Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലെ ബീഫ് വിവാദത്തെക്കുറിച്ച് ചോദിച്ച് ബിജെപിയെ കുടുക്കാന്‍ നോക്കിയ മാധ്യമപ്രവര്‍ത്തകന് അഖില്‍ മാരാരുടെ മാസ് ഡയലോഗ്

പശു ഇറച്ചി കഴിക്കാത്ത ഒട്ടേറെ പേരെ തനിക്കറിയാം എന്ന് പറഞ്ഞാണ് അഖില്‍ മാരാര്‍ മറുപടിയിലേക്ക് കടന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2026, 07:55 pm IST
in Kerala
എസ് എഫ് ഐക്കാര്‍ നടത്തിയ ബീഫ് ഫെസ്റ്റിവലില്‍ ബീഫ് കഴിച്ച് ബിജെപിയ്ക്കെതിരെ പ്രതിഷേധിക്കുന്ന മന്ത്രി വാസവന്‍ (വലത്ത്)

എസ് എഫ് ഐക്കാര്‍ നടത്തിയ ബീഫ് ഫെസ്റ്റിവലില്‍ ബീഫ് കഴിച്ച് ബിജെപിയ്ക്കെതിരെ പ്രതിഷേധിക്കുന്ന മന്ത്രി വാസവന്‍ (വലത്ത്)

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്ന വിഷയമാണ് ബീഫ്? പൊതുവേ ബിജെപി എന്ന് പറ‍ഞ്ഞാല്‍ ബീഫ് കഴിക്കാന്‍ പാടില്ല, പശുവിനെ നമ്മുടെ അമ്മയെപ്പോലെ കരുതണം എന്നാണല്ലോ പറയാറ്? എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് അഖില്‍ മാരാര്‍ ചുട്ട മറുപടി നല്‍കി. പശു ഇറച്ചി കഴിക്കാത്ത ഒട്ടേറെ പേരെ തനിക്കറിയാം എന്ന് പറഞ്ഞാണ് അഖില്‍ മാരാര്‍ മറുപടിയിലേക്ക് കടന്നത്.

“എന്റെ അമ്മായിയമ്മ ഒരു ബിജെപിക്കാരിയുമല്ല. കോണ്‍ഗ്രസുകാരിയാണ്. പക്ഷെ അവര്‍ പശു ഇറച്ചി കഴിയ്‌ക്കാറില്ല. ഞാനും പശുഇറച്ചി കഴിയ്‌ക്കാറില്ല. ഞാന്‍ ഒരു പാട് പോത്തും ബീഫും കഴിച്ചതോണ്ട് എന്റെ യൂറിസ് ആസിഡ് കൂടി മരുന്ന് കഴിച്ചോണ്ടിരിക്കുന്ന ഒരാളാണ്.” – അഖില്‍ മാരാര്‍ പറഞ്ഞു.

“ഇവിടെ അനാവശ്യമായാണ് ബിഫീനെക്കുറിച്ച് വിവാദമുണ്ടാക്കുന്നത്. ഇവിടെ കേരളത്തില്‍ ഏതെങ്കിലും ഹോട്ടലില്‍ പോയി ബിജെപിയ്‌ക്കാര്‍ പറഞ്ഞിട്ടുണ്ടോ ഇവിടെ ബീഫ് കഴിയ്‌ക്കരുതെന്ന്. ഉത്തരേന്ത്യയുടെ കള്‍ച്ചര്‍ വേറെയാണ്. അത് നിങ്ങള്‍ മനസ്സിലാക്കണം. 1857ല്‍ തോക്കേന്തിയ ബ്രിട്ടീഷുകാരന്‍ പശുവിന്റെ നെയ്യ് പുരട്ടിയ വെടിയുണ്ട കടിച്ചുവലിക്കാന്‍ പട്ടാളത്തില്‍ ജോലി ചെയ്യുന്ന ഹിന്ദുവിനോടും പന്നിമാംസം പുരട്ടിയ ബുള്ളറ്റ് കടിച്ചുവലിക്കാന്‍ ഇന്ത്യന്‍ പട്ടാളത്തില്‍ ജോലി ചെയ്യുന്ന മുസ്ലിങ്ങളോടും ആവശ്യപ്പെട്ടതാണ് 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന് കാരണമായതെന്നുവരെ പറയാറുണ്ട്. അതായത് പശുവിന്റെയും പന്നിയുടെയും പേരില്‍ 1857ല്‍ ബ്രിട്ടീഷുകാരോട് പോരാടിയ ഒരു ജനതയുള്ള ഈ സ്ഥലത്ത് 2025ല്‍ മോദി ഭരിച്ചതുകൊണ്ടോ, 2014ല്‍ മോദി അധികാരത്തില്‍ വന്നതുകൊണ്ടോ ഒന്നും ഉണ്ടായ പ്രശ്നമല്ല ഇത്. “- അഖില്‍ മാരാര്‍ പറയുന്നു.

ഇവിടെ ബീഫ് എന്ന് പറഞ്ഞ് വിവാദമുണ്ടാക്കുന്നത് രാഷ്‌ട്രീയത്തിന് വേണ്ടി ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ചിലരുടെ ശ്രമത്തിന്റെ ഭാഗമാണ്. ഇടത്പക്ഷക്കാര്‍ ഏതോ ഒരു കോണില്‍ സംഭവിക്കുന്ന പ്രശ്നത്തെ ഈ രാജ്യത്തെ 130 കോടി ജനങ്ങള്‍ക്കിടയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രശ്നം പോലെ ബീഫ് പ്രശ്നത്തെ എടുത്തിടുകയാണ്. പ്രശ്നം വലുതാക്കി മനുഷ്യനെ ഭിന്നിപ്പിക്കുകയാണ്. ഈ രാജ്യത്ത് മുസ്ലിങ്ങള്‍ക്ക് പ്രശ്നമുണ്ടെങ്കില്‍ അത് റിയല്‍ ആയി അഡ്രസ് ചെയ്യണം. അല്ലാതെ ഇല്ലാത്ത പ്രശ്നമുണ്ടാക്കി അതിനെ പെരുപ്പിച്ച് ഹിന്ദുവിനെയും മുസ്ലിമിനെയും തമ്മിലടിപ്പിക്കാനാണ് ഒരു കൂട്ടര്‍ ബീഫിന്റെ പേരില്‍ ചെയ്യുന്നത്. “- അഖില്‍ മാരാര്‍ പറയുന്നു.

Tags: buffalo meetox meetMuslimsbeefAkhil MararLatest newsKottarakkarbeef festivalCow meat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

India

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

പുതിയ വാര്‍ത്തകള്‍

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.