Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യുഎഇയിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട മകളെ രക്ഷിക്കണം ; രാഷ്‌ട്രപതിയോടും പ്രധാനമന്ത്രിയോടും അപേക്ഷിച്ച് യുപി സ്വദേശി ഷബീർ

2023ലാണ് താൻ വധശിക്ഷ വിധിച്ച വിവരം അറിഞ്ഞതെന്നും അന്നുമുതൽ തന്റെ മകളുടെ ജീവൻ രക്ഷിക്കാൻ ഇന്ത്യാ ഗവൺമെൻ്റിനോട് അപേക്ഷിക്കുന്നുണ്ടെന്നും ഷബീർ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2024, 12:44 pm IST
inIndia

ബന്ദ : ഉത്തർപ്രദേശിലെ ബന്ദ ജില്ലയിൽ താമസിക്കുന്ന ഷഹ്‌സാദിയെ സെപ്റ്റംബർ 20ന് ശേഷം എപ്പോൾ വേണമെങ്കിലും യുഎഇയിൽ തൂക്കിലേറ്റിയേക്കും. 29 കാരിയായ യുവതി ഏറെക്കാലമായി അബുദാബി ജയിലിലാണ്. നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകമായി ബന്ധപ്പെട്ടാണ് യുവതിക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്.

ഈ സാഹചര്യത്തിൽ മകളുടെ ജീവൻ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഷഹ്‌സാദിയുടെ പിതാവ് ഷബീർ പ്രസിഡൻ്റ് ദ്രൗപതി മുർമുവിനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും അഭ്യർത്ഥിച്ചു. അബുദാബിയിലെ അൽ ബത്വ ജയിലിൽ കഴിയുന്ന മകൾ ഷഹ്‌സാദി ഞായറാഴ്ച ജയിലിൽ നിന്ന് തന്നെ വിളിച്ച് സെപ്റ്റംബർ 20 ന് ശേഷം എപ്പോൾ വേണമെങ്കിലും തൂക്കിലേറ്റപ്പെടുമെന്ന് പറഞ്ഞതായി മതൗന്ദ് പോലീസ് സ്‌റ്റേഷൻ പരിധിയിലെ ഗൊയ്‌റ മുഗ്ലായ് ഗ്രാമവാസിയായ ഷബീർ ചൊവ്വാഴ്ച പറഞ്ഞു.

തന്റെ മകളുടെ ജീവൻ രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച് തിങ്കളാഴ്ച രാഷ്‌ട്രപതിക്കും പ്രധാനമന്ത്രി മോദിക്കും ഇമെയിൽ വഴി കത്തയച്ചിട്ടുണ്ടെന്ന് ഷബീർ പറഞ്ഞു. കൊവിഡ് ലോക്ക്ഡൗൺ കാലത്ത് റൊട്ടി ബാങ്ക് ഓഫ് ബന്ദ എന്ന സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അവർ ആഗ്രയിൽ താമസിക്കുന്ന ഉസൈറുമായി ഫേസ്ബുക്കിലൂടെ സൗഹൃദത്തിലായി.

കുട്ടിക്കാലത്ത് ഷഹ്‌സാദിയുടെ മുഖം പൊള്ളലേറ്റിരുന്നതായി ഷബീർ പറഞ്ഞു. തുടർന്ന് ചികിത്സ നൽകാനെന്ന വ്യാജേന ഉസൈർ 2021 നവംബറിൽ അവളെ ദുബായിലേക്ക് അയച്ചു. ഉസൈറിന്റെ അമ്മാവൻ ഫായിസും അമ്മായി നാസിയയും നാസിയയുടെ അമ്മായിയമ്മ അഞ്ജും സഹന ബീഗവും ദുബായിലാണ് താമസിക്കുന്നത്.

തുടർന്ന് നാസിയ ഒരു മകനെ പ്രസവിച്ചു. എന്നാൽ കുഞ്ഞ് നാല് മാസവും 21 ദിവസവും പ്രായമുള്ളപ്പോൾ മരിച്ചു. ഈ കുട്ടിയുടെ കൊലപാതകത്തിൽ ഷഹ്‌സാദിക്ക് പങ്കുണ്ടെന്ന് പറഞ്ഞാണ് ഇപ്പോൾ കേസിലകപ്പെട്ട് വധശിക്ഷയ്‌ക്ക് കാത്തിരിക്കുന്നതെന്ന് ഷബീർ പറഞ്ഞു.

ഇപ്പോൾ തന്റെ മകൾ ഷഹ്‌സാദി അബുദാബിയിലെ അൽ ബത്വ ജയിലിലാണ്. 2023ലാണ് താൻ വധശിക്ഷ വിധിച്ച വിവരം അറിഞ്ഞതെന്നും അന്നുമുതൽ തന്റെ മകളുടെ ജീവൻ രക്ഷിക്കാൻ ഇന്ത്യാ ഗവൺമെൻ്റിനോട് അപേക്ഷിക്കുന്നുണ്ടെന്നും ഷബീർ പറഞ്ഞു.

അതേ സമയം തന്റെ മകളെ ദുബായിൽ കടത്തികൊണ്ട് പോയത് സംബന്ധിച്ച് 2024 ജൂലൈ 15 ന് മതാവുന്ദ് പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥനായ സബ് ഇൻസ്പെക്ടർ മുഹമ്മദ് അക്രം അന്വേഷണത്തിൽ ഒരു ചുവടുപോലും എടുത്തില്ലെന്നും അദ്ദേഹം ആരോപിച്ചു. ഉസൈറുമായുള്ള സൗഹൃദമാണ് പോലീസ് ഉദ്യോഗസ്ഥനെ കേസ് എടുക്കാൻ വിലക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം ഉസൈർ, അമ്മാവൻ ഫായിസ്, അമ്മായി നാസിയ, നാസിയയുടെ അമ്മായിയമ്മ അഞ്ജും സഹന ബീഗം എന്നിവരെ പ്രതികളാക്കിയ ഷഹ്‌സാദിയുടെ കേസ് ദുബായുമായി ബന്ധപ്പെട്ടതാണെന്ന് ഇൻവെസ്റ്റിഗേഷൻ ഓഫീസർ (ഐഒ) മുഹമ്മദ് അക്രം ചൊവ്വാഴ്ച വൈകുന്നേരം പറഞ്ഞു.

ഇരയുടെയും പ്രതിയുടെയും മൊഴി രേഖപ്പെടുത്തുന്നതിനായി ഇന്ത്യയിലെ ദുബായ് എംബസിയിലേക്ക് ഉടൻ കത്തിടപാടുകൾ നടത്തുമെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Tags: UAEDubaiDeath sentencepoliceUthar Pradesh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

Kerala

ഇടുക്കിയില്‍ റിസോര്‍ട്ടില്‍ ബലാത്സംഗം : 2 പേര്‍ അറസ്റ്റില്‍

Kerala

കോന്നിയില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലിസ് ഉദ്യോഗസ്ഥന് സസ്പന്‍ഷന്‍

Kerala

കള്ളന്‍ കപ്പലില്‍ തന്നെ ; ബത്തേരി സ്റ്റേഷനിലെ ‘ലഹരി’ മോഷ്ടിച്ച് കടത്തിയത് പൊലീസുകാരന്‍ സാബിത്ത് : ഫോൺ ഓഫ് ചെയ്ത് മുങ്ങി

Kerala

മലപ്പുറത്തെ മോഷണം: പ്രതി സഞ്ചരിച്ച കാര്‍ പൊലീസ് കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.