Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

10 മിനിറ്റില്‍ കറാച്ചിയില്‍ എത്തും; ബ്രഹ്മോസിന്റെ മുന്നിരട്ടി വേഗത്തില്‍ കുതിയ്‌ക്കും ഇന്ത്യയുടെ പുതിയ കില്ലര്‍ മിസൈല്‍ റെഡി

പത്ത് മിനിറ്റില്‍ പാകിസ്ഥാനിലെ കറാച്ചി നഗരത്തില്‍ എത്തി സ്ഫോടനം നടത്തുന്ന ഒരു ക്രൂയിസ് മിസൈലിനെ സങ്കല്‍പിച്ചുനോക്കൂ. അതാണ് ഇന്ത്യയുടെ ഡിആര്‍ഡിഒ വികസിപ്പിച്ച ഇടി-എല്‍ഡിഎച്ച് സിഎം(ET- LDHCM) എന്ന ഹൈപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Dec 22, 2025, 09:10 pm IST
inIndia, Defence
തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്)

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്)

ന്യൂദല്‍ഹി: പത്ത് മിനിറ്റില്‍ പാകിസ്ഥാനിലെ കറാച്ചി നഗരത്തില്‍ എത്തി സ്ഫോടനം നടത്തുന്ന ഒരു ക്രൂയിസ് മിസൈലിനെ സങ്കല്‍പിച്ചുനോക്കൂ. അതാണ് ഇന്ത്യയുടെ ഡിആര്‍ഡിഒ വികസിപ്പിച്ച ഇടി-എല്‍ഡിഎച്ച് സിഎം(ET- LDHCM) എന്ന ഹൈപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍. ബ്രഹ്മോസിന്റെ മൂന്നിരട്ടി വേഗതയുള്ള ഇന്ത്യയുടെ ഹൈപ്പര്‍സോണിക് മിസൈല്‍ പാകിസ്ഥാന്റെ മാത്രമല്ല, ചൈനയുടെയും തുര്‍ക്കിയുടെയും വരെ ഉറക്കം കെടുത്തുന്നു.

പ്രൊജക്ട് വിഷ്ണു എന്നായിരുന്നു ഈ ഹൈപ്പര്‍ സോണിക് മിസൈല്‍ പരീക്ഷണത്തിന്റെ പേര്. ഡിആര്‍ഡിഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍റ് ഡവലപ് മെന്‍റ് ഓര്‍ഗനൈസേഷന്‍) ആണ് ഈ മിസൈല്‍ വികസിപ്പിച്ചത്. ഇടി എല്‍ഡിഎച്ച് സിഎം എന്നാണ് ഈ ഹൈപ്പര്‍സോണിക് മിസൈലിന്റെ പേര്. എന്താണ് ഇടി-എല്‍ഡിഎച്ച് സിഎം? എക്സ്റ്റെന്‍ഡഡ് ട്രാജക്ടറി ലോംഗ് ഡ്യൂറേഷന്‍ ഹൈപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍(Extended Trajectory- Long Duration Hypersonic Curise Missile) എന്നാണ് ഈ ചുരുക്കപ്പേരിന്റെ അര്‍ത്ഥം. .

ശബ്ദത്തേക്കാള്‍ എട്ടിരട്ടി വേഗത്തില്‍ കുതിക്കുന്ന, 1500 കിലോമീറ്റര്‍ അകലെ വരെയുള്ള ശത്രുകേന്ദ്രം കൃത്യമായി തകര്‍ക്കാന്‍ ശേഷിയുള്ള ഇന്ത്യയുടെ ഹൈപ്പര്‍ സോണിക് ക്രൂയിസ് മിസൈലിന്റെ പരീക്ഷണം ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് വന്‍വിജയമായത്. പാകിസ്ഥാനെയും ചൈനയെയും ഞെട്ടിച്ച ബ്രഹ്മോസ് ക്രൂയിസ് മിസൈലിന്റെ മൂന്നിരട്ടി വേഗതയില്‍ കുതിക്കുന്ന മിസൈലാണ് ഇടി-എല്‍ഡിഎച്ച് സിഎം. ഇതോടെ ബ്രഹ്മോസിനെ പേടിച്ച് വിറച്ചിരിക്കുന്ന പാകിസ്ഥാന് ഈ ഹൈപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ കൂടുതല്‍ ഞെട്ടലുണ്ടാക്കുന്നു.

