Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

വെള്ളത്തിന് തീ പിടിക്കും , ഇതാണ് ശാസ്ത്ര ലോകത്തെ അദ്ഭുതപ്പെടുത്തിയ ആ കുളം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2026, 12:01 am IST
inSocial Trend

വെളുത്ത മണല്‍ നിറഞ്ഞ ബീച്ചുകളും , ഈന്തപ്പനകളും , മഴക്കാടുകളും ആകാശത്തേക്ക് തലയുയര്‍ത്തി നില്‍ക്കുന്ന പർവതശിഖരങ്ങളും മനംമയക്കുന്ന വെള്ളച്ചാട്ടങ്ങളുമെല്ലാം ചേര്‍ന്ന് അതിമനോഹരമാണ് കരീബിയന്‍ ടൂറിസ്റ്റ് ഡെസ്റ്റിനേഷനായ ജമൈക്ക.

സാഹസിക സഞ്ചാരികള്‍ക്കും വേണ്ടതെല്ലാം ഇവിടെയുണ്ട്. ഓഫ് റോഡ്‌ യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറ്റവും മികച്ച ഇടങ്ങളിലൊന്നാണ് ഇവിടം.

ജമൈക്കയിലെ അദ്ഭുതക്കാഴ്ചകളില്‍ ഒന്നാണ് വിൻഡ്‌സർ മിനറൽ സ്പ്രിങ് എന്ന് പേരുള്ള കുളം. സെന്‍റ് ആന്‍സ് ബേയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഈ കുളത്തിലെ വെള്ളത്തിന് ഒരു പ്രത്യേകതയുണ്ട്, തീ പിടിക്കുന്ന വെള്ളമാണ് ഇവിടെയുള്ളത്! ജലത്തിലെ ഉയര്‍ന്ന അളവിലുള്ള കത്തുന്ന പ്രകൃതിവാതകങ്ങള്‍ ആണ് ഈ അദ്ഭുത പ്രതിഭാസത്തിനു കാരണം. ഈ കാഴ്ച നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

ഓഫ്റോഡ്‌ യാത്ര ചെയ്താണ് ഈ കുളത്തിലേക്ക് എത്തുന്നത്. സഞ്ചാരികള്‍ക്ക് ഇവിടേക്ക് വഴികാട്ടാനായി നിരവധി ഗൈഡുകള്‍ ജമൈക്കയിലെങ്ങുമുണ്ട്. കുളത്തിന് മുകളില്‍ കുമിളകള്‍ പൊങ്ങി വരുന്നത് എപ്പോഴും കാണാം. ഇടയ്‌ക്ക് വെള്ളത്തിന്‌ മുകളില്‍ തീ കത്തുന്നതും കാണാം. വെള്ളത്തിന്‌ തീ പിടിച്ച പോലെയാണ് ഈ കാഴ്ച അനുഭവപ്പെടുക.

ഈ കാഴ്ച കാണുക മാത്രമല്ല, വെള്ളത്തില്‍ ഇറങ്ങാനും സന്ദര്‍ശകര്‍ക്ക് അനുവാദമുണ്ട്. ധാതുക്കളുടെ ഉയർന്ന സാന്ദ്രതയുള്ള ഈ വെള്ളത്തിന്‌ രോഗശാന്തിക്കുള്ള കഴിവുണ്ടെന്ന് കുറേപ്പേര്‍ വിശ്വസിക്കുന്നു. സഞ്ചാരികള്‍ക്ക് വേണമെങ്കില്‍ ഈ വെള്ളത്തില്‍ മസാജ് ചെയ്യാം. ഇതിനായി ആളുകള്‍ വെള്ളത്തില്‍ കിടക്കുന്നു. തടാകത്തിലെ വെള്ളത്തില്‍ മുക്കിയ തുണി കൊണ്ട് ഇവരെ ഉഴിയുകയാണ് ചെയ്യുന്നത്. ഇതിനു പ്രത്യേകം ചാര്‍ജ് നല്‍കണം.

നൂറ്റാണ്ടുകളായി, അടുത്തുള്ള തോട്ടങ്ങളിൽ നിന്നുള്ള ജോലിക്കാര്‍ കുളിക്കാനുള്ള സ്ഥലമായി ഈ തടാകം ഉപയോഗിക്കുന്നു. 80 വർഷങ്ങൾക്ക് മുമ്പ് മെഹാല സ്മിത്ത് എന്നൊരു സ്ത്രീയാണ് കുളത്തിലെ വെള്ളത്തിന്റെ പ്രത്യേകത ആദ്യമായി തിരിച്ചറിഞ്ഞത്. കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ചുറ്റുമുള്ള മരത്തില്‍ നിന്നും കടന്നലുകള്‍ അവരെ കുത്താന്‍ വന്നു. അവര്‍ ഒരു പന്തം ഉപയോഗിച്ച് കടന്നല്‍ക്കൂട് നശിപ്പിക്കാന്‍ ശ്രമിച്ചു.

അപ്പോള്‍ ആ പന്തം താഴെ വീണു. പന്തം വീണ വെള്ളം, മണ്ണെണ്ണയില്‍ തീ വീണാലെന്ന പോലെ കത്താന്‍ തുടങ്ങി. വെള്ളത്തില്‍ പ്രേതമുണ്ടെന്ന് ആര്‍ത്തുവിളിച്ചു കൊണ്ട് അവര്‍ വീട്ടിലേക്ക് ഓടിപ്പോയി. പിന്നീട് വെള്ളത്തിന്റെ പ്രത്യേകത കൂടുതല്‍ ആളുകള്‍ അറിയുകയും കാലക്രമേണ ഇവിടം ഒരു ടൂറിസ്റ്റ് കേന്ദ്രമായി മാറുകയും ചെയ്തു.

Tags: viral
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘പറ്റിപ്പോയി, വൈരാഗ്യ ബുദ്ധിയോടെയല്ല’, കുട്ടിയെ അടിക്കുന്ന ദൃശ്യം വൈറലായതോടെ വിശദീകരണവുമായി കാഴ്ച പരിമിതിയുള്ള അദ്ധ്യാപകന്‍

Kerala

അദ്ധ്യാപകന്‌റെ അടി വൈറലായി, ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചത് സഹപാഠികള്‍, പരാതി നല്‍കുമെന്ന് കുട്ടിയുടെ കുടുംബം

Kerala

പൊലീസ് സംരക്ഷണം തേടി കുംഭമേള വൈറല്‍ പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍

Kerala

കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സർക്കാർ; പോലീസ് സംരക്ഷണം പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ്

World

ആഹാരം ചിപ്‌സും ഫ്രഞ്ച് ഫ്രൈയും ; 115 കിലോ ഭാരമുള്ള 7 വയസുകാരന് ദാരുണാന്ത്യം : ദിവസവും ജങ്ക് ഫുഡ് നൽകിയ മാതാപിതാക്കൾ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.