Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബാബർ പണ്ടേ മരിച്ചു, ഇപ്പോൾ ബാബറി മസ്ജിദ് പോലും പോയി… എന്നിട്ടും ബോധമില്ലാത്ത പ്രസ്താവന ഇറക്കുന്നവരോട് എന്തു പറയാൻ ! ഹുമയൂൺ കബീറിനെതിരെ അനിൽ വിജ് 

പുനർജന്മത്തിലുള്ള വിശ്വാസം ഇസ്ലാമിലല്ല, ഹിന്ദു തത്ത്വചിന്തയിലാണ് വേരൂന്നിയിരിക്കുന്നത്. ബാബറി മസ്ജിദിന് ഒരു പുനർജന്മം നൽകുന്നതിനെക്കുറിച്ച് ആരെങ്കിലും സംസാരിച്ചാൽ, അവർ ആദ്യം ഇസ്ലാമിന്റെ തത്വങ്ങളും നിയമങ്ങളും മാറ്റേണ്ടിവരുമെന്ന് വിജ് പരിഹാസത്തോടെ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2025, 08:58 pm IST
in India

ചണ്ഡീഗഢ് : തൃണമൂൽ കോൺഗ്രസ് എംഎൽഎ ഹുമയൂൺ കബീറിന്റെ ബാബ്റി മസ്ജിദ് പ്രസ്താവനയ്‌ക്ക് മറുപടിയുമായി ഹരിയാനയിലെ ഊർജ്ജ, ഗതാഗത, തൊഴിൽ മന്ത്രി അനിൽ വിജ്. പുതിയ ബാബറി മസ്ജിദ് നിർമ്മിക്കണമെന്ന് ടിഎംസി എംഎൽഎ ആഹ്വാനം ചെയ്തിരുന്നു. ഈ പ്രസ്താവനയെ വിജ് നിശിതമായി എതിർത്തു.

” ബാബർ പണ്ടേ മരിച്ചു, ബാബറി മസ്ജിദ് ഇനി നിലവിലില്ല. ടിഎംസി എം എൽ എ യുടെ അത്തരം പ്രസ്താവനകൾ പൂർണ്ണമായും പ്രകോപനപരവും വിവരമില്ലാത്തതുമാണ്. ” – മാധ്യമങ്ങളോട് സംസാരിക്കവെ വിജ് പറഞ്ഞു.  കൂടാതെ ബാബറിന്റെ ചരിത്രപരമായ അസ്തിത്വം അവസാനിച്ചുവെന്നും സുപ്രീം കോടതിയുടെ തീരുമാനത്തിന് ശേഷം ബാബറി മസ്ജിദും ചരിത്രത്തിന്റെ ഭാഗമായി മാറിയെന്നും അനിൽ വിജ് ആവർത്തിച്ചു.

ഇതിനു പുറമെ ഇസ്ലാമിൽ പുനർജന്മ സങ്കൽപ്പമില്ലെന്ന് വിജ് തുടർന്നു പറഞ്ഞു. പുനർജന്മത്തിലുള്ള വിശ്വാസം ഇസ്ലാമിലല്ല, ഹിന്ദു തത്ത്വചിന്തയിലാണ് വേരൂന്നിയിരിക്കുന്നത്. ബാബറി മസ്ജിദിന് ഒരു പുനർജന്മം നൽകുന്നതിനെക്കുറിച്ച് ആരെങ്കിലും സംസാരിച്ചാൽ, അവർ ആദ്യം ഇസ്ലാമിന്റെ തത്വങ്ങളും നിയമങ്ങളും മാറ്റേണ്ടിവരുമെന്ന് വിജ് പരിഹാസത്തോടെ പറഞ്ഞു. അത്തരം പ്രസ്താവനകൾ നടത്തുന്നവർക്ക് സ്വന്തം മതത്തിന്റെ തത്വങ്ങളും പഠിപ്പിക്കലുകളും പോലും മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

വിജിന്റെ അഭിപ്രായത്തിൽ അത്തരം അഭിപ്രായങ്ങൾ സമൂഹത്തിൽ അനാവശ്യമായ വിവാദങ്ങൾ സൃഷ്ടിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചു. കൂടാതെ തൃണമൂൽ കോൺഗ്രസ് എംഎൽഎയുടെ പ്രസ്താവന ഒരു രാഷ്‌ട്രീയ സ്റ്റണ്ട് ആണെന്നും വിജ് പറഞ്ഞു. അയോധ്യ തർക്കത്തിൽ രാജ്യത്തെ നീതിന്യായ വ്യവസ്ഥ അന്തിമ വിധി പുറപ്പെടുവിച്ചുവെന്നും ഇത് എല്ലാ സമുദായങ്ങളും അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അത്തരമൊരു സാഹചര്യത്തിൽ പുതിയ ബാബറി മസ്ജിദ് പോലുള്ള വിഷയങ്ങൾ ഉന്നയിക്കുന്നത് രാജ്യത്തിന്റെ ഐക്യത്തെയും സമാധാനത്തെയും തകർക്കാനുള്ള ഗൂഢാലോചനയാണെന്ന് തോന്നുന്നു. പ്രതിപക്ഷത്തിന്റെ നിലപാടിനെ ഒരു രാഷ്‌ട്രീയ സ്റ്റണ്ടായി വിശേഷിപ്പിച്ച വിജ്, ചില നേതാക്കൾ വാർത്തകളിൽ ഇടം നേടാൻ വേണ്ടി മാത്രമാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും വസ്തുതകളുമായോ മത തത്വങ്ങളുമായോ യാതൊരു ബന്ധവുമില്ലെന്നും കൂട്ടിച്ചേർത്തു.

Tags: TMCWest BengalBabri MasjidRadical IslamistsBabarAnil vijTrinamool Congress MLA Humayun Kabir
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ആരും ചിരിക്കരുത്, പുലി എലിയായി; മമത ടിഎംസിയുടെ ബംഗാൾ ഘടകം അദ്ധ്യക്ഷ!!

News

മമതയ്‌ക്കും ടിഎംസിക്കും പുതിയ പ്രഹരം: ചന്ദ്രിമ ഭട്ടാചാര്യ എല്ലാ പദവികളും രാജിവെച്ചു

India

സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് തകർത്ത് ധാമി സർക്കാർ: പച്ച ഷീറ്റുകൾ കൊണ്ട് മൂടി ഭൂമി കൈവശപ്പെടുത്താൻ അനുവദിക്കില്ല 

India

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

India

മഹാരാഷ്‌ട്രയിലെ മലേഗാവിൽ 19 ഏക്കർ ഭൂമിയിൽ ലാൻഡ് ജിഹാദ് , ഒത്താശ നൽകുന്നത് മുസ്ലീം മേയർ ; പ്രതിഷേധ മാർച്ച് നടത്തി ഹൈന്ദവ സംഘടനകൾ 

പുതിയ വാര്‍ത്തകള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.