Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇറാനികള്‍ കുടിയേറി സ്ഥാപിച്ച മതമാണോ ഹിന്ദുമതം?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2026, 01:16 pm IST
inVicharam, Article

ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ ഇത്ര വലിയ ജ്ഞാനിയാണെന്ന് ആര്‍ക്കും പ്രതീക്ഷിക്കാന്‍ കഴിഞ്ഞില്ല!

ഇറാനിലേക്ക് ഒരുകൂട്ടം ഭാരതീയര്‍ കുടിയേറിയതും (ജരാസന്ധനും അനുയായികളും), പില്‍ക്കാലത്ത് അവര്‍ സൊരാസ്ട്രിയന്‍ മതം (Zoroastrianism) സ്ഥാപിച്ചതും എന്നായിരുന്നു? യേശുക്രിസ്തുവിന്റെ പൂര്‍വ്വപിതാവ് അബ്രഹാമും കൂട്ടരും ഈജിപ്ഷ്യന്‍ ജനതയ്‌ക്ക് അടിമപ്പണി ചെയ്യാന്‍ തുടങ്ങുന്നതിന് മുന്‍പായിരുന്നോ പിന്‍പായിരുന്നോ ഇറാനില്‍ നിന്നും ഭാരതത്തിലേക്ക് കുടിയേറിയതും ഹിന്ദുമതം സ്ഥാപിച്ചതും പിതാവേ?

മനുഷ്യ സംസ്‌കാരത്തിന്റെ ആരംഭദശയില്‍ത്തന്നെ ഭാരതീയര്‍ ഹിമാലയത്തെ ശിവനായും, കൈലാസം ശിവന്റെ ആസ്ഥാനമായും, പാര്‍വ്വതിയും ഗംഗയും ശിവപത്‌നിമാരായും സങ്കല്‍പ്പിച്ച് ആരാധിക്കുന്നതിന് മുന്‍പായിരുന്നോ പിന്‍പായിരുന്നോ ഇറാനില്‍ നിന്നും ഒരുകൂട്ടം ജനത ഭാരതത്തിലേക്ക് കുടിയേറിയത്? ഹാരപ്പന്‍ സംസ്‌കാരത്തില്‍പ്പോലും ശിവാരാധന നിലനിന്നിരുന്ന സാഹചര്യത്തിലാണ് ഈ ചോദ്യം പ്രസക്തമാകുന്നത്.

ലോകത്ത് മറ്റെവിടെയും ഇല്ലാത്ത തരത്തില്‍ നാല് വേദങ്ങളും ഉപനിഷത്തുകളും, തര്‍ക്കം, വ്യാകരണം, അലങ്കാരശാസ്ത്രം, ഭാഷാശാസ്ത്രം, വൈദ്യം, ജ്യോതിഷം, വാസ്തുശില്പം, പ്രാണിശാസ്ത്രം, ഗജശാസ്ത്രം (ആനപരിശീലനം) വരെയും ഇവിടെ രൂപപ്പെട്ടു. അതിനുമപ്പുറം നളന്ദ സര്‍വ്വകലാശാലയിലെ ഗ്രന്ഥശേഖരത്തിന് തീയിട്ട് മൂന്നുമാസം കത്തിയിട്ടും തീരാത്തത്ര ശാസ്ത്രഗ്രന്ഥങ്ങള്‍ സൃഷ്ടിച്ച ജനത ഭാരതത്തിലേക്ക് കുടിയേറിയപ്പോള്‍, ഇതില്‍ കുറെയെങ്കിലും ഇറാനില്‍ വിട്ടുപോരാഞ്ഞതെന്തേ? വെള്ളക്കാര്‍ സൃഷ്ടിച്ച ആര്യ-ദ്രാവിഡ വാദത്തെ അങ്ങ് ഇന്നും മുറുകെപ്പിടിച്ചിരിക്കുകയാണല്ലോ.

