Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ഗാന്ധിയ്‌ക്ക് വിദേശ വനിതകളില്‍ മക്കള്‍….ആരോപണം ഉയര്‍ത്തിയ ബ്ലിറ്റ്സ് മാഗസിന്റെ കോപ്പി രാഹുലിന്റെ വസതിയില്‍ ചെന്ന് നല്‍കി ബിജെപി എംപി

തെലുങ്കാനയിലെ ബിജെപി നേതാവും മേഡക് ലോക് സഭാമണ്ഡലം എംപിയുമായ മാധവനേനി രഘുനന്ദന്‍ റാവു രാഹുല്‍ ഗാന്ധിയുടെ വസതി സന്ദര്‍ശിച്ച് ബ്ലിറ്റ്സ് എന്ന മാഗസിന്റെ കോപ്പി നല്കി. രാഹുല്‍ ഗാന്ധിയെ നേരിട്ട് കാണാന്‍ സാധിക്കാത്തതിനാല്‍ ഓഫീസിലെ ജീവനക്കാരനാണ് ബ്ലിറ്റ്സിന്റെ കോപ്പി നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2024, 07:18 pm IST
in India
രാഹുല്‍ ഗാന്ധിക്ക് രണ്ട് വിദേശ വനിതകളില്‍ മക്കളുണ്ടെന്ന് ആരോപിക്കുന്ന ബ്ലിറ്റ് സ് മാസിക റിപ്പോര്‍ട്ട് (വലത്ത്) രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ ചെന്ന് ബ്ലിറ്റ്സ് മാസികയുടെ കോപ്പി നല്‍കിയ തെലുങ്കാനയിലെ ബിജെപി എംപി മാധവനേനി രഘുനന്ദന്‍ റാവു (ഇടത്ത്)

രാഹുല്‍ ഗാന്ധിക്ക് രണ്ട് വിദേശ വനിതകളില്‍ മക്കളുണ്ടെന്ന് ആരോപിക്കുന്ന ബ്ലിറ്റ് സ് മാസിക റിപ്പോര്‍ട്ട് (വലത്ത്) രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ ചെന്ന് ബ്ലിറ്റ്സ് മാസികയുടെ കോപ്പി നല്‍കിയ തെലുങ്കാനയിലെ ബിജെപി എംപി മാധവനേനി രഘുനന്ദന്‍ റാവു (ഇടത്ത്)

ന്യൂദല്‍ഹി: തെലുങ്കാനയിലെ ബിജെപി നേതാവും മേഡക് ലോക് സഭാമണ്ഡലം എംപിയുമായ മാധവനേനി രഘുനന്ദന്‍ റാവു രാഹുല്‍ ഗാന്ധിയുടെ വസതി സന്ദര്‍ശിച്ച് ബ്ലിറ്റ്സ് എന്ന മാഗസിന്റെ കോപ്പി നല്കി. രാഹുല്‍ ഗാന്ധിയെ നേരിട്ട് കാണാന്‍ സാധിക്കാത്തതിനാല്‍ ഓഫീസിലെ ജീവനക്കാരനാണ് ബ്ലിറ്റ്സിന്റെ കോപ്പി നല്‍കിയത്.

പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുഖ്യ നേതാവുമായ രാഹുല്‍ ഗാന്ധി രണ്ട് മക്കളുടെ പിതാവാണെന്ന ഞെട്ടിക്കുന്ന ലേഖനം ഉള്‍പ്പെടുത്തിയ ‘ദി ബ്ലിറ്റ്‌സ്’ മാഗസിന്റെ കോപ്പിയാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് തെലുങ്കാന എംപി മാധവനേനി രഘുനന്ദന്‍ റാവു നല്‍കിയത്.

