Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്‍സിസി കേഡറ്റുകളുടെ അന്നം മുട്ടിച്ച് സംസ്ഥാന സര്‍ക്കാര്‍; അധ്യാപകരുടെ ഓണറേറിയത്തിലെ സംസ്ഥാന വിഹിതവും മൂന്ന് വര്‍ഷമായി കുടിശിക

കേന്ദ്രവിഹിതം ആറുമാസം കൂടുമ്പോള്‍ പൂര്‍ണമായും നല്‍കിയിട്ടും സംസ്ഥാനം വരുത്തിയ ഭക്ഷണ കുടിശിക 28 കോടി

രവീന്ദ്രവര്‍മ്മ അംബാനിലയംbyരവീന്ദ്രവര്‍മ്മ അംബാനിലയം
Sep 27, 2025, 02:26 pm IST
inKerala

പത്തനംതിട്ട: സ്‌കൂളുകളിലും കോളജുകളിലും നാഷണല്‍ കേഡറ്റ് കോര്‍ (എന്‍സിസി) പ്രവര്‍ത്തനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍. രണ്ട് വര്‍ഷമായി എന്‍സിസിക്ക് സംസ്ഥാന സര്‍ക്കാര്‍ ഭക്ഷണത്തിന്റെ തുക നല്‍കാത്തതാണ് പ്രതിസന്ധിക്കു കാരണം. ഈ ഇനത്തില്‍ 28 കോടി രൂപയോളമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കാനുള്ളത്. 2022-23 അധ്യയന വര്‍ഷം മുതല്‍ എന്‍സിസി കുട്ടികള്‍ക്കുള്ള തുക സംസ്ഥാനം അനുവദിക്കുന്നില്ല. സ്‌കൂള്‍ – കോളജ് അധികൃതരോ എന്‍സിസിയുടെ ചുമതലയുള്ള അധ്യാപകരോ ആണ് രണ്ടുവര്‍ഷമായി ഇതിന് ആവശ്യമായ തുക ചെലവഴിക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ തുക നല്‍കാതായതോടെ ഇവരും സാമ്പത്തിക പ്രതിസന്ധിയിലാണ്. ഒരു ലക്ഷം രൂപയിലധികം പല അധ്യാപകര്‍ക്കും ലഭിക്കാനുണ്ട്. എട്ടാം ക്ലാസ് മുതല്‍ കോളജ് തലം വരെയുള്ള കുട്ടികളാണ് എന്‍സിസിയില്‍ അംഗമാകുന്നത്. സംസ്ഥാനത്ത് 5 ഗ്രൂപ്പുകളിലായി 72 ബെറ്റാലിയനുകളുടെ കീഴില്‍ 70,000-ത്തോളം കുട്ടികള്‍ എന്‍സിസിയിലുണ്ട്.

ഐക്യവും അച്ചടക്കവും എന്നതാണ് എന്‍സിസിയുടെ സന്ദേശവാക്യം. കുട്ടികളില്‍ സൈനിക മൂല്യങ്ങളും നേതൃപാടവവും രാജ്യസ്‌നേഹവും വളര്‍ത്താനും സ്വഭാവരൂപീകരണത്തിനും എന്‍സിസി പരിശീലനം സഹായിക്കുന്നു. സ്‌കൂളില്‍ 60 രൂപയും കോളേജില്‍ 120 രൂപയും ആണ് ഓരോ കേഡറ്റിനും പരേഡ് റിഫ്രഷ്‌മെന്റ് അലവന്‍സായി നല്‍കുന്നത്. ഇവരുടെ യൂണിഫോം, ഓഫീസര്‍മാരായി പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ക്കുള്ള ഓണറേറിയം, ക്യാമ്പുകളുടെ ചെലവ് എന്നിവയില്‍ ഭൂരിഭാഗവും കേന്ദ്രം നേരിട്ടാണ് നല്‍കുന്നത്.

പരേഡിന് ശേഷം ചപ്പാത്തി, ഇടിയപ്പം, കോഴിക്കറി പോലുള്ള ആഹാരങ്ങള്‍ കേഡറ്റുകള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ 2023 മുതല്‍ മുന്നറിയിപ്പില്ലാതെ സംസ്ഥാന സര്‍ക്കാര്‍ ഭക്ഷണത്തിനു തുക നല്‍കുന്നത് നിര്‍ത്തിവെക്കുകയായിരുന്നു. ഇപ്പോള്‍ പരേഡിന് ശേഷം ഒന്നും കഴിക്കാതെയാണ് വിദ്യാര്‍ത്ഥികള്‍ മടങ്ങുന്നത്. മറ്റെല്ലാ സംസ്ഥാനങ്ങളിലും കേഡറ്റുകള്‍ക്ക് പരേഡിന് ശേഷം ഇപ്പോഴും ഭക്ഷണം ലഭിക്കുന്നുണ്ട്. ഹൈസ്‌കൂള്‍ കേഡറ്റുകള്‍ക്ക് 40ഉം ഹയര്‍ സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് 20 പരേഡുമാണുള്ളത്.

