Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്രം കേരളത്തിന് അനുവദിച്ച മെഡിക്കല്‍ കോളേജ് സംസ്ഥാനം നഷ്ടപ്പെടുത്തുന്നു: പി.കെ. കൃഷ്ണദാസ്

എല്ലാം കേന്ദ്രസര്‍ക്കാര്‍ നല്‍കുമായിരുന്നു. എന്നിട്ടും കേന്ദ്ര പദ്ധതി അട്ടിമറിക്കാനാണ് സിപിഎം നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2026, 09:00 pm IST
in Kerala

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് അനുവദിച്ച മെഡിക്കല്‍ കോളേജ് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പ്കേടും കെടുകാര്യസ്ഥതയും കൊണ്ട് നഷ്ടപ്പെടുന്ന അവസ്ഥയിലാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്.ഇസ്ഐയുടെ കീഴില്‍
കൊല്ലം ആശ്രാമത്ത് അനുവദിച്ച മെഡിക്കല്‍ കോളേജിന് സംസ്ഥാന സര്‍ക്കാരാണ് എസെന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍ക്കേണ്ടത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും എസെന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇതുമൂലം ഈ മെഡിക്കല്‍ കോളേജ് കേരളത്തിന് നഷ്ടപ്പെടാന്‍ പോവുകയാണെന്നും കൃഷ്ണദാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇഎസ്ഐ ബോര്‍ഡാണ് രാജ്യത്ത് ഇരുപത് മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. അതില്‍ ആദ്യ ഘട്ടത്തിലുള്ള പത്ത് മെഡിക്കല്‍ കോളേജുകളിലൊന്നാണ് കൊല്ലത്ത് അനുവദിച്ചത്. കേരളത്തോടൊപ്പം മെഡിക്കല്‍ കോളേജ് അനുവദിച്ച മറ്റ് സംസ്ഥാനങ്ങളെല്ലാം കൃത്യസമയത്ത് എസെന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചു. ഈ കഴിഞ്ഞ ജനുവരി 28 ആയിരുന്നു എസെന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് സര്‍പ്പിക്കേണ്ട അവസാന തീയതി. പലതവണ തീയതി നീട്ടി നല്‍കിയിട്ടും കേരളം എസെന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല. ജനുവരി 28 എന്ന തീയതി ഫെബ്രുവരി മൂന്നാക്കി നല്‍കിയിട്ടും ഇതുവരെ ഈ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായിട്ടില്ലെന്നും കൃഷ്ണദാസ് പറഞ്ഞു.

200 കിടക്കകളും അമ്പത് മെഡിക്കല്‍ സീറ്റുകളുമാണ് ഈ ഇസ്എസ്ഐ മെഡിക്കല്‍ കോളേജിന് അനുവദിച്ചിട്ടുള്ളത്. പാവപ്പെട്ട ഇസ്ഐസ്ഐ തൊഴിലാളികളുടെ മക്കള്‍ക്കായി 22 സീറ്റ് റിസര്‍വുചെയ്തിരുന്നു.

ഇഎസ്‌ഐഅംഗങ്ങള്‍ക്ക് വിദ്ഗ്ധ ചികിത്സ ലഭിക്കാന്‍ ഉതകുന്നതായിരുന്നു ഈ മെഡിക്കല്‍ കോളേജ്. നിലവില്‍ കൊല്ലത്തുള്ള ഇഎസ്ഐ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി മെഡിക്കല്‍ കോളേജായി ഉയര്‍ത്താനായിരുന്നു പദ്ധതി. കേരളാ സര്‍ക്കാര്‍ ഒന്നും ചെയ്യേണ്ട കാര്യമുണ്ടായിരുന്നില്ല. എല്ലാം കേന്ദ്രസര്‍ക്കാര്‍ നല്‍കുമായിരുന്നു. എന്നിട്ടും കേന്ദ്ര പദ്ധതി അട്ടിമറിക്കാനാണ് സിപിഎം നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത്. എന്നിട്ടാണ് കേന്ദ്രം അവഗണിക്കുന്നുവെന്ന് ദുഷ്പ്രചരാണം നടത്തുന്നത്. പാവപ്പെട്ടവന്റെ മക്കള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം കിട്ടേണ്ടിയിരുന്ന പിഎംശ്രീ പദ്ധതി, പാവപ്പെട്ടവര്‍ക്ക് കുടിവെള്ളം കിട്ടേണ്ട ജല്‍ജീവന്‍ പദ്ധതി എന്നിവയെല്ലാം സിപിഎം നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചുവെന്നും കൃഷ്ണദാസ് ആരോപിച്ചു.

തൊഴിലാളികളോടും പാവപ്പെട്ട ജനങ്ങളോടും സംസ്ഥാന സര്‍ക്കാര്‍ മാപ്പ് പറയണമെന്നും ഇതില്‍ പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയാറാവണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു. കൊല്ലം എംപി എന്‍ കെ പ്രേമചന്ദ്രന്‍ അടക്കമുള്ള യുഡിഎഫ് എംപിമാരാരും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. കേന്ദ്രവിരുദ്ധത പ്രചരിപ്പിക്കാനാണ് ഇന്‍ഡി സഖ്യം ശ്രമിക്കുന്നതെന്നും കൃഷ്ണദാസ് ആരോപിച്ചു,

സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം വേണം

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം വേണമെന്നാണ് ബിജെപിയുടെ ആവശ്യം. വരും ദിവസങ്ങളില്‍ ഈ വിഷയം ആവശ്യപ്പെട്ട് ബി ജെ പി കൂടുതല്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും.