തെലുങ്കാന എംപി മാധവനേനി രഘുനന്ദന്‍ റാവു രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ ചെന്ന് രാഹുല്‍ഗാന്ധിക്ക് വിദേശവനിതകളില്‍ മക്കളുണ്ടെന്ന് ആരോപിക്കുന്ന ബ്ലിറ്റ്സ് മാഗസിന്റെ കോപ്പി കൈമാറുന്നു:

Visited the residence of @RahulGandhi and handed over copies of Blitz magazine to his staff. pic.twitter.com/pYPveUfkKh

— Raghunandan Rao Madhavaneni (@RaghunandanraoM) August 23, 2024

 

ബ്ലിറ്റ്സ് മാഗസിനില്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ വന്ന ഗുരുതരമായ ആരോപണത്തോട് കോണ്‍ഗ്രസ് നേതൃത്വം ഇതുവരെയും പ്രതികരിച്ചിട്ടില്ല എന്നത് ഈ ആരോപണത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. വാസ്തവമില്ലെങ്കില്‍ അപ്പോള്‍ തന്നെ നിഷേധിക്കുന്ന കോണ്‍ഗ്രസ് എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്നത് എല്ലാവരേയും അമ്പരപ്പിക്കുന്നു.

രാഹുല്‍ ഗാന്ധിയുടെ മറഞ്ഞിരിക്കുന്ന സ്വകാര്യ ജീവിതവും അവിഹിത ബന്ധങ്ങളും തുറന്നു കാട്ടുന്നതാണ് ലേഖനം. അദ്ദേഹം ‘റാഹുല്‍ വിഞ്ചി’ എന്ന അപരനാമത്തില്‍ ഒരു ദുരൂഹ ജീവിതം നയിക്കുന്നുവെന്ന് ബ്ലിറ്റ്സിലെ ലേഖനം ആരോപിക്കുന്നു. ഇതില്‍ കൊളംബിയന്‍ മയക്കുമരുന്ന് മാഫിയാ തലവന്റെ മകള്‍ വെറോണിക്ക് കാര്‍ട്ടെല്ലിയുമായി രാഹുല്‍ ഗാന്ധിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും അവര്‍ രണ്ട് മക്കളുടെ മാതാവാണെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു. ‍

രാഹുല്‍ ഗാന്ധിയ്‌ക്ക് അഫ്ഗാനിസ്ഥാനിലെ രാജാവായിരുന്ന മുഹമ്മദ് സാഹിര്‍ ഷായുടെ ചെറുമകള്‍ നോയല്‍ സഹെറുമായിട്ടും മറ്റൊരു ബന്ധമുണ്ടായിരുന്നുവെന്നും ബ്ലിറ്റ്സ് മാഗസിന്‍ വെളിപ്പെടുത്തുന്നു.
രാഹുലുമായുള്ള വിവാഹത്തിനുള്ള തയ്യാറെടുപ്പിനായി നോയല്‍ രാജകുമാരി രാഹുലിന് വേണ്ടി റോമന്‍ കത്തോലിക്കാ മതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്തു. സോണിയാഗാന്ധിയുടെ ഇറ്റലിയിലെ ചാപ്പലില്‍ കാമുകി നോയലിനൊപ്പം രാഹുല്‍ ഗാന്ധി പലപ്പോഴും പ്രാര്‍ത്ഥിച്ചിരുന്നു.എന്നാല്‍ നോയല്‍
ഗര്‍ഭിണിയായപ്പോള്‍ രാഹുലും നോയലും തമ്മിലുള്ള ബന്ധം വഷളായി, ഗര്‍ഭച്ഛിദ്രം നടത്തണമെന്ന് രാഹുല്‍ നിര്‍ബന്ധിച്ചു. ഇത് നോളിനെ വല്ലാതെ വേദനിപ്പിച്ചു, രാഹുലിനെ വഞ്ചകനായി കണ്ട് അവള്‍ ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. നോയല്‍ സഹെര്‍ സായി ദ് രാജകുമാരന്‍ എന്നറിയപ്പെടുന്ന ഈജിപ്ഷ്യന്‍ രാജകുമാരന്‍ മുഹമ്മദ് അലിയെ വിവാഹം കഴിക്കുകയും ചെയ്തു.

