Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബാബർ പണ്ടേ മരിച്ചു, ഇപ്പോൾ ബാബറി മസ്ജിദ് പോലും പോയി… എന്നിട്ടും ബോധമില്ലാത്ത പ്രസ്താവന ഇറക്കുന്നവരോട് എന്തു പറയാൻ ! ഹുമയൂൺ കബീറിനെതിരെ അനിൽ വിജ് 

പുനർജന്മത്തിലുള്ള വിശ്വാസം ഇസ്ലാമിലല്ല, ഹിന്ദു തത്ത്വചിന്തയിലാണ് വേരൂന്നിയിരിക്കുന്നത്. ബാബറി മസ്ജിദിന് ഒരു പുനർജന്മം നൽകുന്നതിനെക്കുറിച്ച് ആരെങ്കിലും സംസാരിച്ചാൽ, അവർ ആദ്യം ഇസ്ലാമിന്റെ തത്വങ്ങളും നിയമങ്ങളും മാറ്റേണ്ടിവരുമെന്ന് വിജ് പരിഹാസത്തോടെ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2025, 08:58 pm IST
inIndia

ചണ്ഡീഗഢ് : തൃണമൂൽ കോൺഗ്രസ് എംഎൽഎ ഹുമയൂൺ കബീറിന്റെ ബാബ്റി മസ്ജിദ് പ്രസ്താവനയ്‌ക്ക് മറുപടിയുമായി ഹരിയാനയിലെ ഊർജ്ജ, ഗതാഗത, തൊഴിൽ മന്ത്രി അനിൽ വിജ്. പുതിയ ബാബറി മസ്ജിദ് നിർമ്മിക്കണമെന്ന് ടിഎംസി എംഎൽഎ ആഹ്വാനം ചെയ്തിരുന്നു. ഈ പ്രസ്താവനയെ വിജ് നിശിതമായി എതിർത്തു.

” ബാബർ പണ്ടേ മരിച്ചു, ബാബറി മസ്ജിദ് ഇനി നിലവിലില്ല. ടിഎംസി എം എൽ എ യുടെ അത്തരം പ്രസ്താവനകൾ പൂർണ്ണമായും പ്രകോപനപരവും വിവരമില്ലാത്തതുമാണ്. ” – മാധ്യമങ്ങളോട് സംസാരിക്കവെ വിജ് പറഞ്ഞു.  കൂടാതെ ബാബറിന്റെ ചരിത്രപരമായ അസ്തിത്വം അവസാനിച്ചുവെന്നും സുപ്രീം കോടതിയുടെ തീരുമാനത്തിന് ശേഷം ബാബറി മസ്ജിദും ചരിത്രത്തിന്റെ ഭാഗമായി മാറിയെന്നും അനിൽ വിജ് ആവർത്തിച്ചു.

ഇതിനു പുറമെ ഇസ്ലാമിൽ പുനർജന്മ സങ്കൽപ്പമില്ലെന്ന് വിജ് തുടർന്നു പറഞ്ഞു. പുനർജന്മത്തിലുള്ള വിശ്വാസം ഇസ്ലാമിലല്ല, ഹിന്ദു തത്ത്വചിന്തയിലാണ് വേരൂന്നിയിരിക്കുന്നത്. ബാബറി മസ്ജിദിന് ഒരു പുനർജന്മം നൽകുന്നതിനെക്കുറിച്ച് ആരെങ്കിലും സംസാരിച്ചാൽ, അവർ ആദ്യം ഇസ്ലാമിന്റെ തത്വങ്ങളും നിയമങ്ങളും മാറ്റേണ്ടിവരുമെന്ന് വിജ് പരിഹാസത്തോടെ പറഞ്ഞു. അത്തരം പ്രസ്താവനകൾ നടത്തുന്നവർക്ക് സ്വന്തം മതത്തിന്റെ തത്വങ്ങളും പഠിപ്പിക്കലുകളും പോലും മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