വിളപ്പില്‍ശാല സംഭവത്തില്‍ ആശുപത്രിക്ക് വലിയ വീഴ്ച

വിളപ്പില്‍ശാലയില്‍ ചികിത്സകിട്ടാതെ യുവാവ് മരിച്ച സംഭവത്തില്‍ ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് വലിയ വീഴ്ചയുണ്ടായിട്ടുണ്ടെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരിക്കുകയാണ്. എന്നിട്ടും ഈ ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായിട്ടില്ലെന്നും കൃഷ്ണദാസ് പറഞ്ഞു. ഈ ആശുപത്രിയിലെ ജീവനക്കാരെല്ലാം കരാര്‍ ജീവനക്കാരാണെന്നാണ് അറിയുന്നത്. വിളപ്പില്‍ ശാല വിഷയത്തില്‍ ബിജെപിയും യുമോര്‍ച്ചയും ശക്തമായ സമരം ആരംഭിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു.

 

 

 

Tags: pk krishnadasCentral GovernmentESIMedical Collegebjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ പുലി പ്രഭാകരന്റെ ഓർമ്മ ദിനത്തിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ അനുസ്മരണ കുറിപ്പ്

Kerala

എല്ലാവരുടേയും മുരളിയേട്ടന്‍

Kerala

കോണ്‍ഗ്രസ്-സിപിഎം ഒത്തുകളിയുടെ ആ പഴയ നാളുകള്‍ ഇനി പറ്റില്ല, മന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു- രാജീവ് ചന്ദ്രശേഖര്‍

News

എൽടിടിഇ: മുഖ്യമന്ത്രി വിജയ് വിവാദത്തിൽ, പിന്തുണക്കുന്ന രാഹുലിനും വിമർശനം

Kerala

ശബരീനാഥിനെ മുഖ്യമന്ത്രി സതീശന്റെ ഓഫീസിലേക്ക് ഉന്നത പദവിയുമായി പോയാല്‍ തിരു. കോര്‍പറേഷനില്‍ ബിജെപി കേവലഭൂരിപക്ഷം നേടും

പുതിയ വാര്‍ത്തകള്‍

ഈ അവതാരത്തെ കരുതിയിരിക്കുക; റിനി ആൻ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി വിജിൽ മോഹനൻ

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനാലപിച്ചത് സംഘപരിവാര വിധേയത്വം പ്രകടിപ്പിക്കാൻ, മതേതര മൂല്യം തകരുമെന്ന് പരാതി പറഞ്ഞ് എസ്ഡിപിഐ

കെ-റെയിൽ വിജ്ഞാപനം റദ്ദാക്കാൻ ആലോചന; മഞ്ഞക്കുറ്റികൾ സർക്കാർ തന്നെ വലിച്ചൂരും

നെയ്‌മര്‍ ഡാ സില്‍വ സാന്റോസ് ജൂനിയര്‍… തിരിച്ചുവരവുകളുടെ രാജകുമാരന്‍

സ്വദേശി വ്യാപാരി മഞ്ചിന്റെ ദ്വിദിന ദേശീയ ആസൂത്രണ യോഗത്തില്‍ പങ്കെടുത്ത ദേശീയ സംയോജകന്‍ കാശ്മീരി ലാലിന് ഉപഹാരം നല്‍കുന്നു

എല്ലാ ജില്ലകളിലും വ്യാപാരിക്ഷേമ ബോര്‍ഡ്; സ്വദേശി വ്യാപാരി മഞ്ച് രാജ്യമൊട്ടാകെ വ്യാപിപ്പിക്കും

കൂന്തലുകളുടെ പ്രത്യുത്പാദന രീതി വെളിപ്പെടുത്തി പഠനം

തകർന്നതോ ഉപേക്ഷിച്ചതോ ആയ വിഗ്രഹങ്ങൾ ശേഖരിക്കുന്നതിനായി ഡൽഹി സർക്കാർ ശേഖരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു: അറിയിപ്പുമായി മുഖ്യമന്ത്രി രേഖ ഗുപ്ത

ക്ഷേത്രങ്ങള്‍ക്ക് മേല്‍ സര്‍ക്കാര്‍ നിയന്ത്രണം; സാധുത പരിശോധിക്കാന്‍ സുപ്രീംകോടതി

ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന വാഗ്ദത്ത ഭൂമിയുടെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങ് നിര്‍മാതാവും നടനുമായ ഷാജു വാലപ്പനും ഭാര്യ ലിന്‍സി ഷാജു വാലപ്പനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു

മലയാളത്തിലെ ആദ്യ എഐ ചിത്രം വാഗ്ദത്ത ഭൂമിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

ഉന്നത വിദ്യാഭ്യാസം കോൺഗ്രസിന്, ലത്തീൻ സഭയുടെ എതിർപ്പിനിടെ ഫിഷറീസ് മുസ്ലിം ലീഗിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.