Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

റഷ്യയുടെ ആണവകേന്ദ്രത്തില്‍ ഡ്രോണ്‍ ആക്രമണം നടത്തി ഉക്രൈന്‍; അതേ നാണയത്തില്‍ പുടിന്‍ തിരിച്ചടിച്ചാല്‍ മൂന്നാം ലോകയുദ്ധം?

യൂറോപ്യന്‍ രാജ്യങ്ങള്‍ ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക് റഷ്യയെ പ്രേരിപ്പിക്കുകയാണെന്നതിന്റെ സൂചനയാണ് ഞായറാഴ്ച പുറത്തുവന്നത്. റഷ്യയുടെ ആണവകേന്ദ്രങ്ങളില്‍ ശക്തമായ ഡ്രോണ്‍ ആക്രമണമാണ് ഉക്രൈന്‍ നടത്തിയത്. ആക്രമണത്തിന് പിന്നില്‍ തങ്ങളുടെ സഹായമുണ്ടെന്ന് പരസ്യമായിത്തന്നെ യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2025, 08:35 pm IST
in World

മോസ്കോ:: യൂറോപ്യന്‍ രാജ്യങ്ങള്‍ ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക് റഷ്യയെ പ്രേരിപ്പിക്കുകയാണെന്നതിന്റെ സൂചനയാണ് ഞായറാഴ്ച പുറത്തുവന്നത്. റഷ്യയുടെ ആണവകേന്ദ്രങ്ങളില്‍ ശക്തമായ ഡ്രോണ്‍ ആക്രമണമാണ് ഉക്രൈന്‍ നടത്തിയത്. ആക്രമണത്തിന് പിന്നില്‍ തങ്ങളുടെ സഹായമുണ്ടെന്ന് പരസ്യമായിത്തന്നെ യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

റഷ്യയുടെ നോവാടെകിലുള്ള ഊസ്റ്റ് ലൂഗ ആണവ ടെര്‍മിനലിലാണ് ഡ്രോണ്‍ ഉപയോഗിച്ച് ഉക്രൈന്‍ സ്ഫോടനം നടത്തിയത്. ആണവടെര്‍മിനലില്‍ നിന്നും കറുത്ത പുക ഉയരുന്നതിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. റഷ്യയെ പരമാവധി പ്രകോപിപ്പിക്കാനാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ ഈ ആക്രമണത്തിലൂടെ ശ്രമിച്ചത്. ഇതേ നാണയത്തില്‍ റഷ്യ തിരിച്ചടിച്ചാല്‍ അത് മൂന്നാം ലോകമഹായുദ്ധത്തിന് വഴിയൊരുക്കുമെന്ന ആശങ്കയിലാണ് ലോകം.

യുഎസ് പ്രസിഡന്‍റ് ട്രംപിന്റെ മുന്‍കയ്യില്‍ നടക്കുന്ന റഷ്യ-ഉക്രൈന്‍ സമാധാനച്ചര്‍ച്ച തകര്‍ക്കാനാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ നീക്കമെന്ന് കരുതുന്നു. ട്രംപും പുടിനും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെ പുടിനും ട്രംപും ഉക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കിയും തമ്മില്‍ ചര്‍ച്ച നടക്കാനിരിക്കെയാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ പിന്തുണയോടെ ഉക്രൈന്‍ റഷ്യയുടെ ആണവകേന്ദ്രങ്ങളെ വരെ ആക്രമിച്ചത്. ശനിയാഴ്ച റഷ്യ ഉക്രൈന് മേല്‍ നടത്തിയ ക്രൂരമായ ഡ്രോണ്‍, മിസൈല്‍ ആക്രമണത്തിന് മറുപടി നല്‍കുകയായിരുന്നു തങ്ങളെന്നാണ് യൂറോപ്യന്‍ രാജ്യങ്ങലുടെ ന്യായീകരണം. ഉക്രൈന്റെ 34ാംമത് സ്വാതന്ത്ര്യദിനത്തിലായിരുന്നു റഷ്യയുടെ ഈ ആക്രമണം ഉണ്ടായത്.

ഡ്രോണ്‍ ആക്രമണം മൂലം ആണവകേന്ദ്രങ്ങളില്‍ സ്ഫോടനം നടന്നെങ്കിലും മനുഷ്യരുടെ ആരോഗ്യത്തിന് ഹാനികരമാവുന്ന വിധത്തില്‍ ഉയര്‍ന്നതോതിലുള്ള ആണവവികിരണം ഉണ്ടായിട്ടില്ലെന്ന് പറയപ്പെടുന്നു. ഇനി റഷ്യ ഈ ആക്രമണത്തിന് എന്ത് മറുപടി നല്‍കുമെന്ന് ആശങ്കയോടെ കാത്തിരിക്കുകയാണ് ലോകം. റഷ്യ ആണവായുധങ്ങള്‍ ഉപയോഗിച്ച് ഉക്രൈനെ ആക്രമിച്ചാല്‍ അത് മൂന്നാം ലോകമഹായുദ്ധത്തിന് വഴിതുറന്നേക്കുമെന്ന് ആശങ്കയുണ്ട്.

