Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബ്രസീലിയൻ മോഡലിന്റെ പേര് പരാമർശിക്കാതെ രാഹുലിന് ഉറക്കം വരില്ല ; ഇന്നും പാർലമെൻ്റിൽ യുവതിയുടെ പോസ്റ്ററുമായിട്ടെത്തി ; വിമർശിച്ച് സ്പീക്കർ

തെക്കുകിഴക്കൻ ബ്രസീലിലെ ഒരു സംസ്ഥാനമായ മിനാസ് ഗെറൈസിൽ നിന്നുള്ള ഒരു ഹെയർഡ്രെസ്സറാണ് ഈ രാഷ്‌ട്രീയ വിവാദത്തിൽ കുടുങ്ങിയ ഈ സ്ത്രീ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2025, 10:22 pm IST
inIndia

ന്യൂദൽഹി: ഇന്ന് ലോക്‌സഭയിൽ രാഹുൽ ഗാന്ധി വീണ്ടും ബ്രസീലിയൻ മോഡൽ ലാരിസ നേരിയെ പരാമർശിച്ചുകൊണ്ട് വാർത്തകളിൽ ഇടം നേടി. രാഹുൽ മോഡലിനെക്കുറിച്ച് പരാമർശിച്ചയുടനെ മറ്റൊരു കോൺഗ്രസ് എംപി മോഡലിന്റെ പോസ്റ്റർ വീശാൻ തുടങ്ങി. ഇത് സഭയിൽ ബഹളത്തിന് കാരണമായി. സഭയുടെ അന്തസ്സ് കാത്തുസൂക്ഷിച്ചില്ലെങ്കിൽ സഭ പ്രവർത്തിക്കില്ലെന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർള ഉടൻ മുന്നറിയിപ്പ് നൽകി. പ്രതിപക്ഷ നേതാവായ താങ്കൾ ഇത്രയും കാലം പാർലമെന്റിലുണ്ട്. ആദ്യം അവരെ തടയണമെന്നും ബിർള ആവശ്യപ്പെട്ടു.

അതേ സമയം രാഹുൽ ഗാന്ധി തന്റെ പ്രസംഗത്തിനിടെ പറഞ്ഞത് ഹരിയാനയിലെ വോട്ടർ പട്ടികയിൽ 22 തവണ ഒരു ബ്രസീലിയൻ സ്ത്രീയുടെ ഫോട്ടോ ഉണ്ടെന്നാണ്. ഹരിയാനയിലെ 10 ബൂത്തുകളിൽ നിന്ന് ഈ സ്ത്രീ 22 തവണ വോട്ട് ചെയ്തിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും ബിജെപി ഇതുതന്നെ ചെയ്യുന്നുവെന്നുമാണ്. എന്നാൽ ഇതിനുശേഷം സഭ വീണ്ടും ബഹളത്തിൽ മുങ്ങി.

ബ്രസീലിയൻ വനിതാ മോഡൽ ലാരിസ നേരി ആരാണ് ?

തെക്കുകിഴക്കൻ ബ്രസീലിലെ ഒരു സംസ്ഥാനമായ മിനാസ് ഗെറൈസിൽ നിന്നുള്ള ഒരു ഹെയർഡ്രെസ്സറാണ് ഈ രാഷ്‌ട്രീയ വിവാദത്തിൽ കുടുങ്ങിയ സ്ത്രീ. മിനാസ് ഗെറൈസിന്റെ തലസ്ഥാനമായ ബെലോ ഹൊറിസോണ്ടെയിൽ അവർക്ക് ഒരു സലൂൺ ഉണ്ട്. അടുത്തിടെ ലാരിസയും ഈ വിഷയത്തിൽ പ്രതികരിച്ചു. ഇന്ത്യയിൽ വോട്ടുചെയ്യാൻ ഉപയോഗിച്ചെന്ന് ആരോപിക്കുന്ന തന്റെ ഫോട്ടോ യഥാർത്ഥത്തിൽ ഫോട്ടോഗ്രാഫർ മാത്യൂസ് ഫെറേറോ 2017 ൽ എടുത്തതാണെന്നും ഫോട്ടോ സൈറ്റായ അൺസ്പ്ലാഷിൽ അപ്‌ലോഡ് ചെയ്തതാണെന്നും പ്രസ്താവിച്ചുകൊണ്ട് അവർ ഈ വിഷയത്തിൽ ഒരു വീഡിയോ പുറത്തിറക്കി. ബ്രസീലിയൻ മോഡൽ

തനിക്ക് 20 വയസ്സുള്ളപ്പോൾ എടുത്ത ഫോട്ടോയാണിതെന്ന് അവർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലും വ്യക്തമാക്കിയിരുന്നു. കൂടാതെ അനുമതിയില്ലാതെ ഒരാളുടെ ഫോട്ടോ ഉപയോഗിക്കുന്നത് തെറ്റാണ്. ഈ വിഷയത്തിൽ നിയമനടപടിയ്‌ക്കായി അഭിഭാഷകനുമായി കൂടിയാലോചിക്കുകയും ചെയ്യുമെന്നും മോഡൽ പറഞ്ഞിരുന്നു.

