Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്‍സിസി കേഡറ്റുകളുടെ അന്നം മുട്ടിച്ച് സംസ്ഥാന സര്‍ക്കാര്‍; അധ്യാപകരുടെ ഓണറേറിയത്തിലെ സംസ്ഥാന വിഹിതവും മൂന്ന് വര്‍ഷമായി കുടിശിക

കേന്ദ്രവിഹിതം ആറുമാസം കൂടുമ്പോള്‍ പൂര്‍ണമായും നല്‍കിയിട്ടും സംസ്ഥാനം വരുത്തിയ ഭക്ഷണ കുടിശിക 28 കോടി

രവീന്ദ്രവര്‍മ്മ അംബാനിലയം by രവീന്ദ്രവര്‍മ്മ അംബാനിലയം
Sep 27, 2025, 02:26 pm IST
in Kerala

പത്തനംതിട്ട: സ്‌കൂളുകളിലും കോളജുകളിലും നാഷണല്‍ കേഡറ്റ് കോര്‍ (എന്‍സിസി) പ്രവര്‍ത്തനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍. രണ്ട് വര്‍ഷമായി എന്‍സിസിക്ക് സംസ്ഥാന സര്‍ക്കാര്‍ ഭക്ഷണത്തിന്റെ തുക നല്‍കാത്തതാണ് പ്രതിസന്ധിക്കു കാരണം. ഈ ഇനത്തില്‍ 28 കോടി രൂപയോളമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കാനുള്ളത്. 2022-23 അധ്യയന വര്‍ഷം മുതല്‍ എന്‍സിസി കുട്ടികള്‍ക്കുള്ള തുക സംസ്ഥാനം അനുവദിക്കുന്നില്ല. സ്‌കൂള്‍ – കോളജ് അധികൃതരോ എന്‍സിസിയുടെ ചുമതലയുള്ള അധ്യാപകരോ ആണ് രണ്ടുവര്‍ഷമായി ഇതിന് ആവശ്യമായ തുക ചെലവഴിക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ തുക നല്‍കാതായതോടെ ഇവരും സാമ്പത്തിക പ്രതിസന്ധിയിലാണ്. ഒരു ലക്ഷം രൂപയിലധികം പല അധ്യാപകര്‍ക്കും ലഭിക്കാനുണ്ട്. എട്ടാം ക്ലാസ് മുതല്‍ കോളജ് തലം വരെയുള്ള കുട്ടികളാണ് എന്‍സിസിയില്‍ അംഗമാകുന്നത്. സംസ്ഥാനത്ത് 5 ഗ്രൂപ്പുകളിലായി 72 ബെറ്റാലിയനുകളുടെ കീഴില്‍ 70,000-ത്തോളം കുട്ടികള്‍ എന്‍സിസിയിലുണ്ട്.

ഐക്യവും അച്ചടക്കവും എന്നതാണ് എന്‍സിസിയുടെ സന്ദേശവാക്യം. കുട്ടികളില്‍ സൈനിക മൂല്യങ്ങളും നേതൃപാടവവും രാജ്യസ്‌നേഹവും വളര്‍ത്താനും സ്വഭാവരൂപീകരണത്തിനും എന്‍സിസി പരിശീലനം സഹായിക്കുന്നു. സ്‌കൂളില്‍ 60 രൂപയും കോളേജില്‍ 120 രൂപയും ആണ് ഓരോ കേഡറ്റിനും പരേഡ് റിഫ്രഷ്‌മെന്റ് അലവന്‍സായി നല്‍കുന്നത്. ഇവരുടെ യൂണിഫോം, ഓഫീസര്‍മാരായി പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ക്കുള്ള ഓണറേറിയം, ക്യാമ്പുകളുടെ ചെലവ് എന്നിവയില്‍ ഭൂരിഭാഗവും കേന്ദ്രം നേരിട്ടാണ് നല്‍കുന്നത്.

