Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘കടന്നലു’കളുടെ ആക്രമണത്തില്‍ വലഞ്ഞ് സിപിഎം നേതൃത്വം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2024, 09:48 am IST
inKerala

ആലപ്പുഴ: എതിരാളികളെ കടന്നാക്രമിക്കാനും, അധിക്ഷേപിക്കാനും സിപിഎം പ്രോത്സാഹനം നല്‍കിയ സമൂഹമാദ്ധ്യമ ഗ്രൂപ്പുകളും, സൈബര്‍ പോരാളികളും പാര്‍ട്ടി നേതാക്കള്‍ക്ക് തലവേദനയായി. പി.വി. അന്‍വറിനൊപ്പമാണ്, നേരത്തെ കടന്നലുകള്‍ എന്ന് സിപിഎമ്മിലെ ഒരു വിഭാഗം വാഴ്‌ത്തിപാടിയിരുന്ന സൈബര്‍ പോരാളികള്‍. അന്‍വറിനെ തള്ളിപ്പറഞ്ഞും, പിണറായി വിജയനെ പിന്തുണച്ചും സമുഹമാദ്ധ്യമങ്ങളില്‍ പോസ്റ്റ് ഇടുന്ന പാര്‍ട്ടി നേതാക്കളെ കടന്നലുകള്‍ കൂട്ടത്തോടെ അക്രമിക്കുകകയാണ്. വ്യക്തിപരമായി പോലും നേതാക്കളെ കടന്നല്‍ക്കൂട്ടങ്ങള്‍ തേജോവധം ചെയ്യുന്നു.

ഇതരരാഷ്‌ട്രീയ പ്രസ്ഥാനങ്ങളിലെയും സംഘടനകളിലെയും നേതാക്കളെയും പ്രവര്‍ത്തകരെയും വേട്ടയാടാന്‍ സിപിഎമ്മിലെ ഒരു വിഭാഗം ചെല്ലും ചെലവും കൊടുത്തു വളര്‍ത്തിരുന്ന പോരാളികള്‍ തിരിഞ്ഞുകൊത്തുന്ന സ്ഥിതി. മന്ത്രിമാര്‍ മുതല്‍ പാര്‍ട്ടിയിലെ വിവിധ ഘടകങ്ങളിലെ നേതാക്കള്‍ വരെ ഇവരുടെ ആക്രമണത്തിന് ഇപ്പോള്‍ ഇരയാകുകയാണ്. പോരാളി ഷാജി, റെഡ് ആര്‍മി തുടങ്ങിയ സമൂഹമാദ്ധ്യമ ഗ്രൂപ്പുകള്‍ നേരത്തെ തന്നെ പാര്‍ട്ടിക്ക് തലവേദനയായി മാറിയിരുന്നു. ഈ ഗ്രൂപ്പുകളുടെ അഡ്മിനുകളെ കണ്ടുപിടിക്കാന്‍ പോലും ഇതുവരെ സിപിഎമ്മിനോ, പോലീസിനോ കഴിഞ്ഞിട്ടില്ല.

അന്‍വറിന് വേണ്ടി സമുഹമാധ്യമങ്ങളില്‍ പണിയെടുക്കുന്നവര്‍ തന്നെയാണ് ഇത്തരം സമൂഹമാധ്യമ ഗ്രൂപ്പുകള്‍ക്ക് പിന്നിലെന്നാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടുള്ള വിമര്‍ശനം. അന്‍വറിനെയും ഇത്തരം ഗ്രൂപ്പുകളെയും തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കായി വളര്‍ത്തികൊണ്ടു വന്നവര്‍ തന്നെ ഇപ്പോള്‍ ഇരകളാക്കപ്പെടുന്ന സ്ഥിതിവിശേഷമാണുള്ളത്. പിണറായി വിജയന്റെ ആധിപത്യത്തില്‍ ഒതുക്കപ്പെട്ട പല നേതാക്കളും ഇക്കാര്യം തുറന്നു സമ്മതിക്കുന്നു.