ആരോപണങ്ങൾ അടിസ്ഥാന രഹിതം

എന്നാൽ ഹരിയാനയിൽ വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നതായുള്ള രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് കാട്ടി യഥാർത്ഥ യുവതി രംഗത്തെത്തുകയും ചെയ്തു. ബ്രസീലിയന്‍ മോഡലിനോട് സാമ്യമുള്ള ചിത്രം പതിച്ചതെന്ന് ആരോപിക്കപ്പെടുന്ന വോട്ടർ കാര്‍ഡുള്ള സ്ത്രീകളിലൊരാളായ പിങ്കി ജുഗീന്ദര്‍ കൗശിക് ആണ് തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ചത്.

‘വോട്ട് മോഷണം’ എന്ന വാദം അടിസ്ഥാനരഹിതമാണെന്നും തന്റെ വോട്ട് താന്‍ തന്നെയാണ് ചെയ്തതെന്നും യുവതി മാധ്യമങ്ങളൊട് പറഞ്ഞു. തന്റെ വോട്ടര്‍ ഐഡിയിലെ ഫോട്ടോയില്‍ നേരത്തേ തന്നെ പിശകുണ്ടായിരുന്നുവെന്നും ഇതിനെക്കുറിച്ച് പരാതിപ്പെട്ടിട്ടും തിരുത്തിയ കാര്‍ഡ് ഇതുവരെയും ലഭിച്ചിട്ടില്ലെന്നും പിങ്കി പറഞ്ഞു.

‘2024ല്‍ ഞാന്‍ നേരിട്ടുപോയാണ് വോട്ട് ചെയ്തത്. ഇവിടെ വോട്ട് മോഷണമൊന്നും നടന്നിട്ടില്ല. ആദ്യം ലഭിച്ച വോട്ടര്‍കാര്‍ഡില്‍ ചിത്രം മാറിപ്പോയിരുന്നു. എന്റെ ഗ്രാമത്തിലെ തന്നെ മറ്റൊരു സ്ത്രീയുടെ ചിത്രമായിരുന്നു അതില്‍ ഉണ്ടായിരുന്നത്. ഞങ്ങള്‍ അത് ഉടനടി തിരികെ നല്‍കി. പക്ഷേ ഇതുവരെയും തിരുത്തിയ കാര്‍ഡ് ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ 2024ലെ തിരഞ്ഞെടുപ്പില്‍ എന്റെ വോട്ടര്‍ സ്ലിപ്പും ആധാര്‍ കാര്‍ഡും ഉപയോഗിച്ചാണ് ഞാന്‍ വോട്ട് ചെയ്തതെന്നുമാണ് യുവതി പറഞ്ഞത്.

ഹരിയാനയില്‍ 25 ലക്ഷം വോട്ടുകൾ കവർന്നതായി കോണ്‍ഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി ആരോപിച്ചത്. ഒരു ബ്രസീലിയന്‍ മോഡലിന്റെ ഫോട്ടോ ഒന്നിലധികം വോട്ടര്‍ കാര്‍ഡുകളില്‍ പ്രത്യക്ഷപ്പെട്ടുവെന്നും രാഹുൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു.

Tags: Rahul Gandhibjpcongresspicture resembling a Brazilian modelHaryana vote choriLarissa Nery
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

India

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

India

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

India

രാഹുല്‍ ഗാന്ധി സൈന്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു; ജനങ്ങളെ സൈന്യത്തിനെതിരെ തിരിക്കാന്‍ ഡീപ് സ്റ്റേറ്റ് ടൂള്‍കിറ്റുകള്‍ അരങ്ങേറുന്നു

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍; വീടില്ലാത്തവരും പെരുവഴിയില്‍ തന്നെ

കട്ടപ്പനയിൽ ബിവറേജസ് ഔട്ട്‌ലെറ്റ് പരിസരത്ത് ഷാഡോ പോലീസ് ചമഞ്ഞ് തട്ടിപ്പ്; രണ്ടുപേർ പിടിയിൽ

പ്രതികാര നടപടിയുമായി കാനഡ ; യുഎസിന്റെ 700 ഉത്പന്നങ്ങൾക്ക് 50% വരെ പകരത്തീരുവ ചുമത്തി

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ല; കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് എത്തുന്നു

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.