Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പ്രഭാത സന്ദേശം നമസ്‌തേ ആകണം

ഡോ. രാജീവ്. എന്‍byഡോ. രാജീവ്. എന്‍
Nov 21, 2025, 05:19 am IST
inSamskriti

ഇന്ന് ഒട്ടുമിക്കവരും മൊബൈല്‍ ഫോണില്‍ സ്ഥിരമായി ഗുഡ് മോര്‍ണിംഗ് സന്ദേശങ്ങള്‍ കൈമാറുന്നവരാണ്. എത്ര തിരക്കായാലും രാവിലെ സ്ഥിരമായി എത്താറുള്ള പ്രഭാത സന്ദേശങ്ങള്‍ക്ക് മറുപടി അയക്കാനും മിക്കവരും സമയം കണ്ടെത്താറുമുണ്ട്. ഭാരതീയ സംസ്‌കാരത്തിന്റെ കാതലാണ് മാതാപിതാഗുരുജനങ്ങളോടു നാം കാട്ടുന്ന ബഹുമാനം. അതിന്റെ ഭാഗമായാണ് നാം നമസ്‌തേ പറഞ്ഞു സജ്ജനങ്ങളെ സ്വീകരിച്ചിരുന്നതും. എന്നാല്‍ നമസ്‌കാരം നല്‍കി സജ്ജനങ്ങളെ സ്വീകരിക്കുന്ന രീതി വളരെ കുറവാണ്.

കൈകള്‍ കൂപ്പി നമസ്‌തേ പറഞ്ഞ് ആളുകളെ അഭിവാദ്യം ചെയ്യുന്ന ശ്രേഷ്ഠമായ ആചാരത്തിന്റെ ഗുണവും അതിലെ തത്ത്വവും മനസ്സിലാക്കുന്നത് പുതുതലമുറക്ക് ഗുണം ചെയ്യും.

നാം പ്രഭാതത്തില്‍ ഒരാളെ കാണുമ്പോള്‍ ഗുഡ് മോര്‍ണിങ് പറയുകയാണ് ഇന്നത്തെ പതിവ്. എന്നാല്‍ വ്യക്തികളെ ആദ്യമായി കാണുമ്പോളും, കുറെ നാളുകള്‍ക്കു ശേഷം കാണുമ്പോളും നമസ്‌തേ അല്ലെങ്കില്‍ നമസ്‌കാരം പറഞ്ഞു വേണം അഭിവാദ്യം ചെയ്യേണ്ടത്. ഇതായിരുന്നു ഭാരതീയ രീതി. പ്രായത്തില്‍ മുതിര്‍ന്ന വ്യക്തികളെ കാണുമ്പോള്‍ എഴുന്നേറ്റു കൈകൂപ്പി നമസ്‌തേ പറയുക, അതിഥികളെ എഴുന്നേറ്റു ചെന്ന് സ്വീകരിക്കുക, അവര്‍ മടങ്ങുമ്പോള്‍ മുറ്റം കടക്കുവോളം അനുയാത്ര ചെയ്യുക ഇതൊക്കെയും നമ്മുടെ സംസ്‌ക്കാരത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഈ രീതി പാരമ്പര്യത്തെ അപ്പാടെ തള്ളി പുതുമയുടെ പേരില്‍ പാശ്ചാത്യ രീതി അവലംബിക്കുകയാണ് കേരളീയരേറെയും.

നമസ്‌കാരത്തിന്റെ രീതികളും തത്ത്വങ്ങളും ഒന്നു മനസിലാക്കാം. വിവിധ രീതികളില്‍ നമുക്ക് നമസ്‌തേ പറയാം. എന്നാല്‍ തല അല്പം കുമ്പിട്ടു രണ്ടു കൈപ്പടങ്ങളും ഹൃദയത്തോട് ചേര്‍ത്തു വച്ച് പറയുന്നതാന് സാധാരണ രീതി. തേ നമമഃ എന്നാണിതിന്റെ വിവക്ഷ. അങ്ങേയ്‌ക്കായിക്കൊണ്ട് നമസ്‌കാരം. സ്വശരീരം സ്വാര്‍ത്ഥ ലാഭത്തിനുപരി മറ്റുള്ളവരുടെ സേവനത്തിനു കൂടി ഉപയോഗപ്പെടുത്താന്‍ സദാസന്നദ്ധമാണ് എന്നതിന്റെ വെളിവാക്കല്‍ കൂടിയാണ് നമസ്‌തേ. തന്നേക്കാള്‍ പ്രായത്തിലും ജ്ഞാനത്തിലും കര്‍മ്മത്തിലും ഉയര്‍ന്ന എന്തിനെയും സ്വീകരിക്കുവാനും, ബഹുമാനിക്കുവാനും ഉള്ള സന്നദ്ധത കൂടിയാണ് നമസ്‌തേ.

