Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Music

ജയചന്ദ്രന്‍ എന്ന ഭാവഗായകന്റെ ജീവിതത്തില്‍ ഒരു പാട്ടുകൊണ്ട് സ്വാമിയൊന്നു തൊട്ടു…നീലാംബരി രാഗത്തില്‍ ‘ഹര്‍ഷബാഷ്പം തൂകി’; അത് അനശ്വരമായി

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Jan 9, 2025, 10:59 pm IST
inMusic, Entertainment

തിരുവനന്തപുരം: പി.ജയചന്ദ്രന്‍ എന്ന ഭാവഗായകന്റെ സംഗീതജീവിതത്തില്‍ ദക്ഷിണാമൂര്‍ത്തിസ്വാമി ഒരു പാട്ടുകൊണ്ട് ഒന്ന് തൊട്ടു. അതായിരുന്നു നീലാംബരി രാഗത്തില്‍ ചിട്ടപ്പെടുത്തിയ ‘ഹര്‍ഷബാഷ്പം തൂകി’ എന്ന ഗാനം. മുത്തശ്ശി എന്ന സിനിമയിലെ ആ ഗാനം ജയചന്ദ്രന്റെ ജീവിതത്തില്‍ മാന്ത്രികമായൊരു സുവര്‍ണ്ണകാലം സൃഷ്ടിച്ചു.

“ഏതു സ്വപ്ന പുഷ്പവനം നീ തിരയുന്നു
ഏതു രാഗകല്പനയിൽ നീ മുഴുകുന്നു
വിണ്ണിലെ സുധാകരനോ
വിരഹിയായ കാമുകനോ
ഇന്നു നിന്റെ ചിന്തകളെ ആരുണർത്തുന്നു
സഖീ ആരുണർത്തുന്നു”

പി.ഭാസ്കരന്റെ ഈ പ്രണയാര്‍ദ്ര വരികള്‍ നീലാംബരിയിലാണ് ദക്ഷിണാമൂര്‍ത്തി ചിട്ടപ്പെടുത്തിയത്. താരാട്ട് പാട്ടിന് ചേരുന്ന രാഗമാണിത് . പി.ഭാസ്കരന്‍മാഷുടെ പ്രണയോഷ്മളമായ വരികള്‍ ഒരു താരാട്ടുപോലെ തരളിതമാണെന്ന് ദക്ഷിണാമൂര്‍ത്തിക്ക് തോന്നിയിരിക്കണം. അതുകൊണ്ട് നീലാംബരിയില്‍ ചിട്ടപ്പെടുത്തുന്നതാണ് നല്ലതെന്ന് ദക്ഷിണാമൂര്‍ത്തിക്ക് തോന്നിയിരിക്കണം.

ചരണത്തില്‍ ഭാസ്കരന്‍ മാസ്റ്റര്‍ ഈ ഗാനത്തെ അല്‍പം ഒരു വേര്‍പാടിന്റെ വിഷാദം നിറയ്‌ക്കുന്നു.
“ശ്രാവണ നിശീഥിനി തൻ പൂവനം തളിർത്തു
പാതിരാവിൻ താഴ്‌വരയിലെ പവിഴമല്ലികൾ പൂത്തു
വിഫലമായ മധുവിധുവാൽ
വിരഹശോക സ്മരണകളാൽ
അകലെയെൻ കിനാക്കളുമായ് ഞാനിരിക്കുന്നു
സഖീ ഞാനിരിക്കുന്നു”
ഇവിടെയെത്തുമ്പോള്‍ പി. ജയചന്ദ്രന്‍ തന്റെ പട്ടുപോലുള്ള ശബ്ദസൗകുമാര്യം കൊണ്ട് നീലാംബരി എന്ന രാഗത്തെ വിഷാദനീലാംബരിയാക്കി മാറ്റുകയാണ്. വേര്‍പാടിന്റെ വേദന നിശ്ശബ്ദമായ വേദനയായി ഉള്ളില്‍ തുളഞ്ഞുകയറുകയാണ് ജയചന്ദ്രന്റെ ഭാവസാന്ദ്രമായ ആലാപനത്തിലൂടെ.

പി.ഭാസ്കരന്‍മാസ്റ്റര്‍ സംവിധാനം ചെയ്ത മുത്തശ്ശി എന്ന സിനിമ പുറത്തിറങ്ങിയത് 1971ലാണ്. അന്ന് ജയചന്ദ്രന് പ്രായം വെറും 27. തെല്ലും കരടില്ലാത്ത, തെളിമയാര്‍ന്ന ശാരീരം. അത് ദക്ഷിണാമൂര്‍ത്തിയുടെ സംഗീതത്തില്‍ അനായാസം ആരോഹണാവരോഹണസ്വരങ്ങളെ സ്പര്‍ശിച്ചൊഴുകമ്പോള്‍ നമ്മളും അവാച്യമായ ആ ശബ്ദാനുഭൂതിയില്‍ അലിഞ്ഞില്ലാതാകും. അതാണ് ജയചന്ദ്രന്റെ ശബ്ദമാന്ത്രികത.

മലയാള സിനിമാഗാനങ്ങളില്‍ നീലാംബരി രാഗത്തിന്റെ ഭാവസൗന്ദര്യം ഉള്‍പ്പെടുത്തിയ അധികം ഗാനങ്ങളില്ല. എന്നാല്‍ നീലാംബരിയില്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങളോ വീണ്ടും വീണ്ടും കേള്‍ക്കാന്‍ സുഖമുള്ളവയുമാണ്. അക്കൂട്ടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഗാനമാണ് ജയചന്ദ്രന്റെ ഹര്‍ഷബാഷ്പം തൂകി. മുത്തശ്ശിയിലെ ഹര്‍ഷബാഷ്പം തൂകി എന്ന ഗാനം മലയാളിക്ക് ഒരു പൊന്‍തൂവല്‍ പോലെ വിശുദ്ധമായിരുന്നു.

Tags: VDakshinamurthyRIPJayachanransingerJayachandranMalayalamCinemaPJayachandranMalayalamsingerSingerJayachandranPlaybacksingerPJayachandran
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു, അന്ത്യം ദുബായില്‍ വച്ച്

Cricket

കെസിഎൽ ഫൈനലിന് ആവേശം പകരാൻ സിത്താരയുടെ സം​ഗീതവിരുന്ന്; പ്രവേശനം സൗജന്യം

Kerala

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

Kerala

സ്വരമാധുരിയുടെ പൂങ്കുയിലിന് 63ാം പിറന്നാള്‍….നാല് പതിറ്റാണ്ടിലേറെയായി സംഗീതയാത്ര നടത്തുന്ന ചിത്രയ്‌ക്ക് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍

Kerala

എസ് ജാനകി ഓര്‍മ്മയായി, ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.