വിജിന്റെ അഭിപ്രായത്തിൽ അത്തരം അഭിപ്രായങ്ങൾ സമൂഹത്തിൽ അനാവശ്യമായ വിവാദങ്ങൾ സൃഷ്ടിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചു. കൂടാതെ തൃണമൂൽ കോൺഗ്രസ് എംഎൽഎയുടെ പ്രസ്താവന ഒരു രാഷ്‌ട്രീയ സ്റ്റണ്ട് ആണെന്നും വിജ് പറഞ്ഞു. അയോധ്യ തർക്കത്തിൽ രാജ്യത്തെ നീതിന്യായ വ്യവസ്ഥ അന്തിമ വിധി പുറപ്പെടുവിച്ചുവെന്നും ഇത് എല്ലാ സമുദായങ്ങളും അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അത്തരമൊരു സാഹചര്യത്തിൽ പുതിയ ബാബറി മസ്ജിദ് പോലുള്ള വിഷയങ്ങൾ ഉന്നയിക്കുന്നത് രാജ്യത്തിന്റെ ഐക്യത്തെയും സമാധാനത്തെയും തകർക്കാനുള്ള ഗൂഢാലോചനയാണെന്ന് തോന്നുന്നു. പ്രതിപക്ഷത്തിന്റെ നിലപാടിനെ ഒരു രാഷ്‌ട്രീയ സ്റ്റണ്ടായി വിശേഷിപ്പിച്ച വിജ്, ചില നേതാക്കൾ വാർത്തകളിൽ ഇടം നേടാൻ വേണ്ടി മാത്രമാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും വസ്തുതകളുമായോ മത തത്വങ്ങളുമായോ യാതൊരു ബന്ധവുമില്ലെന്നും കൂട്ടിച്ചേർത്തു.

Tags: TMCWest BengalBabri MasjidRadical IslamistsBabarAnil vijTrinamool Congress MLA Humayun Kabir
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിഎംസിയും വിമത വിഭാഗവും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നു : 10 വിമത എംഎൽഎമാർക്ക് നോട്ടീസ് അയച്ച് നിയമസഭാ സെക്രട്ടേറിയറ്റ്

India

ബംഗാളിലെ ലെനിൻ, മാർക്സ്, ഹോ ചി മിൻ തെരുവുകളുടെ പേര് മാറ്റും : ഇടതുപക്ഷത്തിന്റെ ഒരു അവശിഷ്ടവും അവശേഷിപ്പിക്കില്ലെന്ന് സുവേന്ദു സർക്കാർ

World

ഹിന്ദു സന്യാസിയുടെ കാലിൽ തൊട്ട് വന്ദിച്ച് ഇറാനിയൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയൻ :  ഈ കപടവിശ്വാസികളെ എങ്ങനെ വിശ്വസിക്കുമെന്ന് പാകിസ്ഥാൻ

India

ബംഗാളിൽ  നിയമവിരുദ്ധമായിട്ടുള്ളത് 2,396 മദ്രസകൾ : 252 മദ്രസകൾ ഉടൻ അടച്ചുപൂട്ടാൻ ഉത്തരവിട്ട് ശുഭേന്ദു അധികാരി സർക്കാർ

India

സാമൂഹിക ഐക്യം തകർക്കാൻ ശ്രമം : ടിഎംസി എംപി നദിമുൽ ഹഖിന്റെ ഉറുദു ദിനപത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇഡി റെയ്ഡ്

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

‘ജീവിതത്തിൽ ഇന്നുവരെ മദ്യം തൊട്ടിട്ടില്ല, വീട്ടിൽ കണ്ടെടുത്ത മദ്യശേഖരത്തെക്കുറിച്ച് യാതൊരു അറിവുമില്ല’ – വിചിത്ര വാദവുമായി ആന്റോ അഗസ്റ്റിൻ

ഇന്ധന ക്ഷാമം; പാകിസ്ഥാന്‍ ലോക്ഡൗണിലേക്ക്

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.