നമസ്‌തേ-ക്കു ഊര്‍ധ്വം, മദ്ധ്യം, ബാഹ്യം എന്നു മൂന്നു വകഭേദമുണ്ട്. ഇതില്‍ ഊര്‍ധ്വ നമസ്‌തേ പേരുപോലെ തന്നെ കൈകള്‍ ശിരസ്സിനു മുകളില്‍ ഉയര്‍ത്തി വിരലുകളം കൈപ്പത്തികളും ചേര്‍ത്തുപിടിച്ചു പറയുന്നതാണ്. യോഗാസനം, ശാസ്ത്രീയനൃത്തം, ഗുരു സന്ദര്‍ശന വേള, ബലികര്‍മം, ക്ഷേത്രപൂജ എന്നിവയിലെല്ലാം വേണ്ടത് ഊര്‍ധ്വ നമസ്‌തേ ആണ്. പൂര്‍ണ സമര്‍പ്പണ ഭാവത്തില്‍ നമോനമഃ എന്ന് പറഞ്ഞാണ് ഊര്‍ധ്വ നമസ്‌കാരം നടത്തുക. കൈപ്പത്തിയും വിരലുകളും ഹൃദയത്തോട് ചേര്‍ത്തുപിടിച്ചു ചെയ്യുന്നതാണ് മദ്ധ്യ നമസ്‌തേ. ഭഗവദ് ദര്‍ശനം, യോഗി, സംന്യാസി ദര്‍ശനം, ക്ഷേത്രദര്‍ശനം എന്നിവയില്‍ ദാസ്യബുദ്ധിയോടെ സര്‍വം സമര്‍പ്പിച്ചു ചെയ്യുന്നതാണ് മദ്ധ്യ നമസ്‌തേ. ഇവിടെ നമാമി എന്ന് ഉപയോഗിക്കുന്നതാണ് ഉത്തമം.

കൈപ്പത്തിയും വിരലുകളും താമരമൊട്ടു പോലെ കൂമ്പി നെഞ്ചോടു ചേര്‍ത്ത് വയ്‌ക്കുന്നതാണ് ബാഹ്യ നമസ്‌തേ. ഓരോ വിരലുകളും പഞ്ചഭൂതങ്ങളെ പ്രതിനിധാനം ചെയ്യുന്നു. പഞ്ചഭൂതങ്ങള്‍ പ്രകൃതിയില്‍ ഒരുമിച്ചു ചേരുന്ന അവസ്ഥയെ ആണിത് സൂചിപ്പിക്കുന്നത്. ദേവപൂജക്കും ഗുരുപൂജക്കും ഇത് ഉപയോഗിക്കുന്നു.

ഇടതു കൈയുടെ നിയന്ത്രണം ഇഡ നാഡിക്കും, വലതു കൈയുടെ നിയന്ത്രണം പിങ്ഗള നാഡിക്കും ആണ്. ഇഡ തമോ ഗുണത്തിന്റെയും പിങ്ഗള രാജോഗുണത്തിന്റെയും പ്രതീകമാണ്. രണ്ടു കൈകളും ചേര്‍ത്ത് കൂപ്പുന്നതോടെ കാര്‍മേന്ദ്രിയങ്ങളും ജ്ഞാനേന്ദ്രിയങ്ങളും നന്നായി പ്രവര്‍ത്തിക്കുകയും നട്ടെല്ലിലെ സുഷുമ്‌ന നാഡി ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്യും. ഇത് തലച്ചോറിന്റെ ഇടതു വലതു ഭാഗങ്ങളെ സംയോജിപ്പിച്ചു സമനിലയും ഐക്യവും പ്രദാനം ചെയ്യുന്നു. അകക്കണ്ണ് തെളിഞ്ഞു ജ്ഞാനലബ്ധി പ്രാപ്തമാകുന്നു. സ്വാര്‍ത്ഥത അകന്ന് എല്ലാം ബഹ്‌മമയമെന്ന സദ്ബോധം ഉടലെടുക്കുന്നു. ഇത് എതിര്‍ വ്യക്തിയെ ബഹുമാനിക്കുന്നതിനൊപ്പം ആത്മചൈതന്യത്തെ തിരിച്ചറിയാനും സഹായിക്കുന്നു.് നാട്യശാസ്ത്രത്തിലെ അഞ്ജലി മുദ്രയോടെ നമസ്‌തേ പറഞ്ഞ് അഭിവാദ്യം ചെയ്യുന്ന മനോഹരമായ ആചാരം തിരികെ കൊണ്ടുവരേണ്ടതുണ്ട്.

Tags: Hinduismgood behaviourNamasteനമസ്‌തേ
ഡോ. രാജീവ്. എന്‍
ഡോ. രാജീവ്. എന്‍
ഡീന്‍, അഹല്യ സ്‌കൂള്‍ ഓഫ് ഓഫ് എന്‍ജിനീയറിങ്, ആന്‍ഡ് ടെക്‌നോളജി,പാലക്കാട് [Read more]
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

Samskriti

ഇന്ന് ബലരാമജയന്തി- ഭാദ്രപദ ഹലഷഷ്ഠി : ദേശീയ കര്‍ഷകദിനം

Samskriti

വിനായകചതുര്‍ത്ഥിയിലെ ദേശീയോത്സവം

Samskriti

വിനായക ചതുര്‍ത്ഥി: വിഘ്‌നഹരനായ ആന്തരിക ഗണപതി

Varadyam

ഇതിഹാസങ്ങള്‍ – വായനയുടെ രീതിശാസ്ത്രം

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

‘ജീവിതത്തിൽ ഇന്നുവരെ മദ്യം തൊട്ടിട്ടില്ല, വീട്ടിൽ കണ്ടെടുത്ത മദ്യശേഖരത്തെക്കുറിച്ച് യാതൊരു അറിവുമില്ല’ – വിചിത്ര വാദവുമായി ആന്റോ അഗസ്റ്റിൻ

ഇന്ധന ക്ഷാമം; പാകിസ്ഥാന്‍ ലോക്ഡൗണിലേക്ക്

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.