Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുടിശിക 110 കോടി; പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ നിലച്ചിട്ട് മൂന്ന് മാസം

രവീന്ദ്രവര്‍മ്മ അംബാനിലയം by രവീന്ദ്രവര്‍മ്മ അംബാനിലയം
Jul 9, 2026, 10:28 am IST
in Kerala

പത്തനംതിട്ട: സംസ്ഥാനത്ത് പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ നിലച്ചിട്ട് മൂന്ന് മാസം. ഒരു ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്കായി 110 കോടി രൂപയാണ് കൊടുക്കാനുള്ളതെന്ന് പ്രവാസി വെല്‍ഫെയര്‍ ഫോറം നേതാക്കള്‍ പറയുന്നു. പെന്‍ഷന്‍ ലഭ്യമാക്കാന്‍ പ്രവാസി ലീഗല്‍ സെല്‍ കോടതിയെ സമീപിച്ചിരുന്നു. മെയ് 23ന് കേസ് പരിഗണിച്ചപ്പോള്‍ ബോര്‍ഡിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ പെന്‍ഷന്‍ വിതരണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും കുടിശിക യഥാസമയം നല്‍കുമെന്നുമാണ് കോടതിയെ അറിയിച്ചത്. എന്നാല്‍ ജൂണ്‍ 11ന് വീണ്ടും കോടതി മുമ്പാകെ വിഷയം വന്നപ്പോള്‍ ബോര്‍ഡ് കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. ഈ മാസം 13ന് കേസ് വീണ്ടും കോടതി പരിഗണിക്കും.

കേരള പ്രവാസി കേരളീയ ക്ഷേമ ആക്ട് 2008ല്‍ നിലവില്‍ വരികയും 2009 മാര്‍ച്ച് മുതല്‍ ക്ഷേമ ബോര്‍ഡ് പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. 60 വയസ് കഴിഞ്ഞ പ്രവാസികള്‍ക്ക് അവര്‍ അടച്ച അംശാദായമനുസരിച്ച് മാസം 3000 മുതല്‍ 7000 രൂപ വരെയാണ് പെന്‍ഷന്‍ അനുവദിച്ചിരുന്നത്. അംശദായം അടച്ച അംഗങ്ങള്‍ക്ക് പ്രതിമാസ പെന്‍ഷനു പുറമേ മക്കള്‍ക്കു വിവാഹ ധനസഹായം, ചികിത്സാ സഹായം, മരണാനന്തര സഹായം, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍, ഭവന നിര്‍മ്മാണ സഹായം തുടങ്ങി നിരവധി ആനുകൂല്യങ്ങള്‍ നല്‍കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം ഇപ്പോള്‍ പൂര്‍ണമായും നിലച്ചിരിക്കുകയാണ്. പ്രവാസി ക്ഷേമകാര്യ വകുപ്പിലെ അധികാര വടംവലിയാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം. തിരുവനന്തപുരം ഹെഡ് ഓഫീസിലെയും കൊച്ചി, കോഴിക്കോട് റീജിയണല്‍ ഓഫീസുകളിലെയും മലപ്പുറത്തെ ലെയ്‌സണ്‍ ഓഫീസ് ജീവനക്കാരുടെയും ശമ്പളവും മുടങ്ങി. നോര്‍ക്ക വെല്‍ഫെയര്‍ ഓഫീസിലെ സീനിയര്‍ ഫിനാന്‍ഷ്യല്‍ ഓഫീസര്‍, സിഇഒ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. മുഖ്യമന്ത്രി നേരിട്ടാണ് വകുപ്പ് കൈകാര്യം ചെയ്യുന്നത്. കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കം മൂലം പ്രവാസി ക്ഷേമകാര്യ വകുപ്പ് ഡയറക്ടര്‍ ബോര്‍ഡ് പുനസംഘടന ഇതുവരെ നടന്നിട്ടില്ല

നിലവില്‍ 7,86,862 സജീവ അംഗങ്ങളും 1,54,014 സജീവമല്ലാത്ത അംഗങ്ങളും ഉണ്ട്. ഒരു ലക്ഷത്തോളം പേര്‍ പെന്‍ഷന്‍ വാങ്ങുന്നുണ്ട്. 18,000, പ്രവാസികള്‍ അംഗത്വത്തിനായി അപേക്ഷ നല്‍കി കാത്തിരിക്കുന്നു.