പിണറായി വിജയനെ പിന്തുണയ്‌ക്കുന്ന നേതാക്കളുടെ സമൂഹമാധ്യമ പോസ്റ്റുകള്‍ക്കെതിരെ കടുത്ത വിമര്‍ശനവും ആക്ഷേപവുമായി എത്തുന്നവരില്‍ ബഹുഭൂരിപക്ഷവും ഇസ്ലാമിസ്റ്റുകളാണെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അടിസ്ഥാന ജനവിഭാഗത്തെ മറന്ന് ന്യൂനപക്ഷ പ്രീണനത്തിനായി പാര്‍ട്ടിയില്‍ അമിതപ്രാധാന്യം നല്‍കി വളര്‍ത്തികൊണ്ടുവന്നവരാണ് അന്‍വറിന് പിന്നില്‍ അണിനിരക്കുന്നത്. നേതാക്കള്‍ പിണറായി വിജയനൊപ്പം, അണികള്‍ അന്‍വറിനൊപ്പം എന്നതാണ് സമുഹമാദ്ധ്യമ യുദ്ധത്തിലെ അവസ്ഥ. സോഷ്യല്‍ മീഡിയയില്‍ കടന്നലുകളുടെ കുത്തേല്‍ക്കാത്ത നേതാക്കളില്ല. പോപ്പുലര്‍ഫ്രണ്ട് നിരോധനത്തോടെ കൂട്ടത്തോടെ ചേക്കേറിയവര്‍ പാര്‍ട്ടിയൊന്നാകെ പിടിച്ചെടുക്കുന്ന സ്ഥിതിയാണുള്ളതെന്നും, പാര്‍ട്ടിയുടെ ബ്രാഞ്ച് തലം മുതല്‍ ഇത്തരത്തിലുള്ള അന്‍വര്‍മാരാണ് വളര്‍ന്നു വരുന്നതെന്നും കാലങ്ങളായി സിപിഎമ്മിന് വേണ്ടി ചോരയും നീരും നല്‍കിയവര്‍ പരിതപിക്കുന്നു.

Tags: Social MediaCPM leadershipCPM cyber warAnwar's allegations
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലാരിവട്ടത്തെ പൂക്കളം തട്ടിത്തെറിപ്പിച്ചു; പ്രചരിച്ച ദൃശ്യങ്ങൾ കൊച്ചിയിൽ നിന്നുള്ളതെന്ന് സ്ഥിരീകരിച്ചു

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Mollywood

കല്യാണം കഴിഞ്ഞ് കേരളം വിട്ട് തമിഴ്‌നാട്ടിലേക്ക് പോകുമോ ? ഭുവന്റെ തീരുമാനത്തിൽ ഞെട്ടി അനുമോള്‍

Kerala

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലൈക്കുകൾക്കു പിന്നാലെ പായുമ്പോൾ ജീവിതം കൈവിടരുത്: പി. ശ്രീകുമാർ

ബാലഗോകുലം ദേശീയ അടിത്തറ പടുത്തുയര്‍ത്തുന്ന മുന്നേറ്റം: തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്

പുതുചരിത്രം രചിച്ച് പ്രധാനമന്ത്രി മോദി

ജില്ലാ വിഭജനവും കേരളത്തിന്റെ സാമ്പത്തിക ഭാവിയും ഭരണപരിഷ്‌കാരമോ രാഷ്‌ട്രീയക്കളിയോ?

ഇന്ന് അദ്ധ്യാപക ദിനം: മനസുകളെ രൂപപ്പെടുത്തുന്നു; ഭാവിയെ കെട്ടിപ്പടുക്കുന്നു

സൈദുല്ല, മുഹമ്മദ് ബഷീര്‍

കാറിൽ തട്ടിക്കൊണ്ടുപോയി കവർച്ച; പ്രതികളെ കർണാടകയിൽനിന്ന് പിടികൂടി

ബെംഗളൂരു-മംഗളൂരു വന്ദേഭാരത് ഉടൻ സര്‍വീസ് ആരംഭിക്കും; പരീക്ഷണയോട്ടം തുടങ്ങി

സൈനികത്താവളത്തിൽ സ്‌ഫോടനം; 10 പേർ കൊല്ലപ്പെട്ടു

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ പാളയത്ത് നിന്നാരംഭിച്ച മഹാശോഭായാത്ര ശ്രീ ശക്തി ശാന്താനന്ദ മഹര്‍ഷി ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു. കെ.എന്‍.സജികുമാര്‍, മേയര്‍ വി.വി. രാജേഷ്, റിഗാറ്റ ഗിരിജ ടീച്ചര്‍, ടി.എസ്. രാജന്‍, വി.മുരളീധരന്‍ എംഎല്‍എ, വഴയില ഉണ്ണി തുടങ്ങിയവര്‍ സമീപം

മായവിട്ടുണര്‍ന്നാലേ മാനവനാകൂ, അല്ലെങ്കില്‍ ദാനവനാകും: ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി

ചോരക്കളമായി കയ്‌പമംഗലം; അപകടത്തിൽപ്പെട്ട് മരിച്ചത് വി​നോ​ദ​യാ​ത്ര​യ്‌ക്കാ​യി എ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.