രാഹുലിന്റെ വിദേശജീവിതത്തെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ആഭ്യന്തര വകുപ്പിന്റെ കൈവശം ഉള്ളതായി പറയപ്പെടുന്നു. കൂടുതല്‍ പ്രതികരിച്ചാല്‍ അത് തിരിച്ചടിയുണ്ടാക്കുമെന്ന ബോധ്യം കോണ്‍ഗ്രസിന് ഉണ്ട്. വിവിധ പ്രമുഖ വ്യക്തികളുമായുള്ള രാഹുലിന്റെ ബന്ധങ്ങളും അവിടെയുള്ള ദുരൂഹതകളും ഈ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. രാഹുലിന്റെ രാഷ്‌ട്രീയ ജീവിതത്തെ പ്രതിസന്ധിയിലാക്കാന്‍ സാധ്യതയുള്ള വെളിപ്പെടുത്തലുകളാണ് ബ്ലിറ്റ്സ് മാസിക നടത്തിയത്. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ പാര്‍ലമെന്‍റിലും പുറത്തും ശക്തമായ ആക്രമണം നടത്തുന്ന ബിജെപി നേതാവാണ് മേഡക് ലോക് സഭാമണ്ഡലം എംപി മാധവനേനി രഘുനന്ദന്‍ റാവു. അദ്ദേഹത്തിന്റെ രാഹുലിനെതിരായ സമരത്തിന്റെ ഭാഗമായാണ് ബ്ലിറ്റ്സ് മാസിക രാഹുലിന്റെ വസതിയില്‍ ചെന്നെത്തി നല്‍കിയത്.

ഇക്കാര്യത്തില്‍ ഉന്നത ഏജന്‍സികള്‍ നടത്തുന്ന ദേശീയ-അന്തര്‍ദേശീയ തലത്തില്‍ ഉള്ള അന്വേഷണം അനിവാര്യമാണെന്ന് മാഗസിന്‍ അഭിപ്രായപ്പെടുന്നു. രാഹുല്‍ ഗാന്ധി, ഭാരതത്തിന്റെ പ്രധാനമന്ത്രി സ്ഥാനം ലക്ഷ്യമിടുന്ന ഒരാളാണെന്നതിനാല്‍, വെളിപ്പെടുത്തലുകള്‍ ഏറെ ഗൗരവം കൂടിയതാണ്.
ആരോപണങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലും, രാഷ്‌ട്രീയ രംഗത്തും വലിയ തര്‍ക്കങ്ങള്‍ക്ക് വഴിവയ്‌ക്കുന്നുണ്ട്.

 

Tags: RahulGandhiillicit relationshipVeronique CartelliRaghunandanRaoMadhavaneniBlitzMagazineRahul Gandhicongress
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘പ്രധാനമന്ത്രിയുടെ വസതി സന്ദർശിക്കാൻ അവസരം ലഭിക്കുന്നില്ല, നിങ്ങളുടെ ഉത്കണ്ഠ എനിക്ക് മനസ്സിലാകും’ : ലോക്‌സഭയിൽ രാഹുലിനെ പരിഹസിച്ച് അനുരാഗ് താക്കൂർ

India

രാഹുലും അഖിലേഷും സഭയെ സ്തംഭിപ്പിച്ചു , ഇവർ എന്നാണ് വിദ്യാർത്ഥികൾക്കൊപ്പം നിന്നത് ? വിദേശയാത്ര നടത്തിയത് മറക്കരുത് ; വിമർശിച്ച് ഗിരിരാജ് സിംഗ്

India

75 വയസ്സുള്ള പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പരേതയായ അമ്മയെയും അപമാനിച്ചു, ഇവർ എങ്ങനെയുള്ള വിദ്യാർത്ഥികളാണ് ? ; തുറന്നടിച്ച് കങ്കണ റണാവത്ത്

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

India

“അദ്ദേഹം തന്നെയാണ് പേപ്പർ ചോർച്ചയുടെ രാജാവ്, കോൺഗ്രസുകാർ സ്വന്തം ഇഷ്ടപ്രകാരം മെഡിക്കൽ കോളേജിൽ പ്രവേശനം നേടി” ;പാർലമെൻ്റിൽ മിണ്ടാട്ടംമുട്ടി പ്രതിപക്ഷം

പുതിയ വാര്‍ത്തകള്‍

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.