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; ബലിക്കടവുകള്‍ വൃത്തിഹീനം, മുന്നൊരുക്കങ്ങളില്ലെന്ന് പരാതി

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.