Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ജനസംഖ്യാപ്പെരുപ്പത്തില്‍ പാകിസ്ഥാന് വീര്‍പ്പുമുട്ടുന്നു; ഓരോ വര്‍ഷവും ജനിക്കുന്നത് 60 ലക്ഷം കുട്ടികള്‍; കോണ്ടത്തിന് വിലകുറയ്‌ക്കില്ലെന്ന് ഐഎംഎഫ്

പാകിസ്ഥാനില്‍ ഓരോ വര്‍ഷവും 60 ലക്ഷം കൂട്ടികള്‍ ജനിക്കുന്നതിനാല്‍ ജനസംഖ്യാപ്പെരുപ്പം മൂലം പാകിസ്ഥാന്‍ വീര്‍പ്പുമുട്ടുകയാണ്. കോണ്ടം (ഗര്‍ഭനിരോധന ഉറകള്‍) കുറഞ്ഞവിലയ്‌ക്ക് ലഭ്യമാക്കിയാല്‍ ജനസംഖ്യ നിയന്ത്രിക്കാന്‍ സാധിച്ചേക്കുമെന്ന ചിന്താഗതിക്കാരനാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2025, 06:54 pm IST
inWorld

ഇസ്ലാമബാദ്: പാകിസ്ഥാനില്‍ ഓരോ വര്‍ഷവും 60 ലക്ഷം കൂട്ടികള്‍ ജനിക്കുന്നതിനാല്‍ ജനസംഖ്യാപ്പെരുപ്പം മൂലം പാകിസ്ഥാന്‍ വീര്‍പ്പുമുട്ടുകയാണ്. കോണ്ടം (ഗര്‍ഭനിരോധന ഉറകള്‍) കുറഞ്ഞവിലയ്‌ക്ക് ലഭ്യമാക്കിയാല്‍ ജനസംഖ്യ നിയന്ത്രിക്കാന്‍ സാധിച്ചേക്കുമെന്ന ചിന്താഗതിക്കാരനാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്.

പക്ഷെ കോണ്ടത്തിന് വിലകുറയ്‌ക്കാനുള്ള ശ്രമങ്ങള്‍ ഫലവത്താവുന്നില്ല. ഇപ്പോള്‍ പാകിസ്ഥാന്‍ മൂക്കുമുട്ടെ കടത്തിലാണ്. ഐഎംഎഫ് (അന്താരാഷ്‌ട്രനാണ്യനിധി) സമ്മതപ്രകാരം മാത്രമേ ഓരോ നയവും ഇവിടെ നടപ്പാക്കാന്‍ സാധിക്കൂ. കോണ്ടത്തിന് ഇപ്പോഴുള്ള 18 ശതമാനം ജിഎസ് ടി കുറയ്‌ക്കണമെന്ന് കഴിഞ്ഞ ദിവസം ഷെഹ്ബാസ് ഷെരീഫ് ആവശ്യപ്പെട്ടെങ്കിലും ഐഎംഎഫ് അത് തള്ളിക്കളഞ്ഞു. ഒരു സാമ്പത്തിക വര്‍ഷത്തിന്റെ പാതിക്ക് വെച്ച് ജിഎസ് ടി വെട്ടിക്കുറയ്‌ക്കാനാവില്ലെന്നാണ് ഐഎംഎഫിന്റെ അഭിപ്രായം. മാത്രമല്ല, നികുതി കുറച്ചാല്‍ പാകിസ്ഥാന്‍ സര്‍ക്കാരിനുള്ള നികുതി വരുമാനം കുറയും. കടം കൊണ്ട് നട്ടം തിരിയുന്ന പാകിസ്ഥാന് നികുതി വരുമാനം കുറയുന്നത് സമ്മതിച്ചുകൊടുക്കാന്‍ ഐഎംഎഫ് ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല

ഒരു സ്ത്രീക്ക് 3.6 കുഞ്ഞ് എന്ന നിരക്കിലാണ് ജനസംഖ്യ വര്‍ധിക്കുന്നത്. 2024ല്‍ 25.1 കോടിയായിരുന്നു പാകിസ്ഥാന്റെ ജനസംഖ്യ. 2025ല്‍ ഇത് 25.5 കോടി മുതല്‍ 25.7 കോടി വരെ ആകുമെന്നാണ് വിലയിരുത്തല്‍.

പാകിസ്ഥാന്റെ സമ്പദ്ഘടന തകര്‍ച്ചയുടെ വക്കിലാണ്. പ്രധാനമായും ബാഹ്യ കടമാണ് പാകിസ്ഥാന്റെ വലിയ ഭീഷണി. പണപ്പെരുപ്പത്തോത് 30 ശതമാനം വരെയായിരുന്നു. ഇപ്പോള്‍ ഐഎംഎഫിന്റെ കര്‍ശനമായ നിയന്ത്രണത്തില്‍ അത് 12.6 ശതമാനം വരെയായി താഴ്ന്നിട്ടുണ്ട്. ഐഎംഎഫ് നല്‍കിയ ധനസഹായത്തിലാണ് പാകിസ്ഥാന്‍ പിടിച്ചുനില്‍ക്കുന്നത്. കയറ്റുമതി കുറയുകയും ഇറക്കുമതി വര്‍ധിക്കുകയും ചെയ്യുന്നതുകൊണ്ട് പാകിസ്ഥാന്‍ ഒരു ബാലന്‍സ് ഓഫ് പെയ്‌മെന്‍റ് (അടവ് ശിഷ്ടം) പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്.

അടുത്ത സാമ്പത്തിക സഹായം (രക്ഷാപ്പാക്കേജ്) പാകിസ്ഥാന് നല്‍കണമെങ്കില്‍ പുതിയ 64 നിബന്ധനകള്‍ പാകിസ്ഥാന്‍ അംഗീകരിച്ചേ മതിയാവൂ. അതില്‍ ഒന്നാണ് പാകിസ്ഥാന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പാകിസ്ഥാന്‍ ഇന്‍റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പിഐഎ) വിറ്റൊഴിയണമെന്ന നിര്‍ദേശം. ഇത് അംഗീകരിച്ച ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാര്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഈ വിമാനക്കമ്പനി വില്‍പനയ്‌ക്ക് വെച്ചിരിക്കുകയാണ്.

Tags: pakistanIMFeconomic crisisPopulationShehbaz SharifPakistan International AirlinesPIA
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

India

റഷ്യയുമായി 50,000 കോടി രൂപയുടെ കരാർ : അഞ്ച് എസ്-400 സുദർശൻ സ്ക്വാഡ്രണുകൾ കൂടി ഇന്ത്യയിലെത്തും

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

World

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

World

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.