ദൈവം ആജ്ഞാപിച്ച് ഞൊടിയിടകൊണ്ട് ആകാശവും ഭൂമിയും സൂര്യചന്ദ്രന്മാരെയും സൃഷ്ടിച്ചു (ഉല്പത്തി 1:6-12). ആദമിന്റെ വാരിയെല്ലില്‍ നിന്ന് ഹവ്വയെയും സൃഷ്ടിച്ചു. അവരുടെ മക്കളായ കയീനും ഹാബേലും; അതില്‍ ഹാബേലിനെ കയീന്‍ കൊന്നു (ഉല്പത്തി 4:8). ആ വംശാവലിയിലെ പതിനാലാം തലമുറയില്‍പ്പെട്ട തേരഹിന്റെ മകനായ അബ്രഹാം, തന്റെ പിതാവിന്റെ വിഗ്രഹ നിര്‍മ്മാണത്തില്‍ അമിത യാതന അനുഭവിച്ച് പ്രതിഷേധിച്ച് തന്റെ വിഹിതമായ ആടുമാടുകളെയും വാങ്ങി ഭാര്യ സാറയുമൊത്ത് കനാന്‍ ദേശത്തേക്ക് താമസം മാറി. അബ്രഹാമും പിന്‍ഗാമികളും വിഗ്രഹ വൈരികളായതിന്റെ കാരണം വേറെങ്ങും തേടിപ്പോകേണ്ടതില്ലല്ലോ. ഇദ്ദേഹത്തെയാണ് ക്രൈസ്തവരും ഇസ്ലാം മതവിശ്വാസികളും തങ്ങളുടെ പൂര്‍വ്വപിതാവായി കരുതുന്നത്.

കനാന്‍ ദേശത്ത് ക്ഷാമമുണ്ടായപ്പോള്‍ അവര്‍ മിസ്രയീമിലേക്ക് (ഈജിപ്റ്റ്) അഭയാര്‍ത്ഥികളായി പോയി (ഉല്പത്തി 12:10-16). സുന്ദരിയായ തന്റെ ഭാര്യ സാറയെ സഹോദരിയെന്ന് നുണ പറഞ്ഞ് ഫറവോന് (ഈജിപ്റ്റിലെ ചക്രവര്‍ത്തി) ഭാര്യയാകാന്‍ വിട്ടുകൊടുത്തു. അവള്‍ നിമിത്തം ഫറവോന്‍ അബ്രഹാമിന് നന്മ ചെയ്തു. പിന്നീട് സത്യാവസ്ഥ അറിഞ്ഞപ്പോള്‍ അബ്രഹാമിനെ വിളിച്ച് അവളെ തിരികെ കൊടുത്തു. വരള്‍ച്ചയ്‌ക്കും ക്ഷാമത്തിനും ആശ്വാസമായി ഫറവോനില്‍ നിന്നും കുറെയധികം സമ്പത്തും ലഭിച്ച ശേഷം അവര്‍ ബഥേലിലേക്ക് മാറി താമസിച്ചു.

വീണ്ടും ഊരുചുറ്റി ഗരാര്‍ എന്ന ദേശത്തെത്തി, അവിടെയും തന്റെ ഭാര്യയെ സഹോദരിയെന്ന് നുണ പറഞ്ഞ് അബിമേലെക്കിന് കാഴ്ചവെച്ച് (ഉല്പത്തി 20:2-12) പ്രീതി സമ്പാദിച്ചു. സത്യം തിരിച്ചറിഞ്ഞപ്പോള്‍ അബിമേലെക്ക് അബ്രഹാമിനെ ശാസിച്ച് ഭാര്യയെ തിരികെ കൊടുത്തു. ഇതിന് പരിഹാരമായി ആയിരം വെള്ളിയും ആടുമാടുകളെയും അബ്രഹാമിന് നല്‍കി. ഇറാനികളുടെ ഭാരതത്തിലേക്കുള്ള കുടിയേറ്റത്തില്‍ ഇങ്ങനെ വല്ലതും സംഭവിച്ചിട്ടുണ്ടോ പിതാവേ?

അബ്രഹാമിന് സ്വന്തം ഭാര്യയില്‍ കുട്ടികള്‍ ജനിക്കാതിരുന്നപ്പോള്‍, ഭാര്യയുടെ സമ്മതത്തോടുകൂടി ദാസിയായ ഹാഗാറില്‍ ജനിച്ച പുത്രനാണ് ഇസ്മായേല്‍. പിന്നീട് അബ്രഹാമിന്റെ ഭാര്യ സാറയില്‍ ജനിച്ച പുത്രനാണ് ഇസഹാക്ക്. ഭാവിയിലുണ്ടാകാവുന്ന അവകാശതര്‍ക്കം ഭയന്ന് ദാസി ഹാഗാറിനെയും പുത്രന്‍ ഇസ്മായേലിനെയും ഇറക്കിവിടുന്നു (ഉല്പത്തി 21:10). മിസ്രയീമിലെ ജനതയ്‌ക്ക് 430 വര്‍ഷത്തോളം അടിമപ്പണി ചെയ്യുകയായിരുന്നു അബ്രഹാമിന്റെ മക്കള്‍. മിസ്രയീമികള്‍ എബ്രായരുടെ കൂടെ ഭക്ഷണം കഴിക്കില്ലായിരുന്നു, അവരെ അത്യന്തം വെറുത്തിരുന്നു (പുറപ്പാട് 8:26).

