Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കെജ്‌രിവാളിന്റെ കെടുകാര്യസ്ഥത നാട്ടിൽ പാട്ട് ! സിഎജി റിപ്പോർട്ട് എവിടെ ? അതിഷിയുടെ വീടിന് മുന്നിൽ മാത്രമല്ല ഇനി പ്രതിഷേധം അതിന് മേലെ കടുപ്പിക്കും

ദൽഹിയിൽ വികസന പദ്ധതികൾ ആവിഷ്‌കരിക്കുന്നതിന്റെ മറവിൽ ആം ആദ്മി നേതാവ് ആയിരക്കണക്കിന് കോടി രൂപ പാഴാക്കിയെന്നും വൻ അഴിമതിയിൽ ഏർപ്പെട്ട് ജനങ്ങളെ കബളിപ്പിച്ചുവെന്നും കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2024, 12:29 pm IST
inIndia

ന്യൂദൽഹി:  സിഎജി (കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ) റിപ്പോർട്ടുകൾ ദൽഹി നിയമസഭയിൽ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട്  മുഖ്യമന്ത്രി അതിഷിയുടെ വസതിക്ക് മുന്നിൽ ബിജെപി പ്രതിഷേധിച്ചു. ശനിയാഴ്ച മഥുര റോഡിലെ മുഖ്യമന്ത്രിയുടെ വീടിന് പുറത്താണ് ബിജെപി എംഎൽഎയും ദൽഹി നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ വിജേന്ദർ ഗുപ്തയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്.

ബിജെപി എംഎൽഎമാരായ മോഹൻ സിങ് ബിഷ്ത്, ഓം പ്രകാശ് ശർമ, അഭയ് വർമ, അനിൽ ബാജ്‌പേയ്, ജിതേന്ദ്ര മഹാജൻ, അജയ് എന്നിവരോടെപ്പമായിരുന്നു പ്രതിഷേധം. മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ അഴിമതിയിൽ ഏർപ്പെട്ടെന്ന് പ്രതിഷേധത്തിൽ ആരോപിച്ചു.

കെജ്‌രിവാൾ, നിങ്ങൾക്ക് ബോധം തിരിച്ച് വരട്ടെ , ഉടൻ നിയമസഭാ സമ്മേളനം വിളിക്കൂ. സിഎജി റിപ്പോർട്ട് മേശപ്പുറത്ത് കൊണ്ടുവരൂ എന്ന് അദ്ദേഹം പറഞ്ഞു. തന്റെ എക്സ് അക്കൗണ്ടിൽ ഇത് സംബന്ധിച്ച് കനത്ത പ്രതിഷേധമാണ് അദ്ദേഹം രേഖപ്പെടുത്തിയത്.

ദൽഹിയിൽ വികസന പദ്ധതികൾ ആവിഷ്‌കരിക്കുന്നതിന്റെ മറവിൽ ആം ആദ്മി നേതാവ് ആയിരക്കണക്കിന് കോടി രൂപ പാഴാക്കിയെന്നും വൻ അഴിമതിയിൽ ഏർപ്പെട്ട് ജനങ്ങളെ കബളിപ്പിച്ചുവെന്നും കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് ഗുപ്ത പറഞ്ഞു. സർക്കാർ റിപ്പോർട്ട് നിയമസഭയിൽ അവതരിപ്പിക്കുന്നതുവരെ എല്ലാ വേദികളിലും ബിജെപി ഈ വിഷയം ഉന്നയിക്കുന്നത് തുടരുമെന്ന് ഗുപ്ത വ്യക്തമാക്കി.

എഎപി സർക്കാർ ഇതിൽ പരാജയപ്പെട്ടാൽ കോടതിയെ സമീപിക്കുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ 12 സിഎജി റിപ്പോർട്ടുകൾ അവതരിപ്പിക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം ആവശ്യപ്പെടുകയാണ് പ്രതിഷേധത്തിന്റെ ലക്ഷ്യമെന്ന് ഗുപ്ത പറഞ്ഞു.