റഷ്യ- ഉക്രൈന്‍ സമാധാന ചര്‍ച്ചയുടെ ഭാവിയെന്ത്?

സമാധാന ചര്‍ച്ചകള്‍ക്കായി ഉക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കിയെ റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍ കാണില്ലെന്ന് റഷ്യയുടെ  വിദേശകാര്യമന്ത്രി ലാവ് റോവ് രണ്ട് ദിവസം മുന്‍പ് പ്രഖ്യാപിച്ചതോടെ റഷ്യ-ഉക്രൈന്‍ സമാധാനചര്‍ച്ച മുന്നോട്ട് പോകില്ലെന്ന് ആശങ്ക ഉയര്‍ന്നിരുന്നു. റഷ്യ-ഉക്രൈന്‍ സമാധാനചര്‍ച്ചയുടെ ആദ്യപടിയായി അലാസ്കയില്‍ പുടിനും ട്രംപും നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് പുടിന്‍-സെലന്‍സ്കി കൂടിക്കാഴ്ച നടത്താന്‍ ട്രംപ് ആവശ്യപ്പെട്ടത്. ഇതിനോടാണ് ലാവ്റോവ് നെഗറ്റീവായി പ്രതികരിച്ചത്. ഇതോടെ ചര്‍ച്ച വഴിമുട്ടി എന്നാണ് കരുതപ്പെട്ടിരുന്നത്. സമാധാനചര്‍ച്ച മുന്നോട്ട് കൊണ്ടുപോകാന്‍ വീണ്ടും യുഎസ് പ്രസിഡന്‍റ് ട്രംപ് വീണ്ടും പുതിയൊരു ഇടപെടല്‍ നടത്തിയിരിക്കുകയാണ്. സെലന്‍സ്കിയുമായി സമാധാനചര്‍ച്ചകള്‍ക്കായി കൂടിക്കാഴ്ച നടത്താന്‍ രണ്ടാഴ്ചത്തെ സമയം കൂടി പുടിന് നീട്ടി നല്‍കിയതായി ട്രംപ് അറിയിച്ചു. ഇനിയും ചര്‍ച്ച നടത്താന്‍ പുടിന്‍ തയ്യാറില്ലെങ്കില്‍ റഷ്യയ്‌ക്കെതിരെ കടുത്ത ഉപരോധവും ഉയര്‍ന്ന വ്യാപാരത്തീരുവയും ഏര്‍പ്പെടുത്തുമെന്ന  മുന്നറിയിപ്പാണ് ട്രംപ് നല്‍കിയിരിക്കുന്നത്. “അതല്ലെങ്കില്‍ ഉക്രൈന്‍-റഷ്യ യുദ്ധത്തില്‍ ഇനി അമേരിക്ക ഇടപെട്ടില്ലെന്നിരിക്കു”മെന്നും ട്രംപ് ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്.

 

Tags: Vladimir PutinPUtinThird World WarUkraine Russia war
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

.മിസൈലുകള്‍ ആന്തരിക അറകളില്‍ ഒളിപ്പിച്ചു വെച്ച നിലയില്‍- വെളുത്ത നിറത്തില്‍ കാണുന്നത് കെഎച്ച് 69 എന്ന അപകടകാരിയായ ക്രൂയിസ് മിസൈലുകളാണ്. (ഇടത്ത്)
India

റഷ്യയുടെ അഞ്ചാം തലമുറ വിമാനമായ എസ് യു 57നെ ശത്രുക്കള്‍ ഭയപ്പെടുന്നതും ഇന്ത്യ ഈ റഷ്യന്‍ യുദ്ധവിമാനത്തെ ഇഷ്ടപ്പെടുന്നതും ഇക്കാരണത്താല്‍…

News

പുടിൻ ലോകരാജ്യങ്ങളോടുപറഞ്ഞു; റഷ്യയ്‌ക്ക് ഭാരതം വിശ്വസിക്കാവുന്ന പങ്കാളി

India

ഇന്ത്യ ഒരിക്കലും വിദേശ ഉത്തരവുകൾ അനുസരിച്ചിട്ടില്ല ; ആ പരമാധികാരത്തെ ചോദ്യം ചെയ്യാനുമാകില്ല ; ട്രമ്പിന് പുടിന്റെ മുന്നറിയിപ്പ്

India

ഇനി രാഹുല്‍ ഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും പണം എവിടെ നിക്ഷേപിക്കും? സ്വിസ് ബാങ്ക് ഇനി വന്‍നിക്ഷേപങ്ങള്‍ രഹസ്യമാക്കിവെയ്‌ക്കില്ല

പുതിയ വാര്‍ത്തകള്‍

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.