1000 മുതല്‍ 2000 കിലോവരെ സ്ഫോടകവസ്തുക്കളുള്ള പോര്‍മുന
ഈ ഹൈപ്പര്‍സോണിക് മിസൈലിന്റെ കുതിപ്പിന് തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ച സ്ക്രാം ജെറ്റാണ് ഉപയോഗിക്കുക. അന്തരീക്ഷവായുവിലെ ഓക്സിജന്‍ വലിച്ചെടുത്ത് അതുപയോഗിച്ച് ഇന്ധനം കത്തിച്ച് പ്രവര്‍ത്തിക്കുന്നതാണ് സ്ക്രാം ജെറ്റ്. ഈ സ്ക്രാം ജെറ്റ് വരുന്നതോടെയാണ് വേഗത കൂടുന്നത്. ഇതിന്റെ പോര്‍മുനയ്‌ക്ക് ആയിരം മുതല്‍ രണ്ടായിരം കിലോഗ്രാം വരെ സ്ഫോടകവസ്തുക്കള്‍ വഹിക്കാനാകും. വേണമെങ്കില്‍ ആണവായുധവും വഹിക്കാനാകും. ഭൂനിരപ്പില്‍ നിന്നും അധികം ഉയരത്തിലല്ലാതെ പറക്കുന്നതിനാല്‍ റഡാറുകള്‍ക്ക് രേഖപ്പെടുത്താനാവില്ല എന്നതാണ് ഈ ക്രൂയിസ് മിസൈലുകളുടെ മെച്ചം.

കരയില്‍ നിന്നും ആകാശത്ത് നിന്നും കടലില്‍ നിന്നും ഈ ഹൈപ്പര്‍സോണിക് മിസൈല്‍ തൊടുക്കാന്‍ കഴിയും. 2000 ഡിഗ്രി ഊഷ്മാവ് വരെയുള്ള ഉയര്‍ന്ന താപനിലയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കും. മണിക്കൂറില്‍ 11,000 കിലോമീറ്റര്‍ വരെ വേഗതയില്‍ കുതിയ്‌ക്കും. ഒരു സാധാരണ യാത്രാകാര്‍ തന്നെ മണിക്കൂറില്‍ 100 കിലോമീറ്ററിന് മുകളില്‍ വേഗതയില്‍ കുതിക്കുമ്പോള്‍ പോലും സാധാരണക്കാരായ നമ്മള്‍ അമ്പരന്നുപോകാറുണ്ട്. അപ്പോള്‍ മണിക്കൂറില്‍ 11,000 കിലോമീറ്റര്‍ വേഗത സങ്കല്‍പിച്ചുനോക്കൂ.കണ്ണടച്ച് തുറക്കുമ്പോഴേക്കും ശത്രുലക്ഷ്യത്തില്‍ പതിച്ച് ഉഗ്രസ്ഫോടനം നടത്താന്‍ ഈ ഹൈപ്പര്‍സോണിക് മിസൈലിന് സാധിക്കും. മാക് എട്ട് വേഗത എന്നതിനര്‍ത്ഥം ശബ്ദത്തേക്കാള്‍ എട്ടിരട്ടി വേഗതയില്‍ കുതിക്കാന്‍ കഴിയും എന്നതാണ്.

ബ്രഹ്മോസിനേക്കാള്‍ മൂന്നിരട്ടിയിലധികം വേഗത; അഞ്ചിരട്ടി ദൂരപരിധി
ബ്രഹ്മോസിന് പോലും മണിക്കൂറില്‍ 3400 മുതല്‍ 3675കിലോമീറ്റര്‍ വരെ വേഗതയേ ഉള്ളൂ. അതിനാല്‍ ബ്രഹ്മോസിനെ ഒരു സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ എന്നേ വിളിക്കാനാവൂ. പക്ഷെ പ്രകാശത്തേക്കാള്‍ അഞ്ചരിട്ടിയിലധികം വേഗതയുള്ളതിനാലാണ് ഈ പുതിയ മിസൈലിനെ ഹൈപ്പര്‍സോണിക് മിസൈല്‍ എന്ന് വിളിക്കുന്നത്.