കഴിഞ്ഞ നാല് വർഷമായി സിഎജി റിപ്പോർട്ട് നിയമസഭയിൽ എഎപി സർക്കാർ അവതരിപ്പിച്ചിട്ടില്ല. സംസ്ഥാന ധനകാര്യ ഓഡിറ്റ്, വാഹനങ്ങളിലെ വായു മലിനീകരണം തടയൽ, പൊതുജനാരോഗ്യ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും, മദ്യത്തിന്റെ നിയന്ത്രണവും വിതരണവും, ധനകാര്യ അക്കൗണ്ടുകളും വിനിയോഗ അക്കൗണ്ടുകളും ഉൾപ്പെടെ വിവിധ വിഷയങ്ങൾ സിഎജി റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

നേരത്തെ സിഎജിയുടെ തീർപ്പാക്കാത്ത റിപ്പോർട്ടുകൾ നിയമസഭയിൽ അവതരിപ്പിക്കാൻ നിർദേശിച്ച് ചീഫ് സെക്രട്ടറി ധർമേന്ദ്രയ്‌ക്കും ധനകാര്യ സെക്രട്ടറി ആശിഷ് ചന്ദ്ര വർമയ്‌ക്കും ലെഫ്റ്റനൻ്റ് ഗവർണർ വി. കെ സക്‌സേനയുടെ ഓഫീസും കത്തയച്ചിരുന്നു. 2020-2021 കാലയളവിലെ 12 സിഎജി റിപ്പോർട്ടുകൾ ദൽഹി സർക്കാരിന്റെ പക്കൽ തീർപ്പുകൽപ്പിക്കാതെ കിടക്കുന്നുണ്ടെന്നാണ് എൽജി ഓഫീസ് അറിയിച്ചത്.

Tags: indiadelhiprotestbjpaapkejriwalathishi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

Editorial

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

India

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

India

ഭീകര ശൃംഖലകൾക്കെതിരെ ആക്രമണം നടത്താനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു: പ്രസിഡന്റ് മുർമു

World

ആഗോളതലത്തിൽ പ്രതിച്ഛായ ഉയർത്തി ഭാരതം : 36 രാജ്യങ്ങളിൽ നടത്തിയ സർവേയുടെ ഫലം പുറത്ത് ; ഭൂരിഭാഗത്തിനും ഇന്ത്യ ഉത്തമ സുഹൃത്ത്

പുതിയ വാര്‍ത്തകള്‍

ഓണക്കാലത്തെ യാത്രാക്ലേശത്തിന് ആശ്വാസം:വന്ദേഭാരത് കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു

‘ വിലക്കിയതല്ല , ഖാർഗെയ്‌ക്ക് കസേര കൊണ്ടുവരാൻ പറഞ്ഞതാണ് ‘ ; സോണിയയെ രക്ഷിക്കാൻ ന്യായീകരണവുമായി ജയറാം രമേശ്

ഗണേഷ്‌കുമാര്‍ എന്‍എസ്എസ് തലപ്പത്ത് നിന്ന് പുറത്തായത് ദൈവീകമായി,മറ്റൊരു മതത്തില്‍ വിശ്വസിച്ച് ആരാധന നടത്തി,ഗണേഷ് രാജിവയ്‌ക്കണം

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

അരവിന്ദദർശനം: മനുഷ്യനിൽ നിന്ന് മഹാമനുഷ്യനിലേക്കുള്ള പരിണാമയാത്ര

ലഹരിക്കേസിലെ പ്രതി താമിര്‍ ജിഫ്രി മരിച്ച സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

മദ്രസയിലെ രണ്ട് മുറികളിലായി 35 കുട്ടികൾ, രജിസ്റ്ററിൽ 448 പേരുകൾ ; അവരിൽ 90% പേരും ഹിന്ദു കുട്ടികൾ ; ദേശീയ പതാക ചുരുട്ടിയിട്ട നിലയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.