പരേഡിന് ശേഷം ചപ്പാത്തി, ഇടിയപ്പം, കോഴിക്കറി പോലുള്ള ആഹാരങ്ങള്‍ കേഡറ്റുകള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ 2023 മുതല്‍ മുന്നറിയിപ്പില്ലാതെ സംസ്ഥാന സര്‍ക്കാര്‍ ഭക്ഷണത്തിനു തുക നല്‍കുന്നത് നിര്‍ത്തിവെക്കുകയായിരുന്നു. ഇപ്പോള്‍ പരേഡിന് ശേഷം ഒന്നും കഴിക്കാതെയാണ് വിദ്യാര്‍ത്ഥികള്‍ മടങ്ങുന്നത്. മറ്റെല്ലാ സംസ്ഥാനങ്ങളിലും കേഡറ്റുകള്‍ക്ക് പരേഡിന് ശേഷം ഇപ്പോഴും ഭക്ഷണം ലഭിക്കുന്നുണ്ട്. ഹൈസ്‌കൂള്‍ കേഡറ്റുകള്‍ക്ക് 40ഉം ഹയര്‍ സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് 20 പരേഡുമാണുള്ളത്.

ഓണറേറിയം മുടങ്ങിയിട്ട് മൂന്നു വര്‍ഷം

എന്‍സിസി അധ്യാപകരുടെ ഓണറേറിയത്തിലെ സംസ്ഥാന വിഹിതവും മൂന്ന് വര്‍ഷമായി കുടിശികയാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പിനാണ് കേന്ദ്രപദ്ധതിയായ എന്‍സിസിയുടെ നടത്തിപ്പ് ചുമതല. ഓണറേറിയത്തിന്റെ 50 ശതമാനം കേന്ദ്രസര്‍ക്കാരാണ് നല്‍കുന്നത്. ഓഫീസര്‍മാര്‍ക്ക് റാങ്ക് അനുസരിച്ച് കോളേജുകളില്‍ ഒരു മാസം 2500 മുതല്‍ 4500 വരെയും സ്‌കൂളുകളില്‍ 2000 മുതല്‍ 3500 വരെയും ആണ് ഓണറേറിയം. കേന്ദ്രവഹിതം ആറുമാസം കൂടുമ്പോള്‍ കൃത്യമായി നല്‍കുമെങ്കിലും സാമ്പത്തിക പ്രതിസന്ധി മൂലമാണ് സംസ്ഥാന വിഹിതം മുടങ്ങിയിരിക്കുന്നത്.

 

 

Tags: Kerala GovernmentNCC cadetsfood arrears
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

Kerala

പിഎം ശ്രീ: ഭരണകക്ഷിയില്‍ കലഹം, പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്

Kerala

കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ സാമ്പത്തിക സഹായത്തെക്കുറിച്ചും ധവളപത്രം വേണം: എം.ടി. രമേശ്

അഖിലഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് ഭാരവാഹികളായ ഡോ. ശ്യാം ശങ്കര്‍, ഹരിശിവന്‍, ഡോ. പി.പി. ബിനു എന്നിവര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ സന്ദര്‍ശിച്ചപ്പോള്‍
Kerala

ഗവര്‍ണര്‍ക്ക് നിവേദനം: പ്രമോഷന്‍ നടപടികളില്‍ സര്‍ക്കാര്‍ നിലപാടുകള്‍ തിരുത്തണം: ശൈക്ഷിക് മഹാസംഘ്

Kerala

വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്

പുതിയ വാര്‍ത്തകള്‍

കല്യാണവീട്ടിൽ സിപിഎം പ്രവർത്തകരുടെ തമ്മിലടി; മൂന്ന് പേർക്ക് വെട്ടേറ്റു; രണ്ട് സിപിഎംകാർ അറസ്റ്റിൽ

ഫിഫ ലോകകപ്പ് 2026: ബ്രസീലിന് ജപ്പാന്‍, പോര്‍ച്ചുഗലിന് ക്രൊയേഷ്യ

വിബി ജി റാം ജി ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍; സുതാര്യതയും പരാതിപരിഹാര സംവിധാനവും ഡിജിറ്റല്‍ മോഡും പ്രത്യേകതകള്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

എല്ലോറ

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.