ഇഎല്‍ എല്‍ഡിഎച്ച് സിഎം ഹൈപ്പര്‍സോണികിനാകട്ടെ മണിക്കൂറില്‍ 11,000 കിലോമീറ്റര്‍ വേഗത. അതായത് ബ്രഹ്മോസിനേക്കാള്‍ മൂന്നിരട്ടിയലധികം വേഗതയില്‍ കുതിക്കുമെന്നര്‍ത്ഥം. ബ്രഹ്മോസിനെ തന്നെ അടയാളപ്പെടുത്തുന്നതില്‍ പാകിസ്ഥാന്‍ ചൈനയില്‍ നിന്നും വാങ്ങിയ വൈഎല്‍സി 8ഇ, വൈഎല്‍സി 2 എന്നീ റഡാര്‍ സംവിധാനങ്ങള്‍ പരാജയമായിരുന്നു. അതുപോലെ ബ്രഹ്മോസിനെ അടിച്ചിടാന്‍ എച്ച് ക്യു 9 പി, എച്ച് ക്യു 16 എഫ് ഇ എന്നീ ചൈനയുടെ വ്യോമപ്രതിരോധസംവിധാനങ്ങള്‍ക്കും ആയില്ല. അപ്പോള്‍ പിന്നെ ഇഡി-എല്‍ഡിഎച്ച്സിഎം ഹൈപ്പര്‍സോണികിന്റെ കാര്യം പറയേണ്ടല്ലോ.

സാധാരണ ബ്രഹ്മോസിന് 290 കിലോമീറ്റര്‍ അകലെ വരെയേ സഞ്ചരിക്കാന്‍ കഴിയൂ എങ്കില്‍ ബ്രഹ്മോസിന്റെ പുതുതായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന എക്സ്റ്റെന്‍ഡഡ് പതിപ്പിന് 800 കിലോമീറ്റര്‍ വരെ ദൂരത്തിലേക്ക് വരെ കുതിക്കാന്‍ കഴിയും. ഇടി-എല്‍ഡിഎച്ച് സിഎം ഹൈപ്പര്‍സോണിക്കിന്റെ ദൂരപരിധി 1500 കിലോമീറ്ററാണ്.അതായത് സാധാരണ ബ്രഹ്മോസിനേക്കാള്‍ അഞ്ചിരട്ടിയാണ് ദൂരപരിധി. പാകിസ്ഥാനെയും ചൈനയെയും അടിക്കാന്‍ ഈ ദൂരം ധാരാളം.

 

Tags: India Pak warET-LDHCMHypersonic cruise missileDRDOTurkeyBrahmosErdoganOperation Sindoor 2Hypersonic missile
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ കരുത്തുറ്റ ആണവശക്തി, കയ്യില്‍ തൊടുക്കാന്‍ പാകത്തില്‍ 160 ആണവ പോര്‍മുനകള്‍; 225 ആണവപോര്‍മുകള്‍ ഉണ്ടാക്കാവുന്ന പ്ലൂട്ടോണിയം കയ്യില്‍….

India

പാകിസ്ഥാന്റെ കപ്പല്‍ ഇന്ത്യയുടെ യുദ്ധക്കപ്പലില്‍ ഇടിച്ചു, പാകിസ്ഥാന്റെ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി ശാസിച്ച് ഇന്ത്യ

World

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

India

സ്വിഫ്റ്റ് കെ…ഇന്ത്യയുടെ ആദ്യത്തെ ചാവേര്‍ ഡ്രോണ്‍…പുറപ്പെട്ടാന്‍ പിന്നെ ശത്രുകേന്ദ്രത്തില്‍ സ്ഫോടനം നടത്തി സ്വയം ഇല്ലാതാകുന്ന സ്വിഫ്റ്റ് കെ

India

അറബിക്കടലിലെ ഹംഗോര്‍ എന്ന പാക് മുങ്ങിക്കപ്പല്‍ ഇന്ത്യയ്‌ക്ക് ഭീഷണി; പക്ഷെ നിലയ്‌ക്ക് നിര്‍ത്താന്‍ ജാഗ്രതക്കണ്ണുകളോടെയുണ്ട് പസൈഡനും ഡ്രോണുകളും

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.