Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ദൽഹി മുതൽ മുംബൈ വരെ ഇന്ത്യയുടെ പരാജയം മറക്കില്ലെന്ന് പറഞ്ഞ് ഷഹബാസ് ഷെരീഫ് : ഓപ്പറേഷൻ സിന്ദൂരിന്റെ ഷോക്ക് പാക് പ്രധാനമന്ത്രിയുടെ മനോനില തെറ്റിച്ചോ ?

ഷഹബാസ് രാജ്യത്തെ രക്ഷിക്കുന്നുവെന്ന് അവകാശപ്പെടുന്നുണ്ടാകാം, പക്ഷേ തൊഴിലില്ലായ്‌മയും പണപ്പെരുപ്പവും വ്യാപകമാണ്. ചൈന, സൗദി അറേബ്യ, അന്താരാഷ്‌ട്ര നാണയ നിധി എന്നിവയിൽ നിന്ന് വായ്‌പകൾക്കായി പാകിസ്ഥാൻ സർക്കാർ കേണ് അപേക്ഷിക്കുന്നത് നിത്യ കാഴ്ചകളായി മാറുന്നത് മറ്റൊരു സത്യം കൂടിയാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2025, 01:14 pm IST
in World

ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ സൈന്യത്തോടേറ്റ കനത്ത പരാജയത്തിൽ നിന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഇപ്പോഴും മോചിതനായിട്ടില്ല. ബുധനാഴ്ച ഷഹബാസ് ഷെരീഫ് വീണ്ടും തന്റെ സൈന്യത്തെക്കുറിച്ച് വീമ്പിളക്കുകയും യുദ്ധസമയത്ത് മോദി സർക്കാരിന് മറക്കാനാവാത്ത പാഠം പാകിസ്ഥാൻ പഠിപ്പിച്ചുവെന്ന് അവകാശപ്പെടുകയും ചെയ്തു.

ദൽഹി മുതൽ മുംബൈ വരെയുള്ള ഇന്ത്യ ഒരിക്കലും തോൽവി മറക്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഓപ്പറേഷൻ സിന്ദൂരിലെ പരാജയത്തിൽ പാകിസ്ഥാൻ സർക്കാർ സ്വന്തം രാജ്യത്തിനുള്ളിൽ നിരന്തരം വിമർശനത്തിന് വിധേയമാണ്. ദയനീയ പരാജയത്തിൽ ഇമ്രാൻ ഖാന്റെ പിന്തുണക്കാർ ഷഹബാസ് ഷെരീഫിനെയും ഫീൽഡ് മാർഷൽ അസിം മുനീറിനെയും പരസ്യമായി വിമർശിക്കുന്നുണ്ട്. ഇത് ഷഹബാസ് ഷെരീഫ് സർക്കാരിനെ സമ്മർദ്ദത്തിലാക്കി. ഇതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ ഈ ന്യായീകരണ പ്രസ്താവനകൾ ഇടയ്‌ക്ക് പുറത്ത് വരുന്നത്.

ഇമ്രാൻ ഖാന്റെയും ടിടിപി തീവ്രവാദികളുടെയും ശക്തികേന്ദ്രമായ ഖൈബർ പഖ്തൂൺഖ്വയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെ
ഷഹബാസ് ഷെരീഫ് പാകിസ്ഥാൻ സൈന്യത്തെക്കുറിച്ച് വീമ്പിളക്കി. ഇന്ത്യ-പാകിസ്ഥാൻ യുദ്ധസമയത്ത് പാകിസ്ഥാൻ മോദി സർക്കാരിന് ഒരിക്കലും മറക്കാനാവാത്ത പാഠം പഠിപ്പിച്ചു. ദൽഹി മുതൽ മുംബൈ വരെ, ഇന്ത്യ ഈ പരാജയം ഒരിക്കലും മറക്കില്ല എന്ന് ഷെരീഫ് പറഞ്ഞു.

ഇതിനു പുറമെ ഖൈബർ പഖ്തൂൺഖ്വയിൽ ടിടിപി ഭീകരർ തുടർച്ചയായി ആക്രമണങ്ങൾ നടത്തുകയും പാകിസ്ഥാൻ സൈനികരെ കൊല്ലുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ ഷഹബാസ് പഷ്തൂണുകളെ പ്രീണിപ്പിക്കാനും മറന്നില്ല. ഇവിടുത്തെ ജനങ്ങൾ വളരെ ധീരരാണെന്നും പതിറ്റാണ്ടുകളായി ഭീകരതയ്‌ക്കെതിരെ പോരാടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ മന്ത്രവാദത്തിലൂടെയല്ല, കഠിനാധ്വാനത്തിലൂടെയാണ് തന്റെ സർക്കാർ രാജ്യത്തെ നാശത്തിൽ നിന്ന് രക്ഷിച്ചതെന്ന് ഷഹബാസ് ഷെരീഫ് അവകാശപ്പെട്ടു. ഇമ്രാൻ ഖാന്റെ ഭാര്യ ബുഷ്‌റ ബീബിയെ പരോക്ഷമായി വിമർശിച്ചുകൊണ്ടാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. ഇമ്രാൻ ഖാന്റെ ഭരണകാലത്ത് മന്ത്രവാദം നടത്തിയതായി ബുഷ്‌റ ബീബിക്കെതിരെ ആരോപണമുണ്ടായിരുന്നു.

അതേ സമയം ഷഹബാസ് രാജ്യത്തെ രക്ഷിക്കുന്നുവെന്ന് അവകാശപ്പെടുന്നുണ്ടാകാം, പക്ഷേ തൊഴിലില്ലായ്‌മയും പണപ്പെരുപ്പവും വ്യാപകമാണ്. ചൈന, സൗദി അറേബ്യ, അന്താരാഷ്‌ട്ര നാണയ നിധി എന്നിവയിൽ നിന്ന് വായ്‌പകൾക്കായി പാകിസ്ഥാൻ സർക്കാർ കേണ് അപേക്ഷിക്കുന്നത് നിത്യ കാഴ്ചകളായി മാറുന്നത് മറ്റൊരു സത്യം കൂടിയാണ്.

Tags: Pakistani Prime Minister Shehbaz SharifIndian fighter jetsKhyber PakhtunkhwaPakistani armyOperation Sindoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

India

ഓപ്പറേഷന്‍ സിന്ദൂറിന്റെ മുഴക്കം ലോകമെമ്പാടും കേട്ടുവെന്ന് മോദി

World

ആഭ്യന്തരവും ബാഹ്യവുമായ ഭീഷണികളെ നേരിടാൻ സൈന്യത്തിന് പിന്തുണ നൽകുമെന്ന് ഷഹബാസ് ഷരീഫ് ; പാകിസ്ഥാൻ തന്നെ ഒരു ഭീകരതയുടെ ഫാക്ടറിയാണെന്ന് ഇന്ത്യ

World

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

പുതിയ വാര്‍ത്തകള്‍

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പരശുരാമന്റെ വരവ്

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.