പ്രവാസി പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുമെന്നതടക്കം വലിയ വാഗ്ദാനങ്ങള്‍ നല്‍കിയാണ് നിലവിലെ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. എന്നാല്‍ അധികാരം കിട്ടിയപ്പോള്‍ അവര്‍ പ്രവാസികളെ പൂര്‍ണമായും അവഗണിക്കുകയാണ് ചെയ്തത്. മുഖ്യമന്ത്രി വി.ഡി. സതീശന്‍ ബജറ്റില്‍ പ്രവാസികളെക്കുറിച്ച് ഒരു വാക്കു പറയുകയോ ഒരു രൂപ പോലും ഉള്‍ക്കൊള്ളിക്കുകയോ ചെയ്തില്ല.

സംസ്ഥാനത്തെ ഒരു കോടിയിലധികം തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന 31 ക്ഷേമനിധി ബോര്‍ഡുകളില്‍ 25 എണ്ണവും വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്. 31 ക്ഷേമനിധി ബോര്‍ഡുകള്‍ക്കും കൂടി 8,629 കോടി രൂപയുടെ കുടിശികയാണുള്ളത്.

Tags: Kerala GovernmentPravasi legal cellNRI Welfare Fund pensionExpatriate Pension
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

വിഴിഞ്ഞം അന്തര്‍ദേശീയ തുറമുഖ പദ്ധതി: ഓഹരി കൈമാറ്റവും വസ്തുതകളും

Kerala

ഓണം ബംബർ സമ്മാനത്തുക ഉയർത്തി സർക്കാർ; ഒന്നാം സമ്മാനം30 കോടി, വിലയിൽ മാറ്റമില്ല, ബംബർ പ്രകാശനം ജൂലായ് 17ന്

Kerala

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം: കോടികള്‍ വരുമാനം ലഭിക്കേണ്ട ക്രൂ ചേഞ്ചിങ് നടപ്പിലാക്കുന്നില്ല

Kerala

52% സഹകരണ സംഘങ്ങളും വന്‍ കടക്കെണിയില്‍

Kerala

പൊതുമരാമത്ത് വിശ്രമകേന്ദ്രം മുറി വേണ്ടവര്‍ നേരിട്ട് ബുക്ക് ചെയ്യണം; സൈറ്റ് തകരാറിലായിട്ട് ഒന്നരമാസം

പുതിയ വാര്‍ത്തകള്‍

കോഴി കർഷകർ കടുത്ത പ്രതിസന്ധിയിൽ; കോഴി വളർത്തൽ കാർഷിക മേഖലയിൽ ഉൾപ്പെടുത്തണമെന്ന് ഓൾ കേരള പൗൾട്രി ഫെഡറേഷൻ

നാലു സഹോദരങ്ങളുടെ ജീവിത കഥ; ജിസ് ജോയിയുടെ കോട്ടയം ബൽറ്റിന് തുടക്കമായി, ആസിഫലി നായകൻ

കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിക്കാൻ പ്രത്യേക ട്രെയിൻ വാടകയ്‌ക്കെടുത്ത് സിപിഐ; ഓഗസ്റ്റ് 29ന് ട്രെയിൻ പുറപ്പെടും

ഓപ്പറേഷൻ തൂഫാൻ; കൊച്ചിയിൽ മോഹൻലാലിനോടൊപ്പമുള്ള പരിപാടിയിൽ വിജയ്‌യും, തീരുമാനം ചെന്നിത്തലയുമായുള്ള ചർച്ചയിൽ

മലപ്പുറത്ത് നിന്നുള്ള ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ ബന്ധത്തിന്റെ ഭാഗം ; ഹിന്ദു ഭീകരവാദം എന്ന പ്രയോഗത്തിന് പിന്നിൽ ശിവരാജ് പാട്ടീൽ

യുപിയിൽ 94 ഏക്കറിലെ കൈയേറ്റക്കാരെ ഒഴിപ്പിച്ച് ‘ബുൾ ഡോസർ ഓപ്പറേഷൻ’

ബി.ബി. ഗോപകുമാറിനെതിരായ വധഭീഷണിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

‘ ഇങ്ങനെ പോയാൽ രണ്ട് ദിവസത്തിനകം മരണപ്പെടും ‘ : വാങ്ചുക്കിന് ഭക്ഷണം നൽകണമെന്ന് ഹർജി : ഞങ്ങളുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാർ പരിഗണിക്കണമെന്ന് ദീപ്കെ

വിയറ്റ്നാം ദ്വീപുകളിലെ കടല്‍ വിനോദസഞ്ചാരം സ്ഥിരം അപകട മേഖല; മുമ്പും നിരവധി ബോട്ട് അപകടങ്ങളും മരണങ്ങളും

എനിക്കിനി ആരെയും കാണേണ്ട ; ഞാൻ കണ്ട് പറയാനുദ്ദേശിച്ചിരുന്ന കാര്യം കഴിഞ്ഞു ; വി ഡി സതീശനെതിരെ ജി. സുകുമാരൻ നായർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.