യേശുവിന്റെ തിരോധാനത്തിന് 200 വര്‍ഷത്തിനുശേഷം യേശുവിനെ കണ്ടിട്ടുപോലുമില്ലാത്ത പൗലോസ് എന്ന മഹാന്‍ ശക്തമായ എതിര്‍പ്പുകളെ മറികടന്ന് സ്ഥാപിക്കപ്പെട്ട സംഘടനയല്ലേ ക്രിസ്തുമതമായി പരിണമിക്കപ്പെട്ടത്. എ.ഡി. 325 ല്‍ ഏഷ്യാ മൈനറിലെ നിഖ്യാ നഗരത്തില്‍ വെച്ചുകൂടിയ സുനഹദോസ് (പുരോഹിതരുടെ യോഗം) കുരിശിനെ മതത്തിന്റെ പ്രതീകമായി അംഗീകരിച്ച് പ്രഖ്യാപിച്ചു. വീണ്ടും 25 വര്‍ഷത്തിനുശേഷമാണ് കോണ്‍സ്‌റ്റൈന്‍ഡിന്‍ ശക്തനായ മാക്സ്മിയന്‍ ചക്രവര്‍ത്തിയുമായുള്ള യുദ്ധം. ചക്രവര്‍ത്തിയെ തോല്‍പ്പിക്കാന്‍ ആ പ്രദേശവാസികളിലെ യേശു ഭക്തര്‍ ചതിയിലും വഞ്ചനയിലും കൂടി കോണ്‍സ്‌റ്റൈന്‍ഡിനെ സഹായിച്ചതിനുള്ള പാരിതോഷികമായി അദ്ദേഹം യേശു അനുയായി ആവുകയും രാഷ്‌ട്രമതമായി അംഗീകരിക്കുകയും ചെയ്തു.

എ.ഡി. 52-ല്‍ എവിടെ നിന്നാണ് ഒരു സെന്റ് തോമസ് ഉണ്ടായതും കേരളത്തില്‍ വന്നതും ക്രിസ്തുമതം സ്ഥാപിച്ചതും? ഭാരതവും സനാതന ധര്‍മ്മവും ബ്രാഹ്മണ്യവും ഈ മണ്ണിന്റെ തന്നെ ഉല്‍പ്പന്നങ്ങളാണ്. ഒഴുകിയെത്തിയ പല നന്മകളെയും ഭാരതം സ്വാംശീകരിച്ചിട്ടുണ്ടാകാം. ‘ഓം’ എന്ന ഒറ്റമന്ത്രം ഗഹനമായി പഠിച്ചാല്‍ മതി ഹിന്ദുമതം എന്താണെന്ന് അറിയാന്‍.

Tags: hinduiran
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

World

ഇറാഖിൽ നിന്നും ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങൾ വിക്ഷേപിച്ച നിരവധി ഡ്രോണുകൾ തടഞ്ഞിട്ടതായി സൗദി പ്രതിരോധ മന്ത്രാലയം

News

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു
Kerala

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

പുതിയ വാര്‍ത്തകള്‍

കുറ്റവാളികൾക്ക് കത്രിക പൂട്ടിട്ട് മോദി സർക്കാർ: 88 കോടി രൂപയുടെ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയെയും ഭാര്യയെയും യുഎഇയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

അമ്മയിലെ തമ്മിലടി രൂക്ഷമാകുന്നു; രാജി സമർപ്പിച്ചവരുടെ ഒന്നും വേണ്ട , ശ്വേതാ മേനോന്‍ കമ്മിറ്റിയുടെ ഓണക്കിറ്റ് ബഹിഷ്‌കരിച്ച് താരങ്ങള്‍

ഓണാട്ടുകരയുടെ പെെതൃകമായ ദേവീ ദേവ ചൈതന്യമുള്ള ജീവതകളെ കുറിച്ചറിയാം

അനില്‍ മേനോന്‍, ജെസീക്ക മെയര്‍

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

മുലയൂട്ടാം, കുഞ്ഞിന്റെ നല്ല നാളേക്കായി

മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ലിങ്കിന്റെ ചിത്രം

മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം: പൊതുജനം കബളിപ്പിക്കപ്പെടരുത്

പ്ലാസ്റ്റിക് മദ്യക്കുപ്പി തിരിച്ചേൽപ്പിക്കുമ്പോൾ 20 രൂപ പദ്ധതി ബെവ്കോ അവസാനിപ്പിച്ചു

ഗതാഗത മന്ത്രിയുടെ മര്യാദകേട്

ദശരഥ ഭരണതന്ത്രത്തിന്റെ ആധുനിക പ്രസക്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.