ഓണറേറിയം മുടങ്ങിയിട്ട് മൂന്നു വര്‍ഷം

എന്‍സിസി അധ്യാപകരുടെ ഓണറേറിയത്തിലെ സംസ്ഥാന വിഹിതവും മൂന്ന് വര്‍ഷമായി കുടിശികയാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പിനാണ് കേന്ദ്രപദ്ധതിയായ എന്‍സിസിയുടെ നടത്തിപ്പ് ചുമതല. ഓണറേറിയത്തിന്റെ 50 ശതമാനം കേന്ദ്രസര്‍ക്കാരാണ് നല്‍കുന്നത്. ഓഫീസര്‍മാര്‍ക്ക് റാങ്ക് അനുസരിച്ച് കോളേജുകളില്‍ ഒരു മാസം 2500 മുതല്‍ 4500 വരെയും സ്‌കൂളുകളില്‍ 2000 മുതല്‍ 3500 വരെയും ആണ് ഓണറേറിയം. കേന്ദ്രവഹിതം ആറുമാസം കൂടുമ്പോള്‍ കൃത്യമായി നല്‍കുമെങ്കിലും സാമ്പത്തിക പ്രതിസന്ധി മൂലമാണ് സംസ്ഥാന വിഹിതം മുടങ്ങിയിരിക്കുന്നത്.

 

 

Tags: Kerala GovernmentNCC cadetsfood arrears
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

18,500 അടി ഉയരത്തിൽ കൃത്യമായ ലാൻഡിംഗ് : ലഡാക്കിലെ ദുർഘടമായ ഭൂപ്രദേശത്ത് നിന്ന് എൻ‌സി‌സി വനിതാ കേഡറ്റുകളെ സുരക്ഷിതമായി ഒഴിപ്പിച്ച് ഇന്ത്യൻ വ്യോമസേന

Kerala

പവര്‍കട്ട് ഒരുമാസം വരെ നീളും; ഉയര്‍ന്ന വിലയ്‌ക്ക് ഒക്‌ടോബറില്‍ വൈദ്യുതി വാങ്ങും

Kerala

പിഎംശ്രീയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേരളം

Kerala

പ്രീ പ്രൈമറി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയെങ്കിലും നിയമനം നല്‍കാതെ സര്‍ക്കാര്‍

Kerala

പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഉടൻ എംഒയു ഒപ്പിടണം: ബിജെപി

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ ലെനിൻ, മാർക്സ്, ഹോ ചി മിൻ തെരുവുകളുടെ പേര് മാറ്റും : ഇടതുപക്ഷത്തിന്റെ ഒരു അവശിഷ്ടവും അവശേഷിപ്പിക്കില്ലെന്ന് സുവേന്ദു സർക്കാർ

സംസ്ഥാനത്തെ തീരങ്ങളില്‍ വീണ്ടും കള്ളക്കടല്‍ പ്രതിഭാസം, കടലാക്രമണത്തിന് സാധ്യത

രാജ്യത്തെ എല്ലാ ഹൈക്കോടതികളിലും മുഴുവന്‍ സമയ ചീഫ് ജസ്റ്റിസുമാരായി

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനി തൊഴിലാളിയെ കൊലപ്പെടുത്തിയ ബിഹാര്‍ സ്വദേശി മുഹമ്മദ് ഷാഹില്‍ അറസ്റ്റില്‍

മുഖ്യ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഭൂട്ടാനിൽ : ഇരു രാജ്യങ്ങളും തമ്മിലുള്ള തിരഞ്ഞെടുപ്പ് സഹകരണം മുഖ്യ അജണ്ടയാകും

ഷാരൂഖ് ഖാനും മറ്റും നല്‍കിയ ഷോക്കോസ് റദ്ദാക്കണമെന്ന ഹര്‍ജി ദല്‍ഹി ഹൈക്കോടതി സ്വീകരിച്ചില്ല

മാതാവാകാനുള്ള ഇണയുടെ ആഗ്രഹം മാനിക്കപ്പെടണം: വിധവയ്‌ക്ക് ഭ്രൂണം വിട്ടുകൊടുത്ത് ഹൈക്കോടതി

അജിത് ഡോവലിന്റെ സാന്നിധ്യത്തില്‍ പുടിന്‍ ഷേഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍

പാകിസ്ഥാനിൽ അജ്ഞാതരുടെ പൂണ്ടുവിളയാട്ടം : കറാച്ചിയിൽ ലഷ്‌കർ തലവൻ ഹാഫിസ് സയീദുമായി അടുപ്പമുള്ള ഭീകരനെ നാല് തോക്കുധാരികൾ വെടിവച്ചു കൊന്നു

സിനിമാ തിയേറ്ററുകളിലെ ഭക്ഷണപാനീയങ്ങള്‍ക്ക് കൊളളവില : കൊച്ചിയിലെ പ്രമുഖ മള്‍ട്ടിപ്ലക